This story is part of the എന്റെ ഏട്ടത്തിയമ്മ series
‘ എന്റെ. ജീവൻ. നെലനിർത്താനും. നീ ശ്രദ്ധിച്ചു കേക്കണം. നിന്റെ ഏടത്തി ഗീതയേ അവടെ ഇഷ്ടപ്രകാരം ഇവിടെ നിർത്താനും.. ഞാൻ നോക്കീട്ട ഒരു വഴിയേ കാണുന്നുള്ളൂ.” ‘ ബം.” ഞാൻ മൂളിക്കേട്ടു. എന്റെ മനസ്സു തുള്ളിത്തെറിച്ചു. എന്താ ചേട്ടൻ പറഞ്ഞു വരുന്നത്. അതിനുള്ള എളുപ്പവഴി. ‘ ചേട്ടൻ ഒന്നു നിർത്തി ഏടത്തിയേ നോക്കി ആ ചുണ്ടുകൾ വിറയ്ക്കുന്നു. പേടിച്ചരണ്ട മാൻപേടയേപ്പോലെ. കൊച്ചുപെങ്ങൾ ഏടത്തിയുടെ തോളിൽ പിടിച്ചിട്ടുണ്ട്. അവളുടെ തോളിലേയ്യേടത്തിചായുന്നു. ‘ ഗീത. നിനക്കു കൂടി ഭാര്യയാകുക.’ പരിപൂർണ്ണ നിശബ്ദത്. പുറത്ത് ഏതോ ഒരു പക്ഷി ചിലച്ചു. ഒരു നിമിഷനേരത്തേയ്ക്ക് എനിമ്നാന്നും തോന്നിയില്ല. പെട്ടെന്ന് എനിയ്ക്കു ബോധം വന്നു. ഞാൻ ചാടിയെഴുന്നേറ്റിട്ടു പറഞ്ഞു. ‘ പറ്റില്ല. ഇതു നടക്കുകേല.” വീണ്ടും നിശബ്ദത്. ‘ വാസൂട്ടാ. നീയെനിയ്ക്കു വാക്കുതന്നതാ. ചേട്ടന്റെ ശബ്ദം കനത്തു. ഈ കടുംകൈയ്ക്കാണെന്നെനിയ്ക്ക് ഒരു ഊഹോം ഇല്ലാതിരുന്നകൊണ്ടു വാക്കു തന്നതാ. എല്ലാരും കൂടെ ആ പാവത്തിനേ ചതിയ്ക്കു്യാ. ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. ‘ ഇതു നടക്കുകേലെന്ന് നെനക്കൊറപ്പാണോ…’ ‘ അതേ.. ചേട്ടനേ എനിയ്ക്കു ബഹുമാനോണ്ട്. പേടീണ്ട്. എന്നാലും ഇതു പറ്റില്ല. അവരെന്റെ ഏടത്തിയമ്മയാ…’ ‘
ആണോ. എങ്കി. ആ ഏടത്തിയമ്മ. ഒരിന്റെയ്ക എന്നോട് നിന്നേപ്പറ്റി വിളിച്ചു പറഞ്ഞതെന്താനെന്ന്. നെനക്ക് കേക്കണോ…’ ചേട്ടൻ ചോദിച്ചു. ‘ ഏട്ടാ. അരുത്. എന്നെ .ഇങ്ങനെ…’ ഏടത്തിയുടെ ശബ്ദം എല്ലാവരും മിഴിച്ചു നോക്കി എന്റെ ഓർമ്മ പ്രവർത്തിച്ചു. അന്നു കട്ടിൽക്കീഴെ കിടക്കുമ്പോൾ ഏടത്തി ദേഷ്യത്തിൽ വിളിച്ചു പറഞ്ഞത്. അവളെന്നെ തോൽപ്പിക്കാൻl പറഞ്ഞതാണെന്നെനിയ്ക്കുറിയാം. വാസൂനറിയത്തില്ല. സഹികെടുമ്പം. ഉപ്രദവം സഹിയ്ക്കാൻ വയ്യാതെ വരുമ്പം ആർക്കും അളമുട്ടും. അതു വിട്ടുകള. അപ്പം . ഇവള്ളേക്കൊണ്ട്. അത്രേതം പറയിപ്പിയ്ക്കണോങ്കl. ഞാൻ എന്തു മാത്രം ഇവളേ കഷ്ടപ്പെടുത്തീട്ടുണ്ടാകും. അതു പറയാനാ ഞാനാ കാര്യം പറണേന്ത്. ‘ ഏട്ടൻ നിർത്തി ‘ അതെന്തായാലും…’ ” എനിയ്ക്കു പറയാനുള്ളത് കേട്ടിട്ട്. നീ എന്തു തീരുമാനോം എടുത്തോ. ഈ കരക്കാരുടേം . സ്വന്തക്കാരുടേം മുമ്പി വെച്ച്. ഈ പാവം പെണ്ണിനോട്. മാപ്പ എന്നു പറയാനല്ലാതെ .. അവിടെ കാലുപിടിയ്ക്കാൻ എനിയ്ക്കാവതില്ല. ഒരു പക്ഷേ ഈ ശിക്ഷ കിട്ടീല്ലാരുന്നെങ്കി.. ഞാനിങ്ങനെ പറയത്തുമില്ലാരിയ്ക്കും.”
‘ എന്റെഛാ. ഈ ഏട്ടനോടൊന്നു നിർത്താൻ പറ.’ ഏടത്തി കരഞ്ഞു കൊണ്ടു പറഞ്ഞു. കേട്ടു നിന്നവരുടെയും കണ്ണു നിറയുന്നുണ്ടായിരുന്നു. ‘ എന്നാലും അതു വേണ്ട ചേട്ടാ. എനിയ്ക്കു വയ്യ.” ഞാൻ പറഞ്ഞു. ‘ നീ ഒന്നുടെ ചിന്തിച്ചേ. നേരത്തേ ഞാനിതു നിന്നോടു പറഞ്ഞിരുന്നേൽ നീ ചെലപ്പം വീടുവിട്ടു പോയേനേ. എന്നെനിയ്ക്കു തോന്നി. നീ ചിന്തിയ്ക്കത്തില്ല. എടുത്തു ചാടും അതാ നിന്റെ പ്രായം. ഈ വീട്ടിൽ. എന്റെ കയ്യീന്ന് അവളനുഭവിച്ച് കഷ്ടപ്പാടുകളൊക്കെ അവളു മറക്കണം. അവക്കീ വീടു വിട്ടു പോകാൻ വയെന്ന് പറഞ്ഞത് നെക്കറിയാലോ. അവക്ക് നമ്മളേ അതയ്ക്ക് സ്നേഹോം ഇഷോമാ…’ ” അതു ചേട്ടനോടുള്ള സ്നേഹക്കൂടുതലുകൊണ്ടാ. അല്ലാതെ…’ ഞാൻ ഇടയ്ക്കു വീണു. ‘ അത്രയ്ക്ക് അവളെന്നേ സ്നേഹിയ്ക്കുന്നുണ്ടെങ്കി . അവളെനിയ്ക്കു മനഃസമാധാനം തരാൻ കടപ്പെട്ടവളാ. അതുകൊണ്ടാ അവളിതിനു സമ്മതിച്ചേ.’ ‘ അല്ല. തന്നെത്താൻ തലതല്ലി ചാകുമെന്നു പറഞ്ഞതുകൊണ്ടാ. ഞാൻ സമ്മതിച്ചേ.’ ഏടത്തി പറഞ്ഞു. ‘ അപ്പഴേ. നിങ്ങളിങ്ങനെ.. തർക്കിച്ചോണ്ടിരുന്നിട്ടു കാര്യമില്ല. ഒരു തീരുമാനമായിട്ട് ഞങ്ങളേ വിളിച്ചാ മതിയാരുന്നല്ലോ…’ സംഘം സെക്രട്ടറി എഴുന്നേറ്റു. ‘ സാറിരിയ്ക്ക്. ഇതിനിപ്പം ഒരു തീരുമാനമാകും . അതെന്തായാലും നിങ്ങളു സാക്ഷിയാകുകേം വേണം.” ചേട്ടൻ തുടർന്നു. ‘ ഇവളീ വീടു വിട്ടു പോകുന്നതെനിയ്ക്കു സഹിയ്ക്കുകേല. കാരണം. ഇവളീ വീടിന്റെ വിളക്കാ. എനിയ്ക്കാണെങ്കിൽ ഇനിയൊരു ജീവിതവുമില്ല. അപ്പപ്പിന്നെ ഞാനാലോചിചിട്ട് ഈ ഒരു വഴിയേ കണ്ടുള്ളൂ. അവൾക്കു സന്തോഷവുമാകും. നമ്മുടെ സമുദായത്തിൽ ചിലപ്പോൾ ഇങ്ങനെ ഒരു വഴക്കമൊണ്ടുതാനും. ഇവരു തമ്മിൽ വലിയ പ്രായവ്യത്യാസോമില്ല. പിന്നെന്താ കൊഴപ്പം. ‘