കല്യാണം ഭാഗം – 10 (Kalyanam Bhagam - 10)

This story is part of the കല്യാണം series

    കല്യാണം എന്ന അടിപൊളി malayalamsex കഥയുടെ അടുത്ത ഭാഗം.

    നേരം നാക്കിട്ട് ഉരച്ചു. സഹികെട്ട അവൾ എന്നെ എഴുന്നേൽപ്പിച്ച്, കിടക്കയിലേക്ക് മറിഞ്ഞു. ഇപ്പോൾ ഞാൻ അടിയിലും, അവൾ മുകളിലുമായി കിടക്കുകയാണ്. മലർന്ന് കിടന്ന എന്റെ കുണ്ണ അവൾ വലത് കൈ കൊണ്ട് എടുത്ത് ഒന്ന് തടവി, പിന്നെ കൈവള്ളയിൽ ഇട്ട് വാണമടിച്ച് പതുക്കെ വായ്ക്കുള്ളിലാക്കി, അവനെ ഊമ്പാൻ തുടങ്ങി.

    അവൾ ഊമ്പുന്നതിനിടയിൽ ഞാൻ ചോദിച്ചു….റസിയാ, ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടരുത്. എന്റെ കുണ്ണയാണോ, നിൻ മരിച്ചുപോയ റഷീദിൻ ആണോ, അതോ നിൻറെ അമ്മായിയപ്പൻ മൊയ്ക്കുട്ടിയുടേതാണോ വലുത്..

    “രവി ചേട്ടാ… ഒരു പെണ്ണിനെ കളിക്കുമ്പോൾ ഇതൊന്നും ചോദിക്കരുത്.”

    അവൾക്കു കൂടി ഇഷ്ടപ്പെട്ടിട്ടാണല്ലോ അവൾ ഇതിനൊക്കെ സമ്മതിച്ചത്.

    “പക്ഷെ….രവിയേട്ടൻ ചോദിച്ചത് കൊണ്ട് ഞാൻ പറയുകാ, വണ്ണത്തിലും, നീളത്തിലും നിന്റെ കുണ്ണയാ കേമൻ. രണ്ടാമത് മൊയ്തിട്ടിക്കാ, പിന്നെയുള്ളത് റഷിദ്. പിന്നെ ഞാൻ ഇതുവരെ സുന്നത്ത് ചെയ്ത കുണ്ണയെ കണ്ടിട്ടുള്ളു. ഇപ്പോൾ സുന്നത്ത് ചെയ്യാത്ത കുണ്ണയും കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു. സുന്നത്ത് ചെയ്ത കുണ്ണയേക്കാളും കാണാൻ ചേലു സുന്നത്ത് ചെയ്യാത്ത കുണ്ണയാ, ഞാൻ ഇങ്ങിനെ പറയുന്നത് കേൾക്കാനല്ലെ നീ . കൊതിച്ചത്. പക്ഷെ ഞാൻ പറഞ്ഞത് സത്യമാ……”

    “മതി, റസിയാ ഊമ്പിയത്. ഇനി നീ കാലകത്തി മലർന്ന് കിടക്ക്, പറഞ്ഞതും, അവൾ കിടക്കയിൽ കാലകത്തി മലർന്ന് കിടന്നു. ഞാൻ അവളുടെ അരക്കെട്ടിൽ മുഖം അമർത്തി, പ അവളുടെ പൂറും കന്തും നക്കാൻ തുടങ്ങി. സത്യത്തിൽ ഇതുവരെ നക്കിയതിൽ ഇളം പൂറായിരുന്നു . അഞ്ചുമിനിട്ടെ നക്കേണ്ടി വന്നുള്ളു അപ്പോഴേക്കും അവളുടെ പൂറ്റിൽ നിന്നും വെള്ളം വരാൻ തുടങ്ങി. അതോടെ ഞാൻ നക്കൽ നിർത്തി. എന്നിട്ട് എന്റെ കുണ്ണയെടുത്ത്, ആദ്യം അവളുടെ പൂറ്റിലും, പിന്നെ കന്ത് മാത്രം നോക്കി ഒരു പത്ത് പന്ത്രണ്ട് തവണ ഉരച്ചു.
    ം അവളുടെ പൂറ്റിൽ എന്റെ കുണ്ണ കയറ്റി പതുക്കെ തള്ളി, അൽപ്പാൽപ്പമായി അവൻ കയറി. മുഴുവൻ കയറി എന്ന് ഉറപ്പായപ്പോൾ ഞാൻ അടിതുടങ്ങി. പതുക്കെ പതുക്കെ തുടങ്ങിയ ഞാൻ അടിയുടെ വേഗത കൂട്ടി. അടിയുടെ വേഗത കൂടുന്തോറും എന്റെ കഴുത്തിൽ കെട്ടിപിടിച്ച് എന്നെ അവളുടെ മുഖത്തോട് അടുപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം അടിച്ചതിനു ശേഷം ഞാൻ അവളെ കിടക്കയിൽ തന്നെ മുട്ടുകുത്തി നിൽക്കാൻ പറഞ്ഞു. പിന്നെ പിറകിൽ നിന്നായി അടി. അതാകുമ്പോൾ ഞാനും മുട്ടുകുത്തി നിൽക്കുന്നത് കൊണ്ട്, ക്ഷീണം ത ഉണ്ടാവില്ല.

    ഇടക്ക് വെച്ച്, കുണ്ടിയിൽ അടിച്ചോട്ടേ എന്ന് ചോദിച്ചപ്പോൾ, അതൊക്കെ പിന്നീടൊരിക്കൽ ആകാം. ഇപ്പോൾ എങ്ങിനെയെങ്കിലും വെള്ളം കളയാൻ നോക്ക്… എനിക്ക് മതിയായി തുടങ്ങി. ചതിക്കല്ലെ…റസിയാ…എനിക്കൊന്നും ആയില്ല… നിനക്കൊന്നും ഇപ്പോൾ വെള്ളം പോകില്ല. ഒരു ട്രിപ്പ് ഉമ്മയുടെ കൂടെ കഴിഞ്ഞതല്ലെ. രവിയേട്ടൻ എന്നെ കൂടുതൽ മിനക്കെടുത്താൻ നോക്കാതെ, പെട്ടെന്ന് വെള്ളം കളയാൻ നോക്ക്, അല്ലെങ്കിൽ ഞാൻ എഴുന്നേറ്റ് പോകും. എന്നാൽ എന്റെ മോൾ മലർന്ന് കിടക്ക്. ഞാൻ അടിക്കുമ്പോൾ എനിക്ക് തള്ളി തരണം എന്ന് പറഞ്ഞ് അവളെ മലർത്തി കിടത്തി.

    “തള്ളി തരികയോ, എന്ത് പണ്ടാരം വേണമെങ്കിലും തരാം. പക്ഷെ പെട്ടെന്ന് വേണം.”

    പിന്നെ ഞാൻ പറന്നുള്ള അടിയായിരുന്നു. ആദ്യം ഒക്കെ തള്ളി തന്ന അവൾ പിന്നെ കുറച്ചു കഴിഞ്ഞതും ചത്ത പോലെ കിടക്കാൻ തുടങ്ങി. പിന്നേയും ഞാൻ അടിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അവളിൽ നിന്നും ഒരു പ്രതികരണം ഇല്ലാ എന്നു കണ്ടപ്പോൾ അടി നിർത്തി എഴുന്നേറ്റു. വെള്ളം പോയില്ലെങ്കിലും, ബാത്ത്റൂമിൽ കയറി കുണ്ണ കഴുകി ഇറങ്ങി. അപ്പോഴും, അവൾ ഒരു ബോധവുമില്ലാതെ കിടക്കയിൽ കിടക്കുന്നു. ഞാൻ ഒരു സിഗരറ്റ് വലിച്ച് മുൻവശത്തെ വാതിൽ തുറന്ന് പുറത്തോട്ട് ഇറങ്ങാൻ തുടങ്ങുമ്പോൾ, നെബീസുമ്മ ദൂരെ നിന്നും വരുന്നതു കണ്ടു. എന്താ, രവി, ഇത്ര വേഗം മതിയാക്കിയോ എന്ന് ചോദിച്ചപ്പോൾ, ഉമ്മാ..അവൾ ഒന്നും മിണ്ടാതെ കിടക്കുകയാ…അതുകൊണ്ട് ഞാൻ നിർത്തി. ഞാൻ പോകുന്നു, ഇനി വീട്ടിൽ ചെന്ന് ഞാൻ വാണം വിട്ട് വെള്ളം കളഞ്ഞാളാം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.

    “എന്തൊരു മോശമായി പോയി. നീ വല്ലാതെ ആശിച്ച്… ഒടുവിൽ വെള്ളം പോലും കളയാതെ..നീ വാ…ഞാൻ കളഞ്ഞു തരാം “എന്നു പറഞ്ഞ് ഉമ്മ എന്നെ വീണ്ടും അകത്തേക്ക് ക്ഷണിച്ചു.

    “വേണ്ടാ ഉമ്മാ ഇനി ശരിയാവൂലാ.” ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി.

    പിന്നെ കുറച്ചു ദിവസം പകൽ ഞാൻ വീട്ടിൽ തന്നെ കഴിഞ്ഞു കൂടി, പിന്നെ പിന്നെ വൈകീട്ട് കുളിയൊക്കെ കഴിഞ്ഞ് ബൈക്ക് എടുത്ത് ദേവൻ കടയിൽ ചെന്നിരിക്കും. അവിടെ നിന്നും സിഗരറ്റും, പിന്നെ ബിവറേജസ്സിൽ കയറി ഒരു ഫുള്ളും വാങ്ങി തിരിച്ച് വരും. കല്യാണ ദിവസം അടുക്കുന്തോറും ദേവൻ ആകെ നെർവസ്സ് ആകുന്നപോലെ തോന്നി.

    “എന്താടാ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…”

    ഇതുവരെ ഇല്ല. പക്ഷെ എനിക്ക് പേടിയുണ്ട്. ആലിസിസും, അവളുടെ വീട്ടുകാരും എന്റെ കല്യാണ കാര്യം ഇതിനകം അറിഞ്ഞുകാണും. വീട്ടുകാർക്ക് എതിർപ്പുണ്ടെങ്കിലും, ആലിസ് എന്നെ തന്നെ വിവാഹം കഴിക്കൂ എന്ന് നിർബന്ധിച്ചാൽ ഒരു പക്ഷെ ഞാൻ മതം മാറാൻ തയ്യാറാണെന്നുവരെ അവൾ പറഞ്ഞ് ഒരു പക്ഷെ അവരുടെ വീട്ടുകാർ അതിനു സമ്മതിച്ചലോ. എനിക്ക് ആകെ പേടിയാവുന്നു

    “രവി…. എടാ, നമുക്ക് രാജാക്കാട് പോലിസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്താലോ…..നിനക്ക് കല്യാണം കഴിയുന്നതുവരെയെങ്കിലും പ്രൊട്ടക്ഷൻ തരാൻ പറഞ്ഞ്……”

    എന്റൊ ബുദ്ധിയിൽ തോന്നിയ ഒരു കാര്യം ഞാൻ പറഞ്ഞു…

    “വേണ്ടാ, രവി. അവിടുത്തെ എസ്.ഐ. അവളുടെ ബന്ധുവാ. പിന്നെ അതുമതി ഈ കല്യാണം മുടങ്ങാൻ.”

    “ശരി, നീ എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോ, ഞാനും പ്രകാശനും, കുര്യാക്കോസും എന്തിനും നിന്നോടൊപ്പമുണ്ട്. ഇനി വിശേഷമൊന്നുമില്ലെങ്കിൽ നമുക്ക് കല്യാണ ദിവസം ഓഡിറ്റോറിയത്തിൽ വെച്ച് കാണാം” എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. അങ്ങിനെ നവംബർ 30 തിങ്കളാഴ്ച വന്നെത്തി. അന്നാണ് ദേവൻ കല്യാണം. ഞാൻ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി ബൈക്കിൽ എൻ.ആർ. സിറ്റിയിലിയെ സ്കൂളിൽ ഏതാണ്ട് 9 1/2 മണിക്ക് തന്നെ എത്തി. നാട്ടിലാണെങ്കിൽ ഞാനും എപ്പോഴും വെള്ള മുണ്ട് ഉടുക്കാറുള്ളു. കുറച്ച് കഴിഞ്ഞതും, ഒരു ജീപ്പിൽ മൊയുതുട്ടിക്കായും, കുര്യാക്കോസും, പ്രകാശനും കുടുംബസമേതം എത്തി. കല്യാണത്തിനു വന്നവരെ ഞങ്ങൾ പെണ്ണിന്റെ വീട്ടുകാരായും ചെറുക്കൻ വീട്ടുകാരായും ചമഞ്ഞ് സ്വീകരിച്ച് പന്തലിൽ ഇരുത്തി. വന്നവർക്കെല്ലാം ഞങ്ങൾ കുടിക്കാൻ നാരങ്ങാ ജൂസ് കൊടുത്തു. പത്തുമണിയോടു കൂടി പെണ്ണിന്റെ വീട്ടുകാർ ഒക്കെ എത്തി. അവരെയെല്ലാം കല്യാണ മണ്ഡപത്തിനോടു ചേർന്നുള്ള മുറിയിലാക്കി. പിന്നേയും ആൾക്കാർ എത്തി കൊണ്ടേയിരിന്നു. മണി പത്തരകഴിഞ്ഞു. ചെറുക്കന്റെ വീട്ടുകാരെ കാണാനില്ല. ദേവൻ മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഞങ്ങൾ ആകെ ടെൻഷനിലായി. ഇനി വരുന്ന വഴി വല്ല ആക്സിഡൻറും. അതാണ് ആദ്യം മനസ്സിൽ തോന്നിയത്. അത് അല്ലെങ്കിലും അങ്ങിനെ തോന്നു. ഉടനെ തന്നെ പ്രകാശനെ എന്റെ ബൈക്കിൽ രാജക്കാടിലേക്ക് പറഞ്ഞു വിട്ടു.
    സമയം പത്ത് മുൻപത്തിയഞ്ച്. ഇപ്പോഴും ചെറുക്കനോ, ചെറുക്കന്റെ വീട്ടുകാരോ എത്തിയിട്ടില്ല. അപ്പോഴേക്കും പെണ്ണിന്റെ വലിയച്ചൻ ദിവാകരൻ നായർ ഇറങ്ങി വന്ന്…എന്താ ചെറുക്കനും കൂട്ടരും എത്തിയോ, ഇല്ലാ എന്ന് പറഞ്ഞപ്പോൾ എന്താ അവർ വൈകുന്നത്. മൂഹൂർത്തം കഴിയാൻ S ഇനി ഇരുപത്തഞ്ച് മിനിട്ടേ ബാക്കിയുള്ളു. നിങ്ങൾ ആരെങ്കിലും ഒന്ന് പോയി അന്വേഷിക്കാമോ എന്നൊക്കെ ചോദിച്ചു.

    അന്വേഷിക്കാനൊക്കെ ആൾ പോയിട്ടിണ്ടു. നിങ്ങൾ വിഷമിക്കാതെ, അകത്ത് പോയി ഇരിക്കിൻ എന്ന് മൊയ്തുട്ടീക്കാ പറഞ്ഞപ്പോൾ അദ്ദേഹം അകത്തോട്ട് നടന്നു. പത്തുമിനിട്ടിനകം പ്രകാശൻ തിരിച്ചു വന്നു. അപ്പോൾ സമയം പത്ത് നാൽപ്പത്തി അഞ്ച്. എന്നേയും, കുര്യോക്കോസിനേയും, മൊയുതുട്ടിക്കായേം മാറ്റി നിർത്തി അവൻ പറഞ്ഞു. രാവിലെ ആലിസിന്റെ വീട്ടുകാർ അവനെ ഒരു ജീപ്പിൽ കയറ്റി കൊണ്ടുപോയി. അതുകൊണ്ട്, ഈ കല്യാണം നടക്കില്ല. ഞങ്ങളെല്ലാവരും ഒരു നിമിഷം അന്ധാളിച്ചുപോയി. കല്യാണത്തിനുള്ളതെല്ലാം ഒരുക്കി നിൽക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരോട് ഇനി എന്ത് സമാധാനം പറയും. ടീച്ചർക്കാണെങ്കിൽ, ഇവിടെ ബന്ധു ബലം കുറവ്. മൊയ്ക്കുട്ടിക്കാ തുടർന്നു. പെണ്ണിന്റെ അമ്മ രാജി ടീച്ചർ അവർക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ കുറച്ച് വർഷം മുൻപ് ഇറങ്ങി പുറപ്പെട്ടതാ. അയാളും ഒരു സ്കൂളിലെ മാറായിരുന്നു. ഏതാണ്ട് പത്ത് കൊല്ലും മുൻപ് ഒരു സ്കൂട്ടർ ആക്സിഡൻറിൽ മരിച്ചു പോയി. പിന്നെ ടീച്ചറിന്റെ ഒരു ചേച്ചിയും അവരുടെ കുടു:ബവും മാത്രമാ ഇപ്പോൾ അവർക്ക് താങ്ങും തണലുമായിട്ടുള്ളത്. ആ ചേച്ചിയുടെ ഭർത്താവാ, കുറച്ച് നേരം മുൻപ് ഇവിടെ വന്ന് ചെറുക്കന്റെ കൂട്ടർ എത്തിയോ എന്ന് ചോദിച്ചത്.

    പിന്നെ ഇവിടെ കാണുന്ന ഇത്രയും ആൾക്കാർ, അവരൊക്കെ ടീച്ചർ പഠിപ്പിച്ച സ്കൂളിലെ കുട്ടികളും, അവരുടെ രക്ഷിതാക്കളും, പിന്നെ പെൺകൊച്ചിന്റെ ഫ്രണ്ട്സും , പിന്നെ ഇവിടുത്തെ കുറച്ച് നാട്ടുകാരും കൂടി പോയാൽ അവർ ഒരു ഇരുന്നുർ പേർ, പിന്നെ നമ്മൾ ചെറുക്കൻ ആൾക്കാരായി വന്നിരിക്കുന്നവരാ കൂടുതൽ.

    അപ്പോഴേക്കും വീണ്ടും ക്ഷമ നശിച്ച് ദിവാകരൻ നായർ ഇറങ്ങി വന്നു. എന്താ, മൊയ്തുട്ടിക്കാം. ചെറുക്കനും കൂട്ടരും വരാൻ ഇത്ര താമസം. സമയം പത്ത് അൻപത്. മൂഹൂർത്തം കഴിയാൻ ഇനി വെറും പത്ത് മിനിട്ട്. ഇനി വരുന്ന വഴിക്ക് വല്ല അപകടവും… നായരെ നിങ്ങൾ ഇങ്ങോട്ടൊന്ന് വന്നെ. മൊയ്തുട്ടിക്കാ അദ്ദേഹത്തിനെ മാറ്റി വിളിച്ച് കാര്യം പറഞ്ഞു. ഷോക്കേറ്റതു പോലെ ആയി അയാൾ. നിന്നു കൊണ്ടു സംസാരിച്ചിരുന്ന അദ്ദേഹം പെട്ടെന്ന് പ്രഷർ കൂടി പതുക്കെ താഴേക്ക് വീഴാനാണോ, ഇരിക്കാനാണോ എന്നറിയാതെ കുനിഞ്ഞപ്പോൾ ഞങ്ങൾ പെട്ടെന്ന് അയാളെ താങ്ങി.

    തൊണ്ട് ഒക്കെ വറ്റി സംസാരിക്കാൻ പോലും പറ്റാതെയുള്ള ആ മനുഷ്യൻ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ഞങ്ങളുടെ ഉള്ളിലും സങ്കടം വന്നു.

    വ്യക്ടമായിട്ടല്ലങ്കിലും അവ്യക്ടമായി ആയാൾ പറഞ്ഞ കാര്യങ്ങൾ “ഇനി ഞങ്ങളുടെ മോൾ സുനി…..അവളുടെ വിവാഹം മുടങ്ങിയല്ലോ ഭഗവാനെ… അതിനു മാത്രം എന്ത് തെറ്റാ ഞങ്ങൾ ചെയ്തത്. ഇത് എങ്ങിനെ അവളോടും, അവളുടെ അമ്മയോടും പറയും, എനിക്ക് സ വയ്യല്ലോ എന്റെ ദൈവമേ…. ഇല്ലാത്ത കാശ് വട്ടിപ്പലിശക്കെടുത്താ അവൾക്ക് ഇരുപത്തഞ്ച് പവനും, കല്യാണ സദ്യയും ഒരുക്കിയത്. അതെല്ലാം വെള്ളത്തിലായില്ലെ ഭഗവനെ….”. അവിടെ നിലത്തിരിന്ന ദിവാകരൻ നായർക്ക് കുടിക്കാൻ ഒരു ഗ്ലാസ്സ് വെള്ളം കൊടുത്ത്, എന്നെ മാറ്റി വിളിച്ച് മൊയ്ക്കുട്ടിക്കാ ചോദിച്ചു…

    “രവി…..നിന്റെ അമ്മക്ക് നീ ഇതുവരെ പെണ്ണുകെട്ടിയില്ലാ എന്നൊരു വിഷമം മാത്രമെയുള്ളു. നിനക്കാണെങ്കിലോ, പെണ്ണു കെട്ടാനുള്ള പ്രായവും, അന്തസുള്ള ഒരു ജോലിയുമുണ്ട്. നിനക്ക് ഇവിടുത്തെ കുട്ടിയെ ഈ ഘട്ടത്തിൽ സഹായിച്ചുകൂടെ. കുട്ടിയെ എനിക്ക് അന്നു ദേവൻ ഫോട്ടോ കാണിച്ച അവസരത്തിൽ തന്നെ ഇഷ്ടപ്പെട്ടതാണെങ്കിലും, അച്ചനോടൊ, അമ്മയോടോ ഒന്ന് ചോദിക്കാതെ, പെട്ടെന്ന് ഒരു തീരുമാനമെടൂക്കാൻ ഞാനും ബുദ്ധിമുട്ടി. അവരുടെ സമ്മതമൊക്കെ ഞാൻ വാങ്ങിച്ചോളാം, നിനക്ക് അവളെ കെട്ടാൻ പറ്റുമോ അത് മാത്രം പറ….

    Thudarum

    ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.