എന്റെ ഏട്ടത്തിയമ്മ ഭാഗം – 26

This story is part of the എന്റെ ഏട്ടത്തിയമ്മ series

    അല്ലാ. രണ്ടു പേരും കൂടെ എങ്ങോട്ടാ ഇപ്പം…?.. മൂപ്പർക്കെന്താ പണി…?..” എന്നേ നോക്കിയായിരുന്നു അവരുടെ ചോദ്യം. അവർ വിടുന്ന മട്ടില്ല. ” ഇത്. പുള്ളിക്കാരന്റെ അനിയനാ. അങ്ങേർക്ക് കടയാ. ടൗണില.” ഏടത്തിയ്ക്കു വീർപ്പു മുട്ടി

    ” ഓ. അതു ശെരി. ഒരുമിച്ചിരിയ്ക്കുന്ന കണ്ടപ്പം ഞാൻ വിചാരിച്ചു. ഇതാരിയ്ക്കും ആളെന്ന്.’ ഏടത്തി പിന്നെ ഒന്നും മിണ്ടിയില്ല. എന്നെയൊന്നു നോക്കി ഞാൻ പതുക്കെ എഴുന്നേറ്റു. കമ്പിയിൽ പിടിച്ചു നിന്നു. പെട്ടെന്ന് ഏടത്തി എന്റെ കയ്യിൽ പിടിച്ച് കൂടെ ഇരുത്തി. ‘ വല്ലോരും വല്ലോം പറയും. ഇത് നാട്ടുമ്പുറമല്ലേ ഏടത്തീ…’ ഞാൻ എഴുന്നേൽക്കാൻ ഭാവിച്ചു.

    ” ഓ.നാട്. നീ അവിടെ ഇരിയെടാ.. ഇവർക്കൊന്നും വേറേ പണിയില്ലേ. വല്ലോം ആയോ. ആരാ ആള്. എന്തൊക്കെയാ അറിയേണ്ടത്.” ഏടത്തി എന്റെ ചെവിയിൽ പൊറുപൊറുത്തു. ഞാൻ മിണ്ടിയില്ല. വണ്ടി ഇളകി നാട്ടുവഴി കഴിഞ്ഞപ്പോൾ വളവും പുളവും ഉള്ള റോഡായി വേഗത കൂടിയപ്പോൾ വണ്ടിയുടെ ചാഞ്ചാട്ടം അനുസരിച്ച് ഞങ്ങളും ആടിക്കൊണ്ടിരുന്നു. മുമ്പിലത്തേ സീറ്റിൽ പിടിച്ചിരുട്ട്ലന്ന എന്റെ കയ്ക്കുമുട്ട് ആ ചാഞ്ചാട്ടത്തിടയിൽ പല പ്രാവശ്യം ഏടത്തിയുടെ ഉയർന്നു നിൽക്കുന്ന മാറിൽ അമർന്നുകൊണ്ടു. എനിമ്നാരു സുഖം. ഞാനല്പം കൂടി കയ്ക്കുമുട്ട് വലിച്ചു പിടിച്ചു ആ മാറിൽ കൊള്ളിച്ചു തന്നേ ‘ എട്ടാ. നീ ഈ കയൊന്നു മാറ്റിയ്യേ.. വല്ലോരും കാണും.. ‘ ഏടത്തി പറഞ്ഞു. എന്നിട്ട് കയ്ക്ക് പിടിച്ചു മാറ്റി വയ്ക്ക്പിച്ചു. ഞാൻ ഇളിഭ്യനായതു പോലെ. എങ്കിലും ഒരുമിച്ചിരുന്നുള്ള ആ യാത്ര നല്ല രസകരമായിരുന്നു. ഇങ്ങനേ കുറച്ചുകൂടി പോകണേ എന്നു ഞാനാശിച്ചു. പക്ഷേ പെട്ടെന്ന് ബസ്സു ഞങ്ങൾക്കിറങ്ങാനുള്ള കവലയിൽ നിന്നു. ഞങ്ങളിറങ്ങി ബസ് സ്റ്റോപ്പിൽ കാത്തുനിന്നു. ഇടയ്ക്ക് ഏടത്തി പറഞ്ഞു. ‘ എത്ര പറഞ്ഞാലും നിന്റെ തലേൽ കേറില്ല. മൊതലെടുക്കാൻ തന്ന്യാ നിന്റെ ഭാവം..അല്ലേ.” ‘ ഓ . ഏടത്തിയ്ക്ക് എല്ലാം തോന്നുന്നതാ…’

    ” അങ്ങനെയായാൽ എല്ലാർക്കും നല്ലത്.’ അപ്പോഴേയ്ക്കും ഒരു ബസ്സു വന്നു. തിരക്കുണ്ടെങ്കിലും ഏടത്തി അതിൽ കയറിപ്പറ്റി വാതിൽക്കൽ നിന്നു പറഞ്ഞു. ‘ അപ്പോ വന്നിട്ട് കാണാട്ടോ. അമേനേ നല്ലോണം നോക്കിയ്യോണേ.. ‘ ഏടത്തി കമ്പിയിൽ തുങ്ങുന്നതു കണ്ടു. ബസ്സ് ചീറിപ്പാഞ്ഞു പോയി, എന്റെ (പാണനും കൊണ്ട്. ഇനി അതു തിരിച്ചുകിട്ടുകയില്ല. ഉറപ്പായി. അതാണിപ്പോൾ അവർ എന്നോട് ഒരു താക്കീത് രൂപത്തിൽ ഉപദേശിച്ചത്. വാഹനം കണ്ണിൽ നിന്നു മറഞ്ഞപ്പോൾ ഞാൻ എതിർവശത്തേയ്ക്കു കടന്ന് ഒരു മുറുക്കാൻ കടയുടെ തണൽ പറ്റി നിന്നു. തിരിച്ച് ആലുങ്കലേയ്ക്കുള്ള ബസ്സും കാത്ത്.

    തിരിച്ചു വീട്ടിൽ ചെന്ന് എനിയ്ക്ക് എന്തോ ഒന്നു നഷ്ടപ്പെട്ടതു പോലെ. ഒന്നും ആസ്വദിക്കാനും കാണാനും ഇല്ലാത്തതു പോലെ, ജീവിതം ശൂന്യം ഒന്നിനും ഒരു പൂർണ്ണത തോന്നിയില്ല. എന്നാൽ പിറേറ ദിവസമായപ്പോഴേയ്ക്കും എന്റെ മനസ്സ് എന്നിലേയ്ക്കു തന്നേ തിരിച്ചു വന്നു. അപ്പോൾ ഏടത്തി പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഓടിയെത്തി ഞാൻ അവയെല്ലാം ഒന്നപ്രഗ്രന്ഥിച്ചു നോക്കി അവസാനം എനിയ്ക്കു തോന്നി ഏടത്തി പറഞ്ഞത് ശരിയല്ലേ അവരെന്റെ ചേട്ടന്റെ ഭാര്യ ഞാൻ പുറകേ മണപ്പിച്ചു നടക്കുന്നത് വെറും ആഭാസത്തരം. അവരത് വേറേ ആരോടെങ്കിലും പറഞ്ഞാൽ. വേണ്ട, ചേട്ടനറിഞ്ഞാൽ. ചേര മോശം, പിന്നെ തല ഉയർത്തി നടക്കേണ്ട. ഏടത്തി പറഞ്ഞപോലെ പഠിയ്ക്കുക. ഇനി ഒരു ക്ലാസ്സിലും തോൽക്കാൻ പാടില്ല. ബാക്കിയെല്ലാം പിന്നാലെ അത്യാവശ്യം വന്നാൽ വിലാസിനിയുണ്ടല്ലോ. എന്റെ ഇപ്പോഴത്തേ കളിക്കൂട്ടുകാരി. അവളേ വളയ്ക്കാം എങ്കിലും (കമേണ അതും ഒഴിവാക്കാൻ നോക്കണം. അല്ലെങ്കിൽ ചേട്ടന്റെ ദു:സ്വഭാവം വേരുറച്ചതു പോലെ ഞാനും ഒരു പെണ്ണുപിടിയൻ ആയി മാറിയെങ്കിലോ, ഞാൻ കണ്ണാടിയിൽ എന്റെ മുഖത്തിന്റെ പ്രതിരൂപം നോക്കി മേൽമീശയ്ക്കു കട്ടി വെച്ചു. താടിയിലും മോശമല്ലാത്ത മീശ. എന്നിട്ടാണോ ഞാനീ കുട്ടിക്കളി, അതും ഏടത്തിയോട്, കാണിയ്ക്കാൻ പോയത് വേണ്ട ഇനി ഞാൻ നന്നായേ പറ്റു.

    മനസ്സിലുറച്ചു. ആദ്യം തന്നേ ചെന്ന് തറച്ചു വെച്ചിരുന്ന തേക്കില് പറിച്ചു കളഞ്ഞു. വിലാസിനിയേ മന:പൂറ്വം കാണുന്നില്ലെന്നു വെച്ചു. എങ്കിലും വെള്ളിയാഴ്ച ആയപ്പോൾ മനസ്സു പിടയ്ക്കാൻ തുടങ്ങി. നിയന്ത്രിയ്ക്കാൻ ഞാൻ ശ്രമിച്ചു. ശൈനിയാഴ്ച രാവിലേ ഏടത്തിയുടെ അഛൻ അവരേ വീട്ടിൽ കൊണ്ടുവന്നു വിട്ടിട്ടു പോയി ഞാൻ പ്രത്യേകിച്ചൊരു താല്പര്യവും കാണിച്ചില്ല.

    ഉച്ചകഴിഞ്ഞപ്പോൾ അഛൻ കടയിൽ നിന്നും വന്നു. അഛനും അമ്മയും കൂടി വേറെ ഒരു ബന്ധ വീട്ടിൽ പോയിട്ട് പെങ്ങളുടെ വീട്ടിലേയ്ക്കു ചെല്ലും. ഏട്ടത്തിയേയും കൂട്ടാൻ ശ്രമിച്ചു. പക്ഷേ ചേട്ടൻ പറഞ്ഞിരുന്നു. രാതി കടയടച്ചു വന്നിട്ട് രണ്ടുപേർക്കും കൂടി ടാക്സസി വിളിച്ചു പോകാമെന്ന്. അതുകൊണ്ട് അവർ കൂടെ പോയില്ല. വീട്ടിൽ ഞാനും അവരും മാത്രം ഉച്ചകഴിഞ്ഞ് പതിവുള്ള സൊറപറച്ചിലും കഴിഞ്ഞ് വിലാസിനി പോയപ്പോൾ ഞാനും പുറകേ കൂടി അവരുടെ പടിയ്ക്കലെത്തിയപ്പോൾ ഞാൻ പറഞ്ഞു. ‘ വില്ലേച്ചിയോടെനിസ്റ്റൊരു സൊകാര്യം പറയാനൊണ്ടാരുന്നു.” ണ്ടും. എന്തേ…?..’ നാളെ ഞാൻ മാത്രേത്ത വീട്ടിലൊള്ളൂ.” അപ്പം വാസുട്ടൻ കല്യാണത്തിനു പോണില്ലേ..?..” ഇല്ല. എനിയ്ക്ക് വീടുകാവലാ. ഞാൻ പറഞ്ഞതേ.. നാളെ പകല് വില്ലേച്ചി വീട്ടിലേയ്ക്കു വരണo.” ‘ എന്തിനാ. വാസുട്ടൻ മാത്രം ഒള്ളപ്പം ഞാൻ വരുന്നേ.. ഇവിടെ വീട്ടിൽ എന്തു വിചാരിയ്ക്കും.” ‘ നമ്മക്കു ചുമ്മാ വല്ലോം പറഞ്ഞിരിയ്ക്കാനേ.” ‘ പിന്നേ.. ചുമ്മാ ഇരിയ്ക്കുന്ന ഒരാള. എന്നേക്കൊണ്ടു വയ്യ. ഞാൻ വരത്തില്ല. ഗീത വരാതെ ഞാൻ ഇനി അങ്ങോട്ടില്ല.’ ഞാൻ ചേട്ടന്റെ ഷേവിങ്ങ് സെറൊക്കെ റെഡിയാക്കി വെയ്ക്കാം.” എന്തിനാ…’ വില്ലേച്ചീടെ അവടമൊക്കെ. ഞാൻ നല്ല ക്ലീനാക്കി വെട്ടിത്തരാം.” അയ്യേ.. ഈ വാസുട്ടനൊരുളുപ്പും ഇല്ലേ. ഇങ്ങനെ പറയാൻ…” എനിമ്നന്തിനാ ഉളുപ്പ. ഞാൻ കാണാത്തതൊന്നും വില്ലേച്ചിക്കില്ലല്ലോ.” ഇല്ല. ഞാൻ വരത്തില്ല.” വിലാസിനി നിസ്സംശയം തലയാട്ടി എന്റെ ഭാഷയും ഭാവവും മാറി. ഒാ. ഇപ്പം, ഗീതമോളു വിളിച്ചാലേ വരത്തൊള്ളാരിയ്ക്കും.” ണ്ടേ. ഗീത മോളോ…’ വിലാസിനി ചോദിച്ചു. ആ. ചെലസമയത്തേ വില്ലേച്ചീടെ എന്റെ ഗീതമോക്യേന്നൊള്ള വിളി കേട്ടാല. അണ്ടൊലിയ്ക്കുവല്ലാരുന്നോ.” ‘ ഞാനങ്ങനെ ഗീതേ വിളിച്ചിട്ടില്ല.’ ‘ ഇല്ലേ..?. ഒന്നോർത്തു നോക്കിയേ.. എന്റെ ഗീത മോഞ്ചേ. നീ മിടുക്കിയാട1ീ. അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ. എന്നും പറഞ്ഞ് കണ്ണടച്ചിരുന്ന് സുഖിച്ചത്. കണ്ണടച്ചിരുന്ന് പാലു കുടിച്ചാ മറ്റുള്ളോർ കാണത്തില്ലെന്നാ പൂച്ചേടെ വിചാരം.”

    വില്ലേച്ചി ഒന്നു ഞെട്ടി പിന്നെ ഭയന്ന പോലെ ചോദിച്ചു. ‘ അയ്യോ. അപ്പം . നീയതെങ്ങനെ കണ്ടു.” ” എല്ലാം കാണുന്നവനാ ഈ വാസുട്ടൻ. വാസൂട്ടനെ ഒളിച്ചൊരാളും ഇവിടെ ഒന്നും ചെയ്യത്തില്ല.” ‘ എന്റെ പൊന്നു വാസൂട്ടാ. നീ ഇതാരോടും പറയല്ലേ.. ഞങ്ങടെ മാനം പോകും. ഒന്നുല്ലേലും ഗീത നിന്റേട്ടത്തിയല്ലേ. ഞാൻ നിന്റെ…” അവൾ നിർത്തി ് വില്ലേച്ചി എന്റെ. എന്റെ. കൂട്ടുകാരി എന്നു വെച്ചോ. അപ്പം. വരുവോ. അതോ. ഞാൻ എന്റെ കൂട്ടുകാരോടും കൂടി പറഞ്ഞ് രസിയ്ക്കണോ. ഞാൻ ഭീഷണി മുഴക്കി ‘ വാസൂട്ടൻ എന്തു പറഞ്ഞാലും ഞാൻ വരത്തില്ല. എനിയ്ക്കു പേടിയാ. കളിച്ച് കളിച്ച കാര്യായാ. തൂങ്ങി ചത്താ മതി.” വാസൂട്ടനേ പേടിയ്യേണ്ട. അധികം മൂത്താ. വിലാസിനിയേ ഞാനങ്ങു കെട്ടും. ഞാൻ കെട്ടാറായെന്ന് ഗീതേട്ടത്തി പോലും പറഞ്ഞു.വില്ലേച്ചീം പറഞ്ഞില്ലേ എന്നെ ഇഷ്ടമാണെന്ന്.’ ഞാൻ ഗമയോടെ നിന്നു. ‘ എങ്കിൽ കെട്ടിയിട്ടു മതി. ചെരപ്പും. കളീമൊക്കെ. അവൾ നാണത്തോടെ നിന്നാടി ‘ എന്നാലും . വരുന്നേ.. ഒരു രസം. നാളെയാകുമ്പം ആരും അറിയത്തില്ല. വില്ലേച്ചിയേ അന്നത്തേക്കാളും ഞാൻ സുഖിപ്പിച്ചു തരാം.. ഒന്നുല്ലേലും ഞാൻ ഒരാണല്ലേ. ഏട്ടത്തിയേപ്പോലെ പെണ്ണല്ലല്ലോ.” അതുകൊണ്ടാ ഞാൻ വരില്ലാന്നു പറഞ്ഞത്. പിന്നെ. എട്ടാ, നീ അതറിഞ്ഞുന്നു ഗീതയ്ക്കുറിയാമോ.” വിലാസിനി തെല്ലരമ്പരപ്പോടെ ചോദിച്ചു. ” ഈ വില്ലേച്ചി മണ്ടിയാ.. ഏടത്തി അറിഞ്ഞാപ്പിന്നെ ഇനിയെന്തെങ്കിലും എനിയ്ക്കു കാണാൻ പറ്റുവോ. എന്നാലും നന്നായിരുന്നു അന്നത്തെ പരിപാടി കേട്ടോ…അതിനേക്കാളും സരസമായിട്ട് നമ്മക്കു രസിയ്ക്കാം. ഞാൻ നാളെ കാത്തിരിയ്ക്കും. ഞാൻ തിരിഞ്ഞു നടന്നു.

    ‘ വാസൂട്ടാ. നടക്കുകേല. ഞാൻ വരത്തില്ല കേട്ടോ…’

    വരണ്ട. ഞാനിപ്പത്തന്നേ കലുങ്കേലോട്ടു പോകുവാ. ശൈനിയാഴ്ചച്ചയായതുകൊണ്ട് എല്ലാ അവന്മാരും ഇപ്പം എത്തിക്കാണും. ഞാൻ പതുക്കെ നടന്നു. ‘ വാസൂട്ടാ . ഒന്നു നിന്നേ.” വിലാസിനി ഓടി വന്നു.
    ‘ എന്തേ…?..’

    ‘ ഗീതേം ചേട്ടനും എപ്പഴാ പോകുന്നേ…?..”

    ‘ അവരിന്നു രാത്രി തന്നേ പോകും.”

    * 6i3)o…“ ഒന്നു മൂളിക്കൊണ്ട് വിരലും കടിച്ച്, തലയും കുനിച്ച്, ഒരാലോചനയോടെ സ്വപ്നത്തിലെന്ന പോലെ വിലാസിനി തിരിച്ചു വീട്ടിലേയ്ക്കു നടന്നു. വിജയാഹ്ലാദത്തോടെ ഞാനും ചാടിച്ചാടി എന്റെ വീട്ടിലേയ്ക്കു തിരിച്ചു കയറി വാതിൽക്കൽ തന്നേ നിൽക്കുന്നു ഏടത്തി എന്നേക്കണ്ടയുടനേ ആ മുഖത്തൊരു ഗൂഡ്ഡ്സ്മിതം ‘ എന്താരുന്നു. കൊറേ നേരായല്ലോ. രണ്ടും കൂടെ ഒരു വെല്യ ഗൂഢാലോചനേം വാക്കുതർക്കോമൊക്കെ…?. ‘ എനിയ്ക്കു ദേഷ്യം വന്നു. ഒന്നു മിണ്ടാനും കൂടി ഇവരു സമ്മതിയ്ക്കത്തില്ലല്ലോ. അതേ.. റഷ്യ ഒരാൺപട്ടീനേം പെൺപട്ടീനേം കൂടി ബഹിരാകാശത്തേയ്ക്കു വിടുന്നു. കളിയാക്കി പറഞ്ഞു. ‘ അതിനു നിങ്ങക്കെന്താ. ഇത് ആലോചിയ്ക്കാനും തർക്കിക്കാനും ഇരിയ്ക്കുന്നത്..?..” ‘ ആ. പട്ടികളു വേണ്ട കാളേം പശും മതിയെന്ന് ഞാൻ. പട്ടികളു മതീന്നവളും. എന്താ. മതിയോ…’ ” പക്ഷേ, എന്റെ ഒരു അഭിപ്രായം പറഞ്ഞാ. മോൻ പെണങ്ങുവോ…’ ഏടത്തി പരിഹാസത്തിൽ

    ” ദയവായി ഇങ്ങോട്ടെഴുന്നെള്ളിച്ചാലും.. ഞാനും വിട്ടുകൊടുത്തില്ല ‘ നാളെ ഞങ്ങളാരും ഇവിടില്ലാത്ത സമയത്ത്. നിങ്ങളു. രണ്ടു പേരും കൂടെ ഇവിടെ വല്ല റോക്കറ്റു പരീക്ഷണോം നടത്തിയാല്…”

    ‘ നടത്തിയാലെന്താ. അതു ഞങ്ങടെ സൗകര്യം.’ ‘ അല്ല സൂക്ഷിച്ചില്ലേൽ. ചെലപ്പം പട്ടികളു. വലിച്ചോണ്ടു നടക്കുന്ന പോലെ രണ്ടും കൂടെ നാട്ടുകാരുടെ മുമ്പിൽ കൂടെ വലിച്ചോണ്ടു നടക്കേണ്ടി വരും. അന്നേരം. കാളമതിയാരുന്നു എന്നു പറഞ്ഞാ കാര്യം നടക്കത്തില്ല.അതോണ്ടു പറഞ്ഞതാ…’ ‘ ഓ. സുക്ഷിച്ചോളാവേ.. ഏതായാലും.. ഞാൻ ഇവിടെയാരുടേം പൊറത്തോട്ടു കാളകളിയ്ക്കാൻ വന്നില്ലല്ലോ. ”

    ‘ വന്നാലും നടക്കത്തുമില്ല.” ഓ, ഒണ്ടല്ലോ, സ്വന്തായിട്ടൊരു കാള. ചുമ്മാതല്ല. എന്നും കാളകളി തന്നേ വിധിച്ചിരിയ്ക്കുന്നേ.” ‘ ഒാ, അതു ഞാനങ്ങു സഹിച്ചു. ‘ അതേ.. മനസ്സു നന്നാകണം. പട്ടിയോട്ടു പുല്ലു തിന്നുകേമില്ല. എന്നാ എന്നേയൊട്ടു തിന്നാനും വിടത്തില്ലെന്നു പറഞ്ഞാ. അല്ലേ.. ഞാനറിയാഞ്ഞിട്ടു ചോദിയ്ക്കു്യാ. ഇപ്പം ഏടത്തിയെന്തിനാ എന്റെ പൊറകേ നടക്കുന്നേ. ഞാനിനി ഏടത്തിയേ ശല്യം ചെയ്യാൻ വരത്തില്ല. അറിവില്ലായ്മകൊണ്ടു അന്നങ്ങനെ മനസ്സിലൊരു തോന്നലൊണ്ടായിപ്പോയതാ. ഇനിയിപ്പം വെച്ചു നീട്ടിയാലും ഞാൻ തിരിഞ്ഞു നോക്കത്തില്ല. അപ്പപ്പിന്നേ. ഞങ്ങളേ അങ്ങു വെറുതേ വിട്ടുകൂടേ…?..’ ് ഞാനാരേം ശല്യം ചെയ്യാൻ പറഞ്ഞതല്ല. നിന്റെയൊക്കെ ഗൊണത്തിനു വേണ്ടി പറഞ്ഞതാ. ആ പാവം പെണ്ണു വഴിയാധാരമാകാതിരിയ്ക്കാനും കൂടെ…’ തോൽവി സമ്മതിച്ച പോലെ ഏടത്തി അടുക്കളയിലേയ്ക്കു കയറി ഞാൻ പുറകേ ചെന്നു. ‘ അല്ലേ. എന്നു തൊടങ്ങി. ആ വിലാസിനിപ്പെണ്ണിനോടിത അലിവ്…?.. നേരത്തേ ഒരു ദുഃശ്ശകുനം പോലാരുന്നല്ലോ.”

    ‘ അതെന്റെ കാര്യം. നീയതങ്ങു വിട്ടുകള.’ ” എനിയ്ക്കങ്ങു വിട്ടുകളയാൻ പറ്റുവോ. രണ്ടും കൂടെ കളിച്ചു കളിച്ച് പൊറത്തു വല്ലോരും അറിഞ്ഞാലേ. മാനം പോകുന്നതീ വീടിന്റെയാ. ഇപ്പത്തന്നേ..ഒരു ചേട്ടന്റെ സൽഗുണം കൊണ്ടു നാറിക്കെടക്കുവാ…’

    ‘ ചേട്ടന്റെ എന്തു സൽഗുണം. ?..” ഏടത്തിയുടെ ആ ചോദ്യം ഞാൻ കേട്ടതായി ഭാവിച്ചില്ല. ഞാൻ തുടർന്നു. രണ്ടിന്റേം കളി മൂത്ത് ഏട്ടത്തിയ്ക്കും അതേ സ്വഭാവം വരാണ്ടിരുന്നാ നിങ്ങക്കു തന്നേ നല്ലത്.”

    ‘ ഏട്ടത്തിക്ക് എന്ത്  സ്വഭാവോന്നാ നീ പറഞ്ഞു വരുന്നേ…?..”

    ഞാനും തിരിച്ചൊരു താക്കീത് നൽകി

    Thudarum