എന്റെ ഏട്ടത്തിയമ്മ ഭാഗം – 7

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ഫ  നാണംകെട്ടവനേ. നിന്നെ ഞാൻ…” ഏച്ചി അറിയാതെ കുട്ടിലിൽ നിന്നെഴുന്നേൽക്കാൻ ഭാവിച്ചു. പിന്നെ, ‘ യോ..എന്റെ കാലേ. ഹാ ‘ എന്നു നിലവിളിച്ചുകൊണ്ട് കട്ടിലിലേയ്തിരുന്നു. ‘ കാലനക്കാതെ കൊറച്ചു നേരം കെടക്ക്. നീരു വലിയട്ടേ…’ ഞാൻ അടുക്കളയിൽകൂടി ഇറങ്ങി സ്ഥലം വിട്ടു.
    മുറ്റത്തെത്തുമ്പോൾ ഏടത്തിയമ്മ പിടികൂടി

    ‘ നീ എവിടെ പൊയതാടാ.. ?..”

    ‘ ഞാൻ. അപ്പുറത്ത് വില്ലേച്ചീനെ. കാണാൻ പോയി.’ ‘ എന്നിട്ട്. കണ്ടോ. എങ്ങനേണ്ട അവക്ക്…?..’
    ഇപ്പം നല്ല കൊറവൊണ്ട്. എന്നാ പറണേന്ത്.’ എന്നിട്ട്. രാവിലേ കാർത്തേച്ചി പറഞ്ഞത് കൂടുതലാ ഡോക്ടറേ കാണിക്കണംന്നാണല്ലോ.” ആ. എനിക്കറിയത്തില്ല.” ഏടത്തി എന്നേ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ട് ചോദിച്ചു. നീ എന്തൊക്കെയോ ഇടിച്ചു പിഴിഞ്ഞിട്ട് അതെന്തിയേ.’

    അതു ഞാൻ കളഞ്ഞു.”

    പിന്നെന്തിനാ ഒണ്ടാക്കിയേ.’ ചുമ്മാ.. ഒരു രസത്തിനൊണ്ടാക്കീതാ. ഞാൻ അകത്തേയ്ക്കു പൊയ്ക്കുളഞ്ഞു. ‘ എന്തു ചോദിച്ചാലും അവനൊരു ചുമ്മാ..ഒരു രസത്തിന്നു. ങം. ഇവന്റെ രസം എന്താണോ. . “ ചേച്ചി അകത്തേയ്ക്കു കയറി ഞാൻ കിണററുകരെ ചെന്ന് കയ്ക്ക് നന്നായി കഴുകി വളിച്ച പൂററിലിട്ടു വെര്കിയതല്ലേ. കഴുകിയിട്ട് വീണ്ടും വീണ്ടും മണത്തു നോക്കി എത കഴുകീട്ടും ആ മൂത്രത്തിന്റെ മണം പോകുന്നില്ലെന്നെനിസ്റ്റൊരു തോന്നൽ. അപ്പോഴേയ്ക്കും ഏടത്തി ഒന്നുരണ്ടു പാത്രങ്ങളുമായി കിണററുകരയിൽ വന്നു. കഴുകുന്നതിനിടയിൽ ഞാൻ കയ് മണക്കുന്നതവർ കണ്ടു. ‘ എന്തൊടാ, നീ തീട്ടത്തിൽ കയ്യിട്ടോ. ഇത് കഴുകാൻ..?. മണത്ത് നോക്കി ‘ അയ്യേ. ഇതു മൂതാണല്ലോടാ. ഇതെവിടൂന്നാ നെക്കിപ്പം കിട്ടിയേ…” ‘ അത്. ഞാൻ തൊഴുത്തീന്ന് ചാണകം വാരിയപ്പം കിട്ടീതാ…’ അതിനിപ്പം തൊഴുത്തിലെവിട്യാ ചാണകം. അമ്മ രാവിലേ തൊഴുത്ത് വൃത്തിയാക്കുന്നത് ഞാൻ കണ്ടതാണല്ലോ.”

    ” പശു പിന്നെ തൂറിയതാ…’ ‘ പറമ്പി കെട്ടീരിക്കുന്ന പശു തൂറാനിപ്പം തൊഴുത്തിലേയ്യോടി വന്നോ.?..” എനിക്കരിശം വന്നു. ഞാൻ പറഞ്ഞു. ‘ ങാ. ഞാൻ പശൂന്റെ കൂതീ കയ്യിട്ടു വാരീതാ. അട്ടപ്പാതീടെ ഒരു വിസ്ഥാരം.” കാര്യം ചോദിച്ചപ്പം നീയെന്തിനാടാ ചൂടാവണേ…?.. നീ പശൂന്റെ കൂതീലോ മനുഷ്യന്റെ കൂതീലോ. എവിടെയാന്നാ …” പെട്ടെന്ന് അവരൊന്നു നിർത്തി പതുക്കെ പിന്നോട്ടു വലിയുന്ന എന്നേ സാകൂതം ഒന്നു നോക്കി ആ മുഖത്തൊരു അൽഭുതഭാവം, ഞാനപ്പോഴേയ്ക്കും തൊടിയിലേക്കിറങ്ങിയിരുന്നു.

    അവർ ബലമായി എന്റെ കയ്ക്ക് പിടിച്ചു

    ഉണ്ണാറായപ്പോഴേയ്ക്കും ഞാൻ അടുക്കളയിലെത്തി ഏടത്തിയമ്മ പപ്പടം കാച്ചുന്നു. കേറ്റിക്കുത്തിയ സാരിക്കടിയിൽ ആ മത്തങ്ങാക്കുണ്ടികൾ നല്ല മിനുസപ്പെട്ടു പൊന്തി നിൽക്കുന്നു. എന്റെ കയ്ക്കുകൾ എന്തിനോ തരിച്ചു. ഞാൻ പതുക്കെ അടുത്തു ചെന്നു. ആ കുണ്ടിയിൽ എന്റെ വശം മുട്ടിച്ചുനിന്നുകൊണ്ട് ചോദിച്ചു. ‘ ഏടത്തിയമ്മേ. അമ്മ പുല്ലു പറിച്ചേച്ചു വന്നില്ലേ..?..” ‘ ബാ. എന്താ വൈശക്കുന്നൊണ്ടോ. ഈ പപ്പടം ഒന്നു കാച്ചിക്കോട്ടെ. അതോ അമേടെ കയ്ക്കകൊണ്ടേ കഴിയ്ക്കുള്ളൂന്നൊണ്ടോ…’ ‘ ഏയ്ക്ക്…അങ്ങനൊന്നുല്യ. വൈശക്കുന്നു.’ ഞാനൊരു പപ്പടം എടുത്തു കടിച്ചു. ‘ നീ ഇത്തിരി മാറിനിന്നേ.. ഇങ്ങനെ ഇടിയ്ക്കാതെ.. ഞാൻ നിന്റെ ഏടത്തിയമ്മയാ. ആ ഓർമ്മ വേണം.ഇച്ചിരെ മര്യാദേo.” ” ഇതെന്താ … എപ്പഴും മൈക്കു വെച്ചു പറഞ്ഞാലേ.. ഏടത്തിയമ്മയാകുവോളോ.?..’ ഞാൻ കുണ്ടിയിൽ എന്റെ കുണ്ടി കൊണ്ട് ഒരിടി കൂടി ഇടിച്ചു. ‘ ബാ. നിന്നോടൊക്കെ അങ്ങനെ പറഞ്ഞാലും ഫലമില്ലാത്ത എനമാ. കയ്യേലേ ചാണകോം
    മൂത്രേതാം കഴുകീട്ടാണോ തിന്നാൻ വന്നെക്കണേ…?..’

    ‘ എന്റെ ഗീതക്കുട്ടീ. അത് രാവിലേ പറിച്ച പച്ചെലേട്ടെ മണമാ. അതാ കഴുകീട്ടും കഴുകീട്ടും പോകാത്തേ.. ഞാൻ ചെന്നു ബെഞ്ചിലിരുന്നു. ഏടത്തി ഒരു പ്ലെയിറ്റിൽ ചോറു വിളമ്പി മുമ്പിൽ കൊണ്ടു വെച്ചു. ” എനിയ്ക്കു നിന്നേ സംശയോണ്ട്. നീ എന്തോ രാവിലേ ഒപ്പിച്ചിട്ടൊണ്ട്. ‘ ‘ ഞാനെന്താ ഒപ്പിക്കാനാ.. എന്റെ ഗീതക്കുട്ടേ.. ചുമ്മാ നടക്കുമ്പം . ചുമ്മാ ഒരു രസം.’ ‘ ഏടുത്ത്യമേന്നു വിളിയെടാ. ചുമ്മാ… എന്തു പറഞ്ഞാലും ചുമ്മാ… എന്നെങ്കിലും ഈ ചുമ്മാ എന്റെ കയ്യിൽ കിട്ടും. ഏടത്തി സാമ്പാറൊഴിയ്ക്കുന്നതിനിടയിൽ പറഞ്ഞു. ” കിട്ടീട്ടിപ്പം എന്തു ചെയ്യാനാ.തിന്നാനോ തരത്തില്ല. എങ്കിപ്പിന്നെ എവിടെയെങ്കിലും പോയി തെണ്ടിത്തിന്നട്ടേന്നു വിചാരിച്ചാ. അതും സമ്മതിക്കത്തില്ലേ..ഹിതെന്തൊരു പൊല്ലാപ്പാ. വെള്ളം. വെള്ളം…” എനിയ്ക്കു ചോറു വിക്കി. ഏടത്തി വെള്ളം കൊണ്ടു തന്നു. എന്നിട്ട് എന്റെ നിറുകo തലയിൽ രണ്ടു മൂന്നു തട്ടു തട്ടി
    ” വേണ്ട വേണ്ട. ഉപകാരം ചെയ്തില്ലേലും ഉപ്രദവിക്കാണ്ടിരുന്നാ മതിയേ…” എടാ. നിന്റെ ഈ മൊന്ന വെച്ചൊള്ള വർത്താനം എനിയ്ക്കു മനസ്സിലാകുന്നൊണ്ട് കേട്ടോ. ഒന്നുല്ലേലും നിന്നേക്കാളും നാലഞ്ചോണം കൂടുതലുണ്ടതാ ഞാൻ. ‘ ‘ അതാ ദേഹം കണ്ടാലും അറിയാം. ഞാനാ മുലക്കുന്നുകളിലേയ്ക്കു നോക്കിക്കൊണ്ടു തന്നെ പറഞ്ഞു. ഏടത്തി സാരിത്തലപ്പൊന്നു കൂടി വലിച്ച് മാറുകൾ മൂടിയിട്ടു. ‘ വേഗം തിന്നേച്ചെഴുന്നേറ്റു പോടാ. പോയി. ആ തോട്ടരികിൽ പോയിരിയ്ക്ക്. കൊറച്ചു സമാധാനം കിട്ടും. വഷളൻ…” ‘ ആ. അതു ഞാൻ നോക്കിക്കോളാം..” അവർ ദേഷ്യത്തിൽ തിരിഞ്ഞു നിന്നു. അപ്പോഴേയ്ക്കും അമ്മ കേറി വന്നു.

    ഉൗണൊക്കെ കഴിഞ്ഞ് വെയിലാറിയപ്പോൾ ഏടത്തി മെല്ലെ വേലിക്കരുകിൽ ചെന്നു. എന്റെ കേപ്പോഴും അവരേ ചുറ്റിപ്പറ്റിയായതുകൊണ്ട് ഞാനതു കണ്ടു. ഞാൻ മുറ്റത്തിന്റെ ഇറമ്പിലേയ്ക്കു ചെന്നു. ‘ വിലാസിനീ.. അമ്മായീ…’ അവർ വിളിച്ചു. അവളു കെടക്കുവാ. എണീയ്ക്കാൻ വയ്യ. ഭയങ്കര നീരാ. ആശൂതീലൊന്നു കൊണ്ടു പോണം. അവടച്ഛൻ വരാൻ കാത്തിരിക്കുവാ…’ തിണ്ണയിലിരുന്ന അരിയിലേ കല്ലുപെറുക്കുന്ന കാർത്തേച്ചി പറഞ്ഞു. ഏടത്തി തിരിഞ്ഞു നടക്കാൻ ഭാവിച്ചു. അപ്പോൾ തിണ്ണയിൽ നിന്നും വിലാസിനിയുടെ വിളി കേട്ടു. ഗീതേ. നില്ല. നില്ല. ‘ ഞൊണ്ടിയാണെങ്കിലും വളരെ വേഗത്തിൽ വില്ലേച്ചി തിണ്ണയിൽ നിന്നിറങ്ങി വേലിക്കരികിലേയ്ക്കു വന്നു. ‘ ഹ.. നീ വയ്യാത്ത കാലും വലിച്ച്. നീ ആ തുണി മാറിയ്യേ, ഇപ്പം ആശുപ്രതീൽ പോകാം.” അമ്മായി പറഞ്ഞു. ” ഓ, ആശുപ്രതീലൊന്നും പോകണ്ട. എനിക്കിപ്പം കഴപ്പൊന്നുല്യ. ” ” ബേ..നീയല്ലേ പറഞ്ഞത് പോണംന്ന്. രാവിലേ കാലനക്കാൻ വയ്യാരുന്നല്ലോ. ഇപ്പം എല്ലാം പോയോ…’ അമ്മായി വാ പൊളിച്ചു. ‘ അയ്യോ. വിലാസിനീ… എല്ലാം സുഖായോ…’ തിരിഞ്ഞു നിന്ന ഏടത്തിയും ചോദിച്ചു. നേഴ്സസിന്റെവിടെ പോയാ. അവർ കീറും. കൊളമാകും. അതോണ്ട് ഞാൻ തന്നേ പൊട്ടിച്ച മരുന്നു വെച്ച് കെട്ടി. ഇപ്പം നല്ല കൊറവൊണ്ട്. വില്ലേച്ചി പറയുന്നത് ഞാൻ കേട്ടു. തേവരേ, ചതിച്ചോ. ഞാൻ മരുന്നു ചതച്ചത് ആർക്കാണെന്ന് ഏടത്തിക്കിപ്പം മനസ്സിലാകും. പിന്നെ മൂത്രത്തിന്റെ മണം എവിടത്തേ ആണെന്നാലോചിച്ചാൽ ആ കുരുട്ടുബുദ്ധി അതു കണ്ടുപിടിയ്ക്കും. കണ്ടുപിടിച്ചാൽ എന്റെ പദ്ധതിയെല്ലാം പൊളിയും. ഞാൻ മെല്ലെ വേലിക്കരികിലേയ്ക്കു ചെന്നു. ‘ നീ തന്നെ എല്ലാം ചെയ്തതോ. മരുന്നൊക്കെ…?..’ ഏടത്തി ചോദിച്ചു. ‘ അതൊക്കെ ഞങ്ങക്കറിയാരുന്നു. പിന്നെ പറിക്കാൻ പോകാനൊള്ള മടികൊണ്ടാ. പറഞ്ഞു. അല്ലെങ്കിൽ തന്നെ. ഏതെങ്കിലും വായിനോക്കീനെ ഏല്പിച്ചാലും മതിയല്ലോ. അല്ലേ. ഏടത്തി അടുത്തു വന്നു നിന്ന എന്നെ ഒന്നു നോക്കീട്ടാണു പറഞ്ഞത് ഞാനിടയ്ക്കു കേറി. ‘ അല്ല. വില്ലേച്ചീ. ഈ. അട്ടപ്പാതീന്നു പറഞ്ഞാ എന്താണെന്ന് വില്ലേച്ചിക്കറിയാവോ…’ ‘ പിന്നെ.അട്ട കടിച്ചുന്ന നാട്ടിലാരെങ്കിലും അറിഞ്ഞാ കൊറേ നാളത്തേയ്ക്ക് അതേ വിളിയ്ക്കു. എനിയ്ക്കിപ്പം അതു കേട്ടു നല്ല ശീലമാ. ആണ്ടിലൊന്നെങ്കിലും കിട്ടും. ഇപ്പഴത്തേത് കൊറച്ചു കടന്നുപോയീന്നു മാത്രം.” വില്ലേച്ചി ഏടത്തിയേ നോക്കി പറഞ്ഞു. ‘ അതേച്ചിക്കല്ലേ. എല്ലാർക്കുമൊന്നും അതിഷ്ടപ്പെടത്തില്ല. അല്ലേ ഏടത്തിയമ്മേ. ഏടത്തിയമേ ആരെങ്കിലും വിളിച്ചാ അതിഷ്ടപ്പെടുവോ..’ ഞാൻ ഏടത്തിയോടു ചോദിച്ചു.

    ‘ അതിനിപ്പം ഗീതേ അട്ട കടിച്ചില്ലല്ലോ. പിന്നെന്താ .. അല്ലേ ഗീതേ.” ‘ എട്ടീ നീ ഒരുങ്ങടീ. നേഴ്സസമ്മ ഇപ്പം വന്നു കാണും. അമ്മായി പറഞ്ഞു. ‘ ഇനി ഒരെടത്തും പോകണ്ടമേ.” വിലാസിനി തിരിഞ്ഞു നിന്ന് അമ്മയോടു പറഞ്ഞു. ആ നേരത്ത് ഏടത്തി എന്റെ നേരെ തിരിഞ്ഞ് കണ്ണൂരുട്ടി അടക്കിയ സ്വരത്തിൽ പറഞ്ഞു. ‘ നീയങ്ങു വന്നേക്ക്. നിനക്ക്  ഞാൻ വെച്ചിട്ടൊണ്ട്..നീയും ഇവിടത്തേ അട്ടകളും കൂടി ഒത്തു കളിക്യാ അല്ലേ…” എന്റെ ഉള്ളിൽ ഒരു കിടിലം. ‘ വിലാസിനീ… സൂക്ഷിക്കണം കേട്ടോ. ഞാനങ്ങു ചെല്ലട്ടേ. ഇച്ചിരെ അരിയരയ്ക്കണം. നാളത്തേയ്ക്ക്. നീ വാടാ.’ ഏടത്തി തിരിഞ്ഞു നടന്നു. ് ഞാൻ വന്നോളാം.. ഏടത്തി പൊയ്യോ. ഞാൻ വില്ലേച്ചിയുടെ നേരെ തിരിഞ്ഞു. ‘ എന്നാലും എന്തിനാ ഏച്ചീ. മരുന്നു വെച്ചുനൊക്കെ വിശദായിട്ടു വിളിച്ചു കൂവിയേ…?..” ‘  എന്തു പററി.. ?.’ ് ഞാൻ പറഞ്ഞില്ലാരുന്നോ മരുന്നൊണ്ടാക്കുന്നത് അവരു കണ്ടെന്ന്. ഇനിയിപ്പം ഞാനെന്തിനൊക്കെ ഉത്തരം കൊടുക്കണoന്നറിയാവോ. വക്കീലാ. സാധനം.’ ‘ അയ്യോടാ. ഞാനതോർത്തില്ല.” വില്ലേച്ചി കയ്ക്ക് കുടഞ്ഞു. ‘ സാരല്യ. അതിരിയ്ക്കട്ടെ. നാളെ രാവിലേ എങ്ങനെയാ മരുന്നു വെയ്ക്കുന്നേ. അമേം അനിയനും…’ ‘ അമ്മ എന്തിനെങ്കിലും പറമ്പിലേയ്ക്കു പോകുമ്പം ഞാൻ വിളിയ്ക്കാം. .“ ‘ അവൻ സാരല്യ.. തിബ്ബേലിരിയ്ക്കാൻ പറഞ്ഞാ ഇരുന്നോളും. ‘ ഏച്ചീ. ഞാനൊരു കാര്യം പറയട്ടേ.’ ‘ എന്താടാ ഇത് വെലിയ കാര്യം.” ഏച്ചി കാതു കൂർപ്പിച്ചു. ‘ വില്ലേച്ചിയേ. ഇപ്പം സുഖായ്പ്പം കാണാൻ നല്ല ശേലാ…’ ‘ ബം നെക്കതു തോന്നും. കാണാനൊള്ളതൊക്കെ രാവിലേ തൊറന്നു വെച്ച് നീ കണ്ടില്ലേ. എന്റെ മരണ വെപ്രാളം  പോലും വകവെയ്ക്കാതെ. കഴുകാതെ നാറിക്കെടന്നിട്ടും കയ്യിട്ട എവിടെ കൈ  തോണ്ടീത്. ‘

    ‘ അയ്യേ ഞാൻ തോണ്ടിയൊന്നുല്യ. ഏച്ചിയ്ക്ക് തോന്നീതാ…’ പിന്നെ പിന്നെ. എന്റെ മർമ്മസ്ഥാനത്താ നീ തോണ്ടീര്.എന്നിട്ട് എല്ലാ കൂടി എന്റെ പാവാടേ കൊണ്ടു തേക്കുകേം ചെയ്തു. എന്റെ പാവാടേലൊണ്ട് മണം.” ഏച്ചി തെല്ലൊരു നാണത്തോടെ പറഞ്ഞു. ഞാനറിയാതെ എന്റെ വിരൽ ഒന്നു മണത്തു പോയി ‘ ബണ്ടും. ‘ ഞാൻ മുളി അതു ശെരി. എന്നിട്ടതും മണപ്പിച്ചു നടന്നു സുഖിക്യാ അല്ലേ. ഇക്കണക്കിനു കഴുകിവെച്ചാരുന്നെങ്കി അതു കടിച്ചു തിന്നേനേല്ലോ.ണ്ടേ…?..” അയ്യോ. ഞാനറിണേന്താണ്ടല്ല. സത്യായിട്ടും. നീരൊണ്ടോന്നു നോക്കീതാ. വില്ലേച്ചീ.” ‘ ബദൂം. ആയിക്കോട്ടേ. എനിയ്ക്കു വിരോഡൊന്നുല്യാ. ന്നാലും നീ ഇത്തിരി കുറുമ്പനാ.ട്ടോ…’ അപ്പോൾ വില്ലേച്ചിയുടെ മുഖത്ത് നാണം ഇരച്ചു കേറുന്നതു ഞാൻ കണ്ടു. ‘ അയ്യേ…” എനിയ്ക്കും ഒരു നാണം വില്ലേച്ചി പറഞ്ഞത് ശെരിയാ, ആ വെടക്കുനാറ്റം ഇല്ലാരുന്നെങ്കിൽ കിട്ടിയ തക്കത്തിന് ഞാനൊന്നു നക്കിയേനേ. വലിയ ഞൊണ്ടലില്ലാതെ വില്ലേച്ചി നേരേ നടന്നു പോകുന്നതു നോക്കി അഭിമാനത്തോടെ നിന്നു.  ഇപ്പോൾ വരാൻ പോകുന്ന നിമിഷങ്ങളേക്കുറിച്ചോർത്തു ഭയപ്പെട്ടുകൊണ്ടും, എന്നാൽ നാളെ രാവിലെ വരാൻ പോകുന്ന സുന്ദ്രനിമിഷങ്ങളേ സ്വപ്നം കണ്ടും വീട്ടിലേയ്ക്കു നടന്നു.

    മുറ്റത്തുകൂടി ചായ്പ്പിലേയ്ക്കു കേറാൻ തുടങ്ങിയ എന്നേ ഏടത്തി വിളിച്ചു. ‘ വാസൂട്ടാ. ഒളിയ്ക്കണ്ടാ. മോനിങ്ങോട്ടു വന്നേ.” ” ഇപ്പം വരണോ. ഞാനൊന്നു കെടക്കട്ടെ. നല്ല ക്ഷീണം. ഞാനൊഴിയാൻ നോക്കി ” എനിക്കതിനേക്കാളും ക്ഷീണോണ്ട്. നീയിങ്ങു വന്നേ.” ഞാൻ മടിച്ചു മടിച്ച് അടുത്തു ചെന്നു. ഏടത്തി എന്റെ കയ്യിൽ പിടിച്ചു വലിച്ചു പുറകുവശത്തു ആട്ടുകല്ലിന്റെ അടുത്തു കൊണ്ടു പോയി. കല്ലിൽ അരി കിടക്കുന്നു. ‘ നീ ഒരു കാര്യം ചെയ്തതേ.. ഏടത്തിയേ ഒന്നു സഹായിച്ചേ. ഈ അരി കൊറച്ചെങ്കിലും അരച്ചു താ…’ ‘ ആങ് ഹാ.. ഇത്രേതയുള്ളോ. ഞാൻ മടിച്ചു മടിച്ച് സ്റ്റുളിലിരുന്നു. പിന്നെ അമ്മിയുടെ പിടിയിൽ കയ്ക്ക് വെച്ചു. ഏടത്തി എനിക്കെതിരായി നിലത്തു മുട്ടുകുത്തിയിരുന്നു. പിന്നെ ആട്ടുകല്ലിന്റെ അരികിൽ രണ്ടു കയ്യും കുത്തി എന്റെ നേരെ ചാഞ്ഞു നിന്നു. എന്തിനാ ഭാവം എന്നൊരു പിടിയുമില്ല. എന്നാലും ആ…………

    Thudarum