എന്റെ ഏട്ടത്തിയമ്മ ഭാഗം – 34

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ഡോക്ടർ. ഇത് സീരിയസൊന്നുമല്ലല്ലോ അല്ലേ…അതോ.. ‘ എന്റെ സംശയം അറിയാതെ പുറത്തു ചാടി. അത്. ഇപ്പോൾ എങ്ങനെ പറയാൻ പറ്റും. ചിലപ്പൊഴാണെങ്കിൽ സീരിയയസാകാനും .നീണ്ടുപോകാനും സാദ്ധ്യതയുണ്ട്.കാരണം അത്രയ്ക്കു നല്ല പൊട്ടലാണു. തന്നേയുമല്ല. അതു ഉള്ളിൽക്കൂടി പോകുന്ന, കാലുകളേ നിയന്ത്രിയ്ക്കുന്ന ഞരമ്പുകളേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട്. ഏത്. ഞങ്ങൾ ദൈവമല്ലല്ലോ. നല്ലതിനു വേണ്ടി ആശിയ്ക്കുക. (പാർത്ഥിയ്ക്കുക. എങ്കിൽ ഡോക്ടർ. ഉച്ചകഴിഞ്ഞ്. വീ വിൽ പ്രൊസീഡ്. ചീഫ് എഴുന്നേറ്റു പോയി ‘ എങ്കിൽ ശെരി നിങ്ങൾ ചെല്ല. രോഗിയേ കൂടുതൽ ശല്യപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. ഞാനും പറഞ്ഞോളാം . കാരണം ഏറ്റവും കൂടുതൽ സഹകരിയ്യേണ്ടത് രോഗിയാണല്ലോ.” കേട്ടതൊരു സ്വപ്നമായിരിയ്ക്കണേ എന്ന ആശയോടെ ഞാൻ എഴുന്നേറ്റു.

    ഏടത്തിയുടെ മുഖത്തു ഞാൻ നോക്കിയില്ല. മുറിയ്ക്കു പുറത്തിറങ്ങിയ ഏടത്തി പൊട്ടിക്കരഞ്ഞു. ഞാനും വിചാരിച്ചു. കരയട്ടെ, അതിനാണു വിധിയെങ്കിൽ, എന്തു ചെയ്യാൻ പറ്റും, സംഭവിയ്ക്കാനുള്ളതു സംഭവിച്ചു കഴിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കരച്ചിൽ കെട്ടടങ്ങി ഏടത്തീ. ഡൈര്യമായിട്ടിരിയ്ക്ക്. എല്ലാം നേരിട്ടല്ലേ പറ്റൂ. ചേട്ടനേ സമാധാനിപ്പിയ്യേണ്ടത് ഏടത്തിയാ…’ എന്നാലും എന്റെ വാസുക്കുട്ടാ. ഞാനൊരുത്തിയാ ഇതിനൊക്കെ കാരണം എന്നോർക്കുമ്പം. എനിയ്ക്കു സഹിയ്ക്കുന്നില്ലെടാ…’ ് ആരു പറഞ്ഞു. ചെലപ്പം. നമുക്കെല്ലാവർക്കും കൂടി കിട്ടിയ ശിക്ഷയാരിയ്ക്കും. എന്റെ തെറ്റ്. ഏട്ടത്തിയുടേ പാളിച്ചു. ഏട്ടന്റെ ദു:സ്വഭാവം. അനുഭവിയ്ക്കു തന്നേ.. “ ഞാൻ ഏടത്തിയുടെ കണ്ണു തുടച്ചു. ‘ നമ്മളു തളർന്നാൽ . ചെലപ്പം ചേട്ടൻ എന്നേയ്ക്കുമായി തളർന്നു പോകും. അതുകൊണ്ട്. നമ്മളാ ഇനി. ചേട്ടന്റെ ശക്തി. എല്ലാം ഭേദമാകുന്നതു വരേ. ചെലപ്പം. ഡോക്ടർക്കും തെറ്റു പറ്റിയതാരിയ്ക്കും. സംശയമെന്നല്ലേ കൊച്ചു.ഡോക്ടർ പറഞ്ഞത്.’ ‘ ബo.” അവർ യാന്തികമായി മൂളി വാർഡിലെത്തിയപ്പോൾ ഞങ്ങൾ മുഖത്തു പ്രസന്നത വരുത്താൻ ശ്രമിച്ചു. ഞങ്ങൾ ഒന്നും മിണ്ടിയില്ല. കുറച്ചു കാത്തതിനു ശേഷം ചേട്ടൻ ചോദിച്ചു. ‘ എന്താടാ. കുഴപ്പം വല്ലതും…?..” ‘ ഏയ്ക്ക്. അങ്ങനൊന്നുമില്ല. പിന്നേ ഒരാഴ്ചച്ചത്തേയ്ക്ക് നടുവിനൊരു പ്ലാസ്സർ. അതു കഴിഞ്ഞാ പോകാമെന്നു പറഞ്ഞു.” ‘ ബം. എനിയ്ക്കു സംശയം ഒണ്ടാരുന്നെടാ.. എന്റെ കാലുകൾ അനങ്ങാതിരുന്നപ്പം തോന്നി. ഒരു കല്ലേൽ നടുവടിച്ച് വീണതായിട്ട് ചെറിയ ഒരോർമ്മയൊണ്ട്. തലേം ഒരു കല്ലിൽ ഇടിച്ചാരുന്നു അതോടെ മയങ്ങിപ്പോയി. പിന്നെ കള്ളും.” ‘

    പേടിയ്ക്കാനൊന്നുമില്ല. നടുവ് അനക്കരുതെന്നു ഡോക്ടറു പ്രത്യേകം പറഞ്ഞു.” ഞാൻ പറഞ്ഞു. ” ബം. എനിയ്ക്കു പേടിയില്ല. കിട്ടാനുള്ള ശിക്ഷ കിട്ടി. അത്ര തന്നേ. അത്രേതം ഞാനിവള്ളേ ദ്രോഹിച്ചിട്ടൊണ്ട്. ഇവളുടെ മനസ്സു വേദനിയ്ക്കുന്നതു ഞാൻ കണ്ടില്ല. അപ്പം എനിയ്ക്കും ഒരു വേദന ഇരിയ്ക്കട്ടെന്നു മൂപ്പരു വിചാരിച്ചു കാണും.’ ‘ എന്റെ പൊന്നേട്ടാ. എന്റെ മനസ്റ്റൊരിയ്ക്കലും നൊന്തിട്ടില്ല. ഏട്ടൻ എന്നേ വിശ്വസിയ്ക്കണം. വിതുമ്പിക്കൊണ്ട് ഏടത്തി ചേട്ടന്റെ തുളുമ്പിയ കണ്ണുകൾ തുടച്ചു. ഉച്ച കഴിഞ്ഞപ്പോൾ നിറയെ ആളുകളുമായി കാർ തിരിച്ചെത്തി അമ്മയും പെങ്ങന്മാരും കരഞ്ഞുകൊണ്ടാണു വന്നത്. ആകെ ഒരു ബഹളം, ചേട്ടനേ പ്ലാസ്സർ ഇടാൻ കൊണ്ടുപോയതു നന്നായി ഞാൻ അഛനേയും ഏടത്തിയുടെ അഛനേയും വിളിച്ചു മാറ്റി നിർത്തി കാര്യം പറഞ്ഞു. ‘ അഛൻ ഒന്നു മാത്രം പറഞ്ഞു. ” എല്ലാം ഈശ്വരനിലർപ്പിക്കുക. അതന്നേ.”

    ഒരാഴ്ചച്ച വേദന തിന്നിട്ടും ഒന്നും സംഭവിച്ചില്ല. ഏട്ടന്റെ കാലുകൾ കൂടുതൽ നിൾഛലമായി ഏടത്തി കൂട്ടിരുന്നു. പെങ്ങന്മാർ മാറി മാറി വന്നു സഹായിച്ചു. വീട്ടിൽ അമ്മയിരുന്നു കരഞ്ഞു. ഏടത്തി ചേട്ടന്റെ അരികിലും. പക്ഷേ ഞാനൊന്നു തീരുമാനിച്ചു. ജീവിതത്തേ നേരിടുക. രണ്ടു ദിവസം കട തുറന്നില്ല. മൂന്നാം ദിവസം അഛൻ കടതുറക്കാൻ പോകുമ്പോൾ ചേട്ടൻ പറഞ്ഞു. നിർബന്ധിച്ചു. എന്നോടും കൂടെ ചെല്ലാൻ. ചേട്ടന്റെ നടുവു തളർന്നപ്പോൾ അഛന്റെ മനസ്സാണു തളർന്നത്.

    ശരീരം മുഴുവനും മുറിവും വെച്ചുകെട്ടുമായി കിടന്ന പൊന്നപ്പൻ ഒരു കുഴപ്പവും കൂടാതെ ഒരാഴ്ച കഴിഞ്ഞപ്പോൾ ആശുപ്രതി വിട്ടു.

    ഞാനും അഛനും കൂടി കടയിൽ പോയിത്തുടങ്ങി ഏടത്തി ചേട്ടന്റെ അരികിലും. എന്റെ ചുമതലകളേപ്പറ്റി ഞാൻ കൂടുതൽ ബോധവാനായി എന്നെ സഹായിയ്ക്കാൻ ഗണേട്ടൻ ഉണ്ടായിരുന്നു. ടൗണിലേ നല്ല കടകളിലൊന്നായിരുന്നു ഞങ്ങളുടേത്. ആദ്യത്തേ രണ്ടു ദിവസങ്ങൾ കൊണ്ട് എനിയ്ക്കുതു മനസ്സിലായി. അഛൻ തളർന്ന മട്ടായിരുന്നു. എല്ലായിടത്തും ഓടാൻ ഞാൻ മാത്രം പരിശമിച്ചപ്പോൾ മനസ്സിലായി. കച്ചവടം നന്നായി നടത്താമെന്ന് അഛൻ എന്നേ സാധനങ്ങൾ വാങ്ങുന്ന കടകളിൽ പരിചയപ്പെടുത്തി ഞാൻ അങ്ങനെ ബിസിനസ്സുമായി ഇഴുകിച്ചേർന്നു. പഠിത്തം ഞാൻ മറന്നു. വീട്ടിൽ നിന്നുമുള്ള യാത്രയൊഴിച്ചാൽ താലൂക്കാശുപ്രതിയിൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. കുറേ ദിവസത്തേയ്ക്ക് എന്റെ കൂട്ടുകാർ എല്ലാവരും, വിലാസിനി വരേ സഹായിക്കാനെത്തി. എല്ലാവർക്കും ഞങ്ങൾക്കു സംഭവിച്ച ദുരന്തത്തിൽ വേദനയുണ്ടായിരുന്നു. കാരണം അഛനേ ഗ്രാമത്തിൽ എല്ലാവർക്കും ബഹുമാനമായിരുന്നു.
    അഛൻ ചരക്കെടുക്കാൻ പോയ ഒരു ദിവസം ഗണേശൻ അപകടം ഉണ്ടായത് വിവരിച്ചു പറഞ്ഞു. പൊന്നപ്പൻ ആശുപ്രതീൽ  ഗണേശനോടും കുഞ്ഞുട്ടനോടും പറഞ്ഞതായിരുന്നു. വീട്ടിൽ നിന്നും ദേഷ്യപ്പെട്ടിറങ്ങിയ ചേട്ടൻ യാത്രയ്ക്കിടയിൽ ഹൈവേയിൽ കണ്ട ഒരു കള്ളുഷാപ്പിൽ കേറി രണ്ടുമൂന്നു കുപ്പിയെങ്കിലും അകത്താക്കിക്കാണും,

    ഇറങ്ങുമ്പോൾ ആടുന്നുണ്ടായിരുന്നു. വളരെയധികം നിർബന്ധിച്ചെങ്കിലും പൊന്നപ്പൻ ഒരു ഗ്ലാസ്സിൽ നിർത്തി കുറേ യാത്ര തുടർന്നപ്പോൾ മഴ തുടങ്ങി ജീപ്പിന്റെ മുമ്പിൽ അരികിലിരുന്ന് മഴ നന്നായിട്ടു നനഞ്ഞു. ഇടയ്ക്കു തെറിപ്പാട്ടും.

    കൊടുങ്ങല്ലൂരമേടെ പൂറൊന്നു കാണണം ഇടനാടൻ ചക്ക പൊളന്ന പോലെ മൈരാടുമ്പുററിലേ മൈരുചികഞ്ഞാലോ കൊടമ്പുളി പോലത്തേ പൂറുകാണാം
    കൊടുങ്ങല്ലൂരമ്മേടെ കൊതമൊന്നു കാണണം കൊട്ടാരക്കെട്ടു തൊറന്ന പോലെ കൊട്ടാരക്കെട്ടിലു നമ്മളു കേറിയാൽ അട്ട കൊളത്തിലു പോയ പോലെ ‘

    എല്ലാം കൊതമാഹാത്മ്യങ്ങൾ മാത്രം. കുറേ പൂരപ്പാട്ടു പാട്ടു കേട്ട് സഹികെട്ടപ്പോൾ പൊന്നപ്പൻ പറഞ്ഞു. ‘ ചേട്ടാ.. ദൈവങ്ങളേം ദേവിമാരേം വെറുതേ വിട്ടേയ്ക്ക്. അവരേ തൊട്ടുകളിയ്ക്കുന്നത് അവർക്കിഷ്ടപ്പെടത്തില്ല.” ‘ നീ പോടാ. കൊടുങ്ങല്ലൂരമ്മയ്ക്ക് തെറിയാടാ ഇഷ്ടം. അവരുടെ കൊതം നല്ല ഫുൾൾൾൾ ടൈറ്റാരിയ്ക്കും. ദേവിയാകുമ്പം ഇഷ്ടം പോലെ സൗകര്യത്തിനു കൊതം അയയ്ക്കുകേം മുറുക്കുകേം ചെയ്യാബ്ലോ. എന്തു രസാരിയ്ക്കും. കുനിച്ചു നിർത്തി അടിച്ചു പറപ്പിയ്ക്കാൻ. .՝

    ചേട്ടാ. ഇപ്പറേന്നത് മനുഷ്യനു തെറി പറയാൻ ഒരു കാരണം മാത്രാ. അല്ലാതെ ഒരു ദൈവത്തിനും ചീത്തവിളി ഇഷ്ടമല്ല. അതു ചെകുത്താനുള്ളതാ.” ‘ നീ പോടാ. നൈനക്കൊരു മൈരും അറിയത്തില്ല. നീ വണ്ടി ചവിട്ടി വിടെsാ. പൊലയാടിമോനേ.” പിന്നെയും ചേട്ടൻ പൂരപ്പാട്ടു തുടങ്ങി എല്ലാം കൊതമയം തന്നേ കുറേക്കഴിഞ്ഞപ്പൊൾ മഴ ഒതുങ്ങി. പെങ്ങളുടെ സ്ഥലത്തേയ്ക്കുള്ള വഴിയിലായപ്പോൾ വണ്ടിയുടെ സ്പീഡു കുറഞ്ഞു. ആ കലുങ്കിനടൂത്തെത്തിയപ്പോൾ ചേട്ടൻ പറഞ്ഞു. ‘ എന്താടാ നിന്റെ വണ്ടിയ്ക്ക്. ആക്സസിലേറ്ററില്ലേടാ. ചവുട്ടി വിടെടാ…’ പറയുകയും കയെത്തിച്ച് പൊന്നപ്പന്റെ ചുമലിൽ ഒരടിയും തള്ളും. ഓർക്കാപ്പുറത്തായിരുന്നതു കൊണ്ട് സ്റ്റീയറിങ്ങൊന്നു വെട്ടി ടാർ റോഡിൽ കുറേ ചെളിയും മണ്ണും കുഴഞ്ഞു കിടന്നിരുന്നു. വണ്ടി ഒന്നു തെന്നി, പൊന്നപ്പൻ ബേക്കു ചവിട്ടി, പക്ഷേ വണ്ടി നേരെ നിന്നില്ല. തെന്നി ചെന്ന്
    മുൻവശം കലുങ്കിലിടിച്ചു. അത് വലിയ ഇടിയൊന്നുമായിരുന്നില്ല. സീററിന്റെ അരികിലിരുന്ന് കയ്ക്കകൊട്ടി പാട്ടു പാടിക്കൊണ്ടിരുന്ന ചേട്ടൻ തെറിച്ചുപോയി

    പൊന്നപ്പന്റെ തലയും കാലും എവിടെയൊക്കെയോ മുട്ടി. സ്റ്റീയറിങ്ങിൽ തലവെച്ച് അവൻ അല്പം കിടന്നു. അപ്പോഴേയ്ക്കും എതിരേ ഒരു ലോറി വന്നു. അവർ വണ്ടി നിർത്തി, അവനേ കുലുക്കി വിളിച്ചു. വിവരങ്ങൾ ചോദിച്ചു. പൊന്നപ്പൻ വെള്ളം വേണമെന്നു പറഞ്ഞു. കുടിയ്ക്കാൻ അവരുടെ വണ്ടിയിലും ഉണ്ടായിരുന്നത് ഒരു കുപ്പി കള്ളായിരുന്നു. ഒരു കവിളു കൂടിച്ചപ്പോൾ മിണ്ടാമെന്നായി അപ്പോളാണു അവൻ പറഞ്ഞത് കൂടെയുണ്ടായിരുന്ന ആളു തെറിച്ചുപോയെന്ന് അവർ അവിടെയൊക്കെ നോക്കി പിന്നെ കലുങ്കിന്റെ താഴെ തോട്ടിൽ നോക്കി കുറച്ചു മഴവെള്ളം ഒലിച്ചുപോകുന്നതല്ലാതെ തോട്ടിൽ വെള്ളമുണ്ടായിരുന്നില്ല. തോടിന്റെ ഒരരികിൽ രണ്ടു മൂന്നു കരിങ്കല്ലുകൾക്കിടയിൽ അബോധാവസ്ഥയിൽ അവർ ചേട്ടനേ കണ്ടെത്തി ശ്വാസമുണ്ടായിരുന്നതു കൊണ്ട് അവർ പൊക്കിയെടൂത്ത് ലോറിയിലിട്ടു. രണ്ടുപേരെയും കൂട്ടി ആശുപ്രതിയിലെത്തിച്ച് അവർ സ്ഥലം വിട്ടു. കള്ളാണോ ദേവിയാണോ ചേട്ടനേ, അല്ല ഞങ്ങളേ ശിക്ഷിച്ചത് എന്ന് എനിയ്ക്കുറിഞ്ഞുകൂടാ. ഏതായാലും വരാനുള്ളത് വന്നു. ഇനി നേരിടുക തന്നേ, ഞാനുറച്ചു. ഒന്നര മാസം പ്ലാസ്സറിൽ കിടന്നപ്പോൾ നട്ടെല്ലിന്റെ പൊട്ടൽ കൂടിച്ചേർന്നു.

    പക്ഷേ ഞരമ്പുകൾ നിർജ്ജീവമായി ചേട്ടന്റെ കാലുകളും നടുവ് അനക്കാമെന്ന നിലയായപ്പോൾ ഞാൻ ചേട്ടനേ (ക്രിസ്ത്യാനി കന്യാസ്ത്രതികൾ നടത്തുന്ന വലിയ ഒരു സ്വകാര്യാശുപ്രതിയിൽ കൊണ്ടു പോയി നാട്ടിൽ നിന്നും വലിയ ദൂരമില്ലായിരുന്നു ആ ആശുപ്രതിയിലേയ്ക്ക് എന്നതൊരു വലിയ സൗകര്യമായിരുന്നു. വിലകൂടിയ എല്ലാ പരിശോധനകൾക്കു ശേഷം അവരും പഴയ അഭിപ്രായം ശെരിവെച്ചു. പരസഹായമില്ലാതെ ചേട്ടനിനി ജീവിയ്ക്കാൻ പറ്റത്തില്ല, കിടക്ക മാത്രം ശരണം, അരയ്ക്കു കീഴ്പോട്ട് ഉപയോഗശൂന്യമായിരിയ്ക്കുന്നു. രണ്ടാഴ്ചച്ച കഴിഞ്ഞപ്പോൾ ഞാൻ വടക്കൻ കേരളത്തിലേ ഒരു പേരുകേട്ട ആയുർവേദവൈദ്യനേ കൊണ്ടു വന്നു കാണിച്ചു. കാര്യങ്ങളെല്ലാം കേട്ടതിനു ശേഷം, രോഗിയേ വിശദമായി അദ്ദേഹം പരിശോധിച്ചു. അവസാന വാക്കായി അദ്ദേഹം പറഞ്ഞു. ‘ ധന്വന്തരീടെ അനുഗ്രഹമുണ്ടാകും എന്ന് നോം വിശ്വസിയ്ക്കുന്നു. ഒരു.. ആറു മാസം . ഇയാൾ നമ്മുടെ വൈദ്യശാലയിൽ കിടക്കട്ടേ. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ നടത്തുന്ന സ്തിതിയെങ്കിലുമാക്കിത്തരാമോ എന്നു നോം നോക്കാം. വാക്കു പറയുകയല്ല. വിശ്വാസം മാത്രം. പിന്നേ, ചെലവു കൂടും. സമ്മതമാണെങ്കിൽ. അടുത്താഴ്ചച്ചു. നമ്മുടെ വണ്ടിയും ആൾക്കാരും രോഗിയേ ഇവിടുന്നു കൊണ്ടു പോകാം. (പത്യേകം തയാറാക്കിയ ഒരു കട്ടിലുമായി നമ്മുടേ ആൾക്കാർ വരും. ഈ ഇംഗ്ലീഷുകാർക്ക് പിടിയ്ക്കുവോന്നറിയത്തില്ല. അത് നിങ്ങടെ കാര്യം. എന്തു പറയുന്നു.’ ‘ സമ്മതം. പരിപൂർണ സമ്മതം..ആശുപ്രതിക്കാരേ ഞാൻ നോക്കിക്കോളാം..നമ്മുടെ രോഗിയേ എങ്ങനെ ചികിൽസിക്കണമെന്നു നമളാണു തീരുമാനിയ്ക്കുന്നത്. ഇവരല്ല.”

    ഞാൻ പറഞ്ഞു. ” ഇദ്ദേഹം ചാടിപ്പറയേണ്ട. ആരാ. അനുജനാണല്ലേ. നോം ഒന്നു കൂടി പറയുന്നു. രോഗി മറ്റുള്ളവരേ കാര്യമായി ബുദ്ധിമുട്ടിയ്ക്കാതെ ജീവിച്ചിരിയ്ക്കും എന്നൊരു ഗുണമേ പ്രതീക്ഷിയ്യേണ്ടതുള്ളൂ. ഇയാൾ വടികുത്തിയെങ്കിലും നാലു ചുവടു നടന്നാൽ നിങ്ങളുടെ ഭാഗ്യം. ദൈവാനുഗ്രഹവും. ദേവീ. ധന്വന്തരീ…’ വൈദ്യർതിരുമേനി കണ്ണടച്ചു (പാർത്ഥിച്ചു. എന്തൊക്കെയോ കണക്കുകൾ കൂട്ടിയതിനു ശേഷം അദ്ദേഹം ഒരു ഞായറാഴ്ച്ച ഉച്ചയ്ക്ക് പ്രത്തണ്ടു മണി എന്നു തീരുമാനിച്ചു. തീയതിയും പറഞ്ഞു. ‘ കൂടെ എത്ര പേർ നിൽക്കണം…?..’ ഞാൻ ചോദിച്ചു. നമുക്ക് ആരും തന്നേ വേണമെന്നില്ല. പിന്നെ നിർബന്ധമാനെങ്കിൽ.. ഒരാൾ മതിയാകും. അയാൾ വെറുതേ പേരിനു നിൽക്കുക മാത്രമേ ഉണ്ടാവൂ. എല്ലാം നമ്മുടെ ആൾക്കാർ കയ്ക്കകാര്യം ചെയ്തതോളും. മറെറാരാൾ രോഗിയുടെ ശരീരത്തിൽ തൊടാൻ നോം അനുവദിയ്ക്കുകയില്ല. വ്യക്തായി പറഞ്ഞാൽ. നിങ്ങൾ രോഗിയേ ഒരു നിലയിൽ എനിയ്ക്കു കയ്ക്കുമാറുന്നു. നോം വേറൊരു നിലയിൽ നിങ്ങൾക്കു തിരിച്ചു തരുന്നു. അതിന്യേ.”

    വൈദ്യർതിരുമേനി പോയ ഉടൻതന്നേ ചേട്ടൻ വീട്ടിൽ പോകണമെന്നു വാശി പിടിച്ചു. ഒരു ശവം പോലെ എന്തിനിങ്ങനെ ഇവിടെ കിടക്കണം, പണച്ചെലവും ബുദ്ധിമുട്ടും ആദ്യമൊക്കെ എല്ലാവരും സഹായിക്കാനുണ്ടായിരുന്നെങ്കിലും, പിന്നെ എല്ലാവരും അവരവരുടെ കാര്യങ്ങൾക്കു പോയി അവരേ കുറ്റം പറയാൻ പറ്റത്തില്ല. മാസങ്ങൾ കഴിഞ്ഞില്ലേ അഛൻ നിരാശയിൽ, അമ്മ കരച്ചിലിൽ, ഏടത്തി ജീവഛവം പൊലെ, പണ്ടത്തെ ആ പ്രസരിപ്പും വാചാലതയും ഏടത്തിയുടേതായിരുന്നോ എന്നു പോലും തോന്നിപ്പോയി. എങ്കിലും രാപകലില്ലാതെ അവർ ഏട്ടനേ നോക്കി.

    കിടന്ന കിടപ്പിൽ മലമൂത്രവിസർജ്ജനം നടത്തുന്ന ഒരു രോഗിയേ ഇത് കാര്യമായി മടുപ്പില്ലാതെ ശുശൂഷിയ്ക്കുന്ന ഏടത്തി, ആശുപ്രതികളിലെ നെഴ്സ്സുമാർക്കും കന്യാസതികൾക്കും വരേ ഒരു അത്ഭതമായിരുന്നു. ഏടത്തി ഒരു പുണ്യവതിയാണ് എന്നു വരേ അവർ പറഞ്ഞു. ചെയ്ത തെറ്റിനു പ്രായഛിത്തമായി അവർ സ്വന്തം ജീവിതം ഹോമിയ്ക്കുകയാണ് എന്ന സത്യം എനിയ്ക്കു മാത്രം മനസ്സിലായി. ഒരിയ്ക്കൽ ഞാൻ കടയടച്ചിട്ട് ആശുപ്രതിയിൽ ചെന്നപ്പോൾ സംസാരമദ്ധ്യേ അവർ അതു പറഞ്ഞു. ‘ ഏടത്തി ഇനി ഒരാഴ്ചച്ച വീട്ടിൽ പോയി നിൽക്ക് വെറുതേ ഇവിടെ നിന്ന് ബുദ്ധിമുട്ടി ശരീരം കളയണ്ട…’ ‘ എന്റെ ഏട്ടനു ഗുണമില്ലാത്ത ഈ ശരീരം ഇനി അങ്ങു നശിച്ചുപോട്ടെ. എന്റെ ഒരുത്തീടെ നടപ്പുദോഷാ. പാവത്തിന്റെ ഈ കെടപ്പിന്റെ കാരണം.” ‘ അതൊക്കെ വെറുതെയുള്ള തോന്നലുകളാ. എതയോ പെഴച്ച പെണ്ണുങ്ങടെ ഭർത്താക്കന്മാർ സുഖമായി ഓടിനടന്നു മറ്റുള്ള പെണ്ണുങ്ങളേ പെഴപ്പിയ്ക്കുന്നു. . അവർക്കൊന്നും ഒരു കുഴപ്പോമില്ല.” ‘ നിന്നോട് തർക്കിയ്ക്കാൻ ഞാനില്ല. ഞാൻ എന്റെ വിശ്വാസം പറഞ്ഞു. ഞാനിനി ഏട്ടനേ വിട്ട് എങ്ങും പോവില്ല. കട്ടായം.”

    പിന്നെ ഞാൻ ആ വിഷയം പറഞ്ഞിട്ടില്ല

    ഇതിനിടയ്ക്ക് ചേട്ടന്റെ പഴയ കുററികൾ പലരും കടയിൽ വന്ന് എത്തി നോക്കിയിരുന്നു. ഗണേട്ടൻ പറഞ്ഞു. ഇവരൊക്കെയായിരുന്നു ഏട്ടന്റെ കാശു മുഴുവൻ അടിച്ചു മാറ്റിയതെന്ന് ഒരു ദിവസം ഒരുത്തൻ വന്ന് നൂറു രൂപ ചോദിച്ചു. ‘ കൊച്ചുമൊതലാളീടെ അനിയനല്ലേ. ഒരു നൂറു രൂപാ വേണാരുന്നു.” ‘ നൂറുരൂപയോ. എന്തെടപാടിൽ. താനാരാ..’ ” അതു തന്റെ ചേട്ടൻ മൊതലാളിയ്ക്കുറിയാം.” അപ്പോൾ ഗണേട്ടൻ എന്റെ ചെവിയിൽ പറഞ്ഞു. ‘ ഇവൻ ചേട്ടന്റെ ഒരു കുറ്റിയാ. കുണ്ടനാ. കരണക്കുററിന്റെയ്ക്കാന്നു കൊടുത്താ മതി.” ഞാൻ അഛനേ നോക്കി കണക്കു പുസ്തകത്തിൽ നോക്കിയിരിയ്ക്കുന്നു. കടയിലുള്ള ഒരേ ഒരു ജോലിക്കാരൻ അർത്ഥം വെച്ച് ചിരിയ്ക്കുന്നു. ഞാൻ പറഞ്ഞു. ‘ ഇത് ഞാൻ കയ്ക്കകാര്യം ചെയ്തതോളാം.. “ ഞാൻ അവനേ കടയുടെ പുറത്തേക്ക് വിളിച്ചു മാറ്റി നിർത്തി സ്വകാര്യമായി പറഞ്ഞു.

    ‘ മോനേ, ഇത് ചേട്ടൻ മൊതലാളിയല്ല. അനിയൻ മൊതലാളിയാ.. ഇനി നിന്റെ ഈ കുണ്ടും തള്ളിക്കൊണ്ടീ കടേടെ അടുത്തെങ്ങാനും വന്നാ. നിന്റെ കൊതത്തിൽ ഞാൻ കൈതച്ചക്ക ഇടിച്ചു കേറ്റും. പോയി വേറേ വല്ലോനേം തപ്പ. പോടാ. നാണമില്ലാത്ത ശവങ്ങള്. ‘ എന്റെ മുഖം കണ്ടപ്പോൾ അവനു മനസ്സിലായി ഞാനത്ര ശരിയല്ലെന്ന് പിന്നെ ആ വകകളെയൊന്നും കടയിലേയ്ക്കു കണ്ടിട്ടില്ല. ഒരു ദിവസം ഒരു സ്ത്രതീ കടയിൽ വന്നു. ഒരു മുപ്പതു വയസ്സു കാണും കാണാനും കൊള്ളാം. ഒരു ചരക്കു തന്നേ. പക്ഷേ ആ മട്ടും ഭാവവും, അത്രത പന്തിയായി തോന്നിയില്ല. ഒരു പോക്കു കേസു പോലെ.. ആ, ആരായാലും നമുക്കെന്താ. വന്നയുടനേ അവർ അഛനെ ഒന്നു നോക്കി. ജോലിക്കാരനേയും എന്നേയും നോക്കി ഒന്നു ചിരിച്ചു. പിന്നെ സാധനങ്ങൾ പറയാൻ തുടങ്ങി. ലിസ്റ്റു കേട്ടപ്പോൾ നല്ല പണമുള്ള കുടുംബത്തിലേതു പോലെ തോന്നി, അത്രയും സാധനങ്ങൾ അവർ പറഞ്ഞു. ഞാൻ ലിസ്റ്റെഴുതി കണക്കുകൂട്ടി ജോലിക്കാരന്റെ കയ്യിൽ കൊടുത്തു. സാധനങ്ങൾ എടുക്കുമ്പോൾ ജോലിക്കാരൻ എന്റെ ചെവിയിൽ പറഞ്ഞു. ‘ വാസൂട്ടാ ഇത് കേസു വേറെയാ. ചേട്ടന്റെ ഇടപാടുകാരിയാ.. കിട്ടാക്കടമാ. ബാന്റുമേരി.

    ‘ ബാന്റെമേരിയോ. അതെന്താ ഇവർക്ക് ബാന്റെ കമ്പനിയാ…?..” എനിയ്ക്കാദ്യം പിടികിട്ടിയില്ല.

    അപ്പോഴേയ്ക്കും ചായ കുടിയ്ക്കാൻ പോയ ഗണേശൻ കേറി വന്നു. ‘ വാസൂട്ടാ. ഇതും ചേട്ടന്റെ കയ്യീന്ന് കാശു ചോർന്നു പോകുന്ന ഒരു വായാ…’ ഗണേശൻ പറഞ്ഞു. ‘ വായോ. തെളിച്ചു പറ. എന്റെ ഗണേട്ടാ. ‘ എടാ. എവളീ ടൗണിലേ. പേരുകേട്ട ഒരു.ഊത്തുകാരിയാ…’ ‘ അവരുത്തുകോ കൊട്ടുകോ. എന്തു വേണേലും
    ചെയ്തതോട്ടെ.അതിനു നമുക്കെന്താ…?..” ‘ ഓ. എടാ പൊട്ടാ. നിന്റെ ചേട്ടനും എവടെ വായും കൊതോം വെല്യ പഥ്യമാരുതെന്നുന്നാ കേട്ടത്. ആ വകേല് എവള് വീട്ടിലേയ്ക്കൊള്ള സാധനങ്ങളു. മുഴുവനും ഓസുകാരുന്നു. എവടെ കവക്കെടയേക്കാളും. ബെസ്സാ. അതു രണ്ടും. നിന്റെ ചേട്ടന്റെ ഒരു പററുപടിയാ. ഏടപെടുമ്പം സൂക്ഷിക്കണം. നാറുന്ന നാക്കാ…’ ‘ ബം. അതു ശെരി. സാധങ്ങൾ പായ്ക്കു ചെയ്തതു കഴിഞ്ഞ് ഞാൻ ബില്ലു കൊടുത്തു.

    Thudarum