കല്യാണം ഭാഗം – 11 (Kalyanam Bhagam - 11)

This story is part of the കല്യാണം series

    കല്യാണം എന്ന അടിപൊളി malayalamsex കഥയുടെ അടുത്ത ഭാഗം.

    പ്രകാശനും, കുര്യാക്കോസും കൂടി മൊയ്യുട്ടീക്കായുടെ കൂടെ ചേർന്ന് നിർബന്ധിച്ചപ്പോൾ എനിക്ക് മറുത്തൊന്നും പറയാൻ ഉണ്ടായിരുന്നില്ല.
    പെട്ടെന്ന് നടക്ക്. ഇനി മൂഹൂർത്തം കഴിയാൻ അഞ്ചുമിനിട്ട് മാത്രമേയുള്ളു….എന്ന് പറഞ്ഞതും പിന്നെ ഞങ്ങൾ കല്യാണ പന്തലിലേക്ക് ഒരു ഓട്ടമായിരിന്നു. അപ്പോഴേക്കും മൊയ്തുട്ടിക്കാ, ദിവാകരൻ നായരേയും വിളിച്ച്, പെണ്ണിന്റെ അമ്മയോടും പറഞ്ഞ്, കുട്ടിയെ പന്തലിൽ ഇരുത്തി. ആദ്യം എന്റെ കൈയ്യിൽ കിടന്ന മോതിരം ഊരി അവളുടെ കൈയ്യിൽ കൊടുത്തു. അത് അവൾ എനിക്ക് ഇട്ടു തന്നു. പിന്നെ അവളുടെ വിവാഹ മോതിരം എന്റെ കൈയ്യിൽ തന്നത് ഞാൻ അവളെയും അണിയിച്ചു. പിന്നെ പരസ്പരം മാല ചാർത്തി. പെണ്ണിന്റെ വീട്ടുകാർ പൂജിച്ച് കൊണ്ടുവന്ന താലി, എന്റെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണ മാല ഊരി അതിൽ കോർത്ത് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു. ഇതെല്ലാം മൂഹുർത്തം കഴിയുന്നതിനു വെറും നിമിഷങ്ങൾക്കകം തീർന്നു. പിന്നെയാണ് പെണ്ണിന്റെ വീട്ടുകാർ എന്റെ പേരും പോലും അറിയുന്നത്.

    അങ്ങിനെ ഓർക്കാപ്പുറത്ത് എന്റെ കല്യാണം കഴിഞ്ഞു. സദ്യ ഉണ്ട്, ഞങ്ങൾ പുറപ്പെടുന്നതിനുമുൻപേ മൊയ്യുട്ടിക്കാ ജീപ്പെടുത്ത് എന്റെ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു. അമ്മക്കും, ചേച്ചിക്കും സന്തോഷം. പക്ഷെ..അച്ചനും, അമ്മയും സഹോദരിയും, അമ്മാവനും, അമ്മായിയും ഇല്ലാതെ എൻറെ കല്യാണം നടത്തി എന്നറിഞ്ഞപ്പോൾ അവർക്ക് ചെറുതായി ഒരു സങ്കടം ഉണ്ടായി. പിന്നെ മൊയ്ക്കുട്ടിക്കാ സന്ദർഭം ഒന്നു കൂടി വിശദീകരിച്ചപ്പോൾ അവർക്ക് സമ്മതിക്കുകയല്ലാതെ വേറെ നിവർത്തിയുണ്ടായിരുന്നില്ല.

    കല്യാണ സദ്യ കഴിഞ്ഞ് ഞങ്ങൾ നേരെ എന്റെ വീട്ടീൽ ചെന്നു. അമ്മ തന്നെ വിളക്ക് കൊളുത്തി, ആരതി ഉഴിഞ്ഞ്, മരുമകൾക്ക് വിളക്ക് കൈമാറി വീട്ടിനകത്ത് കയറ്റി. അമ്മയും ചേച്ചിയും പാലും പഴവും ഞങ്ങൾക്ക് തന്നു. എന്റെ ഓർക്കാപ്പുറത്തുള്ള കല്യാണം നിമിഷ നേരം കൊണ്ട്, ഞങ്ങളുടെ അയൽപ്പക്കത്തുള്ളവരൊക്കെ അറിഞ്ഞു. അവർ തുരുതുരാ വന്നു തുടങ്ങി. വന്നവർക്കൊക്കെ അപ്രതീക്ഷിതമായിട്ടാണെങ്കിലും, ഞാൻ വിവാഹം കഴിച്ച സുനിതയെ ഇഷ്ടപ്പെട്ടു. പലരും എന്നോട് തന്നെ അത് നേരിൽ പറഞ്ഞു. സാധാരണ കല്യാണ പെണ്ണിന്റെ ചെറുക്കൻ വിവാഹസമയത്ത് പുടവ കൊടുക്കുക എന്ന ചടങ്ങ് നടത്താൻ അന്നത്തെ സാഹചര്യത്തിൽ എനിക്ക് കഴിഞ്ഞില്ല. ഇതൊന്നും പ്രതീക്ഷിച്ചിരുന്നതല്ലല്ലോ. മൊയ്യുട്ടീക്കാ കുറച്ച് നേരം കഴിഞ്ഞ് വന്ന്…രവി… നാളെ വൈകീട്ട് ഒരു റിസപ്ക്ഷൻ അറേഞ്ച് – ചെയുണ്ട്, ഈ കല്യാണം നമ്മൾ ആരും തന്നെ നേരത്തെ തീരുമാനിച്ചതല്ലല്ലോ, അത് കൊണ്ട്, ഞാൻ അടിമാലിയിൽ പോയി പാർട്ടിക്ക് ഓർഡർ കൊടുത്തു വരാം, പിന്നെ പെൺകുട്ടിക്ക് നാളെ പാർട്ടിക്ക് ഉടുക്കാൻ ഒരു നല്ല സാരി വാങ്ങണം.

    അതിനു നിന്റെ അമ്മയോ, പെങ്ങളോ, അമ്മായിയോ ആരാ എന്ന് വെച്ചാൽ അവരോട് നാളെ രാവിലെ ഒൻപത് മണിക്ക് റെഡിയായി നിൽക്കാൻ പറ. ഞങ്ങൾ അടിമാലിയിൽ പോയി വാങ്ങിക്കാം. എന്ന് പറഞ്ഞ് മൊയ്ക്കുട്ടികാ പോയി.

    മൊയ്ക്കുട്ടിക്കായുടെ ആ നല്ല മനസ്സു കണ്ടപ്പോൾ, ഇദ്ദേഹത്തെയാണല്ലോ ഞാൻ കുറച്ചു ദിവസം മുൻപ് വഞ്ചിച്ചത് എന്ന് കുറ്റബോധം എന്റെ മനസ്സിൽ ഓടിയെത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന നെബീസുമ്മയോട് ഞാൻ ആരും കേൾക്കാതെ ആ കാര്യം പറയുകയും ചെയ്തു. രവി..നീ അതിനെ കുറിച്ച് ഇപ്പോൾ ഒന്നും ആലോചിക്കാൻ നിക്കണ്ടാ. നീ എന്നെയും റഷീദാനേയും കളിച്ചു. അതും എന്റെയും അവളുടേയും പരിപൂർണ്ണ സമ്മതത്തോടെ…..ഇനി നീ അതൊന്നും ഓർക്കണ്ടാ ഇന്ന് രാത്രിയിൽ നിന്റെ മണവാട്ടിയെ എങ്ങിനെ കളിക്കും എന്ന് ആലോചിക്ക്. അവൾ കൊച്ചുപെണ്ണാ രവി…പതുക്കെ വേണേ….അല്ലെങ്കിൽ അവൾ പൂറു പൊളിഞ്ഞ് നാളെ വല്ല ആശുപത്രിയിൽ അഡ്മിറ്റാകും. എൻറെ വീട്ടിൽ വന്നവരോടൊക്കെ വിശേഷം പറഞ്ഞ് പറഞ്ഞ് ഒടുവിൽ മണി അഞ്ചായി. പെട്ടെന്ന് ഞങ്ങൾ കുളിച്ച്, എന്റെ പെങ്ങൾ അളിയൻ കൊണ്ടുവന്ന ഉടുക്കാത്ത ഒരു സാരി സുനിതക്ക് കൊടുത്ത്, അതു ഉടുത്തോണ്ട് അവളുടെ വീട്ടിൽ പോകാൻ പറഞ്ഞു. അങ്ങിനെ ഏതാണ്ട് ആറുമണിയോടു കൂടി ഞങ്ങൾ ഒരു കാറിൽ അവളുടെ വീട്ടിൽ ചെന്നു.

    പോകാൻ നേരം, ഞാൻ എൻ പല്ലുതേക്കാനുള്ള ബ്രഷും, പേസും, സോപ്പും, ഒരു പാക്കറ്റ് സിഗരറ്റും, ഒരു ലുങ്കിയും കൂട്ടത്തിൽ രണ്ട് ഫുൾ ബോട്ടിൽ റോമാനോവ് വോഡ്കയും ബാഗിൽ കരുതി. സിഗരറ്റും, ബോട്ടിലും ഒഴിച്ച് ബാക്കിയൊക്കെ പെണ്ണിന്റെ വീട്ടിൽ കാണുമെങ്കിലും, എനിക്ക് എവിടെയെങ്കിലും പോകുമ്പോൾ അതൊക്കെ എടുക്കുന്ന ഒരു ശീലമുണ്ട്. അത് കൊണ്ട് എടുത്ത് എന്നു മാത്രം. ഫസ്റ്റ് നൈറ്റ് അവിടെ ഭാര്യ വീട്ടിൽ വൈകീട്ട് ആറരയോടെ ഞങ്ങൾ പെണ്ണിന്റെ വീട്ടിൽ ചെന്നു. ചെറിയ വീടായതുകൊണ്ടായിരുക്കാം, അധികം ആരും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ആണുങ്ങളാരും. പക്ഷെ പകൽ കണ്ട ദിവാകരൻ നായർ ഇപ്പോൾ നല്ല ഉഷാറായി ഇരിക്കുന്നു. പിന്നെ കുറച്ച് നേരം ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. കൂട്ടത്തിൽ ഞാൻ മോൾ അടിക്കുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, വല്ലപ്പോഴും അടിക്കും. പക്ഷെ….രവി… നിന്റെ കൈയ്യിലുണ്ടെങ്കിൽ എനിക്ക് രണ്ട് പെഗ്ഗ് താ. ഞാൻ പകൽ മുഴുവൻ ടെൻഷനിലായിരുന്നു.

    പക്ഷെ കല്യാണ ദിവസം തന്നെ ഞാൻ ഒരു മദ്യപാനിയാണെന്ന് പെണ്ണിന്റെ വീട്ടുകാർ അറിഞ്ഞാൽ അത് മോശമല്ലെ. ആ കാര്യം പറഞ്ഞപ്പോൾ, അദ്ദേഹം ഭാര്യയെ വിളിച്ചു – അവരുടെ പേർ ദേവയാനി. ദേവു എന്നു വിളിക്കും. പിന്നെ അദ്ദേഹവും അവരും തമ്മിൽ എന്തൊക്കെയോ കുശു കുശുത്തു. ഒടുവിൽ ഞങ്ങളോട് ടെറസ്സിൽ പോയി ഇരുന്നോ, ഞാൻ വെള്ളവും പിന്നെ ഉച്ചക്ക് സദ്യക്ക് വിളമ്പിയ കുറച്ച് അച്ചാറും, അവിയലും കൊണ്ട് വരാം എന്നു പറഞ്ഞു. ഞാൻ റൂമിൽ ചെന്ന് എന്റെ ബാഗിൽ നിന്നും ഒരു കുപ്പി വോഡ്കഎടുത്തുകൊണ്ട് വന്നു. കുപ്പി കണ്ടതും, ദിവാകരൻ ചേട്ടൻ ഞാൻ സാധാരണ വൈറ്റ് മിസിചിഫ് വോഡയാ കഴിക്കാ… ഇവൻ എങ്ങിനെയാ രവി, എന്നെ വഴിയിൽ കിടത്തുമോ. ഒരിക്കലുമില്ല ചേട്ടാ… വോഡ്കയിൽ ഇവൻ സ്വയമ്പനാ…

    ചേട്ടാ… ഞാൻ സാധാരണ ബ്രാണ്ടിയോ, റമ്മോ ആണു കഴിക്കുക. പക്ഷെ ഇത് അടിച്ചാൽ മണം അറിയില്ലല്ലോ എന്നു കരുതി എടുത്തതാ, പിന്നെ ഇന്ന് ആദ്യ രാത്രിയല്ലെ..ചേട്ടാ…ഒരു ധൈര്യത്തിനു ബാഗിൽ വെച്ചേ ഉള്ളു എന്നു മാത്രം. ദിവാകരൻ ചേട്ടൻ പടാ…പടാ…. എന്ന് മുന്ന് നാലെണ്ണം വീശി. എന്നിട്ട്

    രവി….എനിക്ക് ഊണു കഴിഞ്ഞ് ഇന്ന് തന്നെ പോകണം. അല്ലെങ്കിൽ കള്ളന്മാർ എല്ലാം കട്ടോണ്ട് പോകും. പിന്നെയാണ് അറിഞ്ഞത്, പുള്ളിക്കാരൻ ഒരു കർഷകനാണെന്ന്. വാഴയും, കപ്പയും, ചേമ്പും, തണ്ണിമത്തനും, കുമ്പങ്ങായും, മത്തനും, വെള്ളരിയും, പയറും, വെണ്ടക്കയും, പാവക്കയും, ചേനയും, കാവത്തും എന്നുവേണ്ട ഇനി ഭൂമി മലയാളത്തിൽ എന്തൊക്കെ ചെയ്യാമാ അതൊക്കെ പുള്ളി ഇരുപത് ഏക്കറിൽ ചെയ്യുന്ന ഒരു പാവം കർഷകൻ. പുള്ളിക്കാരൻ പണ്ട് കാർഷിക കോളേജിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു.

    ആഹാരം കഴിച്ചതും പുള്ളി സ്വന്തം കാറിൽ പോയി. ഇന്നു തന്നെ പോണോ എന്ന് ഞാൻ ചോദിച്ചപ്പോൾ, രവി…എന്റെ ഭാര്യയും മകൾ സുമയും ഇവിടെയുണ്ട്…അവർ പാകം പോലെ വരട്ടെ…

    ഏതാണ്ട് ഒൻപതരയാപ്പോൾ, ആഹാരവും കഴിച്ച് ബാക്കിയുള്ളവരും പിരിഞ്ഞു. പിന്നെ ആ വിട്ടിലുള്ളത് ഞാനും, എന്റെ ഭാര്യ സുനിതയും, അവളുടെ അമ്മയും, അവരുടെ ചേച്ചി ദേവയായിനും, പിന്നെ അവരുടെ മകൾ സുമയും. ദിവാകരൻ ചേട്ടനോടൊത്ത് ആഹാരം കഴിക്കാൻ എന്നെ എല്ലാവരും പലവട്ടം നിർബന്ധിച്ചു. പക്ഷെ….ഞാൻ ഒഴിഞ്ഞു മാറി. കാരണം, എനിക്ക് സ്മോൾ ഒന്നും ആയില്ല. കല്യാണ ദിവസമെങ്കിലും സ്മോൾ വേണ്ടാ എന്നു വിചാരിച്ചിതാ, പക്ഷെ ദിവകരൻ ചേട്ടന്റെ അവസ്ഥ അറിഞ്ഞപ്പോൾ എനിക്ക് കമ്പനി കൊടുക്കേണ്ടി വന്നു. വെള്ളമടിക്ക് അങ്ങിനെ ഒരു ദോഷമുണ്ട്. നല്ലപോലെ ഫിറ്റായാലെ ആണുങ്ങൾ ഇരിക്കുന്ന സ്ഥലത്ത് നിന്നും എഴുന്നേൽക്കും. അങ്ങിനെ ഞാൻ വീണ്ടും രണ്ടു മോൾ കൂടി വിട്ടു. പക്ഷെ എന്റെ സംസാരത്തിലോ, വാക്കിലോ ഒരു അനാവശ്യവും വരില്ലാ എന്ന് എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. പിന്നെ എന്താ പ്രശ്നം. ഒടുവിൽ ദിവാകരൻ ചേട്ടനും പോയി കഴിഞ്ഞ് ഞങ്ങൾ ബാക്കിയുള്ളവരെല്ലാം ഒന്നിച്ച് ഇരുന്ന് ആഹാരം കഴിച്ചു. പിന്നെ ദേവയാനി ചേച്ചി (അതായത് അമ്മായിയമ്മയുടെ ചേച്ചി എന്നോട് ബെഡ്റൂമിലേക്ക് ചെന്നോളാൻ പറഞ്ഞു. ചെന്നപ്പോൾ സാധാരണ സിനിമയിൽ കാണുന്നപോലെ കിടക്കയിൽ മുല്ല പൂ ഒന്നും കണ്ടില്ല. പക്ഷെ പുതിയ ഡൺലപ്പ് മെത്തയിൽ നല്ല കിടക്കവരിയും രണ്ട് നല്ല തലയിണകളും കണ്ടു. ഞാൻ ഉടുത്തിരുന്ന വെള്ള മുണ്ട് ഉരിഞ്ഞ്, കൈലി ഉടുത്തു. പിന്നെ ഒരു സിഗരറ്റ് വലിച്ച് കൊണ്ടിരിന്നപ്പോൾ, ദേവയാനി ചേച്ചിയും കടന്നു വന്നു. എന്നിട്ട് എന്നോട് പറഞ്ഞു….

    രവി….. ഞങ്ങൾ പാരമ്പര്യമായി ഇവിടെയുള്ള ഒരു ആശ്രമത്തിലെ സ്വാമിയുടെ ശിഷ്യഗണങ്ങളാ. അതുകൊണ്ട്, ഞങ്ങളുടെ കുടുംബത്തിലെ ഏതൊരു നല്ല കാര്യവും അദ്ദേഹത്തോട് ചോദിച്ചേ ചെയ്യു. അപ്രതീക്ഷിതമായിട്ടാണെങ്കിലും നടന്ന നിങ്ങളുടെ വിവാഹം സ്വാമിയോട് പറഞ്ഞപ്പോൾ, അതിൽ തെറ്റില്ലെന്നും, പക്ഷെ പെൺകുട്ടി ഇവിടുത്തെ ആയതുകൊണ്ട്, ഏഴാം നാളിലെ ശാന്തിമൂഹൂർത്തം നടത്താവു എന്നാണു പറഞ്ഞിരിക്കുന്നത്, സ്വാമി എന്തെങ്കിലും പറഞ്ഞാൽ അത് അച്ചട്ടയാ. അതുവരെ സ്വാമി നിങ്ങൾക്കുവേണ്ടി സ്പെഷ്യൽ പൂജ ചെയ്യും. അതിനുള്ള പണം അവിടെ കൊടുത്തിട്ടുണ്ട്. അത് കൊണ്ട് ഇന്നു മുതൽ ശാന്തിമൂഹൂർത്തത്തിന്റെ അന്ന് വരെയുള്ള ഏഴുദിവസങ്ങളിലും നീ ഈ വീട്ടിലെ രാത്രി കിടക്കാവു, മാത്രവുമല്ലാ അതുവരെ നീ സുനിതയെ പ്രതീക്ഷിക്കുകയും വേണ്ടാ, ഈ വിവരം ഞങ്ങൾ അവളോടും പറഞ്ഞിട്ടുണ്ട്. ഒരു നല്ല കാര്യത്തിനായതുകൊണ്ട് ശാന്തിമുഹൂർത്തം വരെ മോൻ ഒന്ന് ക്ഷമിക്ക്, സ്വാമി പറയുന്ന ദിവസത്തിലും സമയത്തിലും നിങ്ങൾ തമ്മിൽ ശാരീരികമായി ബന്ധപ്പെട്ടാലെ നിങ്ങൾക്ക് ഐശ്വര്യവും സമ്പത്തും അതുപോലെ മിടുക്കന്മാരായ കുട്ടികൾ ജനിക്കുകയുള്ളു. അതും പറഞ്ഞ് അവർ പോയി.

    ഇത് ഒരു തരം കൊല ചതിയായി പോയല്ലോ…. എനിക്കാണെങ്കിൽ ഇനി അധികം ദിവസം ലീവുമില്ല. ഇവളുമാരുടെ ഒടുക്കത്തെ ശാന്തിമൂഹൂർത്തം നോക്കിയാൽ ഞാൻ ലീവ് കഴിഞ്ഞുപോകുന്നതിനും മുൻപ് സുനിതയെ പണ്ണാൻ പറ്റില്ലാ. ഞാൻ ആകെ വിഷമിച്ചുകൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് സുനിതയുടെ അമ്മ രാജി (എൻറ അമ്മായിയമ്മ) കടന്നു വന്നു. വിഷമിച്ചിരിക്കുന്ന എന്നെ നോക്കി, ചേച്ചി പറഞ്ഞത് മോനു വിഷമമായോ..

    അല്ലാ അമ്മേ….. എനിക് ലീവ് തീരാൻ ഇനി കുറച്ചു ദിവസങ്ങളേയുള്ളു. നിങ്ങളുടെ സ്വാമി പറയുന്ന ദിവസം ശാന്തിമൂഹൂർത്തം നടത്താൻ നോക്കിയിരുന്നാൽ, ഞാൻ ചുറ്റി പോകും.

    സ്വാമി പറയുന്നത് അനുസരിച്ചില്ലെങ്കിൽ അത് പാപമാ മോനെ. അതിനു ഞാൻ തന്നെ ഉദാഹരണം. ഞങ്ങളുടെ ശാന്തിമുഹൂർത്തം വിവാഹം കഴിഞ്ഞ് പത്താം നാളിലായിരുന്നു സ്വാമി പറഞ്ഞിരുന്നത്. 8 ദിവസം വരെ ക്ഷമിച്ച ഞങ്ങൾ അത് ഒൻപതാം ദിവസം അറിഞ്ഞാ, അറിയാതേയോ അത് തെറ്റിച്ചു. ഫലമോ, പത്ത് വർഷം നീണ്ടു നിന്നില്ല. ഞങ്ങളുടെ ദാമ്പത്യ ജീവിതം, ഒരു സ്കൂട്ടർ ആക്സിഡൻറിൽ സുനിതയുടെ അച്ചൻ പോയി. അത് കൊണ്ട്, ഇനി ഒരു പരീക്ഷണത്തിനും ഈ കുടു:ബത്തിലെ ആരും നിൽക്കരുത്. എന്നു വെച്ച് നീ പകൽ മുഴുവൻ

    Thudarum

    ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.