എന്റെ ട്രെയിൻ യാത്ര (ente train yaathra)

This story is part of the എന്റെ ട്രെയിൻ യാത്ര series

    പതിവുപോലെ, നമ്മുടെ തലസ്മാനനഗരിയിൽനിന്നും നാട്ടിലേക്ക് വീണ്ടുമൊരു അപ്രതീക്ഷിത യാത്ര! ഇപ്രാവശ്യം വീടുമായി ബന്ധപ്പെട്ട ഒരത്യാവശ്യ കാര്യത്തിനായിട്ടാണ്. നിനച്ചിരിക്കത്തെയായതുകൊണ്ട്, യാത്രക്കുള്ള മുന്നൊരുക്കമൊന്നും നടത്തിയതുമില്ല. ശനിയാഴ്ച വൈകീട്ടുതന്നെ ലീവിനപ്പെ
    ചെയ്ത്, ഗിരിയോട് ടിക്കറ്റ ഏർപ്പാടാക്കി, അത്യാവശ്യം വസ്ത്രത്തങ്ങളുമെടുത്ത്, ട്രെയിൻ സ്ട്രേഷനിലേക്കോടി. വൈകാതെ, അവൻ (ഗിരി) ടിക്കറ്റുമായെത്തി.

    ഗിരി, തന്റെ ആത്മമിത്രം, ഇടയ്ക്കിടെയുള്ള വെള്ളടിയിലും, വായിൽനോട്ടത്തിലും തന്റെ കമ്പനി, അവന്റെ പരിചയത്തിലുള്ള എത്രയെത്ര കിടിലൻ കൊച്ചമ്മമാരെ ഇതിനകം അവൻ തനിക്ക് പരിചയപ്പെടുത്തിതന്നിട്ടുണ്ട്? അതിൽ ചിലരെ പൂശിസുഖിപ്പിച്ച്, പണം ഇങ്ങോട്ടു വാങ്ങുന്ന കഥകളും പറഞ്ഞിട്ടുള്ളത് തന്നോടുമാത്രം!
    കൊണാട്ട് പ്ലെയ്സിലെ ഒരു ട്രാവൽ ഏജൻസിയിലാണ് കക്ഷിക്ക് ജോലി. അത്യാവശ്യസമയങ്ങളിൽ, അവനാണെന്റെ സഹായഹസ്ത്രം ഇന്നും പതിവ് തെറ്റിച്ചില്ല. അവനെ ആശ്രയിക്കേണ്ടിവന്നു.

    “എന്തെടാ നാട്ടിലിത്ര ആവശ്യം? ഗിരി കാര്യമന്വേഷിച്ചു. “ഏടത്തി അത്യാവശ്യമായി കാണണമെന്നുപറഞ്ഞു.” അപ്പർ ക്ലാസ്സ് വിശ്രമ മുറിയിലേക്ക് കയറുന്നതിനിടെ ഞാൻ പറഞ്ഞു.

    ‘നീ കാര്യം തിരക്കിയില്ലേ?” ‘എന്തോ പറമ്പിന്റെ കാര്യത്തിനാണെന്നു തോന്നുന്നു. തെക്കേ പറമ്പ് വിൽക്കണമെന്നും പറഞ്ഞ് അളിയൻ കുറേ നാളായി എന്റെ പുറകേ നടക്കുന്നു” “ആ പറമ്പ് നിന്റേയും ഏടത്തിയുടേയും പേരിലല്ലേ?” ‘എ.അതുതന്നെയാ അളിയനുപ്രോബ്ലം” ‘കക്ഷി വല്ലവരേയും കണ്ടെത്തികാണും, പറമ്പ് വിറ്റ് കാശാക്കാൻ…” ഗിരി പോക്കറ്റിൽനിന്നും ടിക്കറ്റെടുത്ത് തന്നുകൊണ്ട് പറഞ്ഞു.

    ‘ആയിരിക്കണം.”

    ‘എന്നാ നിന്റെ മടക്കം?”

    ‘റിട്ടേൺ ടിക്കറ്റിന്റെ കാര്യം?”

    ‘അത് ഞാൻ മാനേജ് ചെയ്യോളാം..” ‘എങ്കിൽ ഞാൻ പോകുന്നു.ആവശ്യമുണ്ടെങ്കിൽ വിളിക്കുക.”
    ഗിരി പോയി. ഞാൻ ടിക്കറ്റെടുത്ത് പരിശോധിച്ചു. ആഗ്രഹിച്ചുപോലെ ഏസി സ്കീപ്പർക്റ്റാസ്സ. അതും ബർത്ത് താഴെ. നേരിട്ട് ഗിരിയോട് നന്ദി പറഞ്ഞില്ലെങ്കിലും, മനസ്സിൽ പറഞ്ഞു.

    സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. ട്രയിൻ പുറപ്പെടാൻ ഇനിയും ഇരുപതുമിനിട്ടോളം ബാക്കി. ഒരു കാപ്പി വാങ്ങി, ബാഗുമായി കേരള എക്സ്പ്രസ്സ് കിടക്കുന്ന പ്ലാറ്റ്ഫോമിലേക്ക് നീങ്ങി. നല്ല ഉരുപ്പടി ചരക്കുകൾ ഇടക്കിടെ മുട്ടിയുരുമ്മി കടന്നുപോകുന്നു.ചിലർ ടൈറ്റ് ജീൻസിലും ടീഷർട്ടിലും…മറ്റുചിലർ, നീളം കുറഞ്ഞ ഫ്രോക്കിലും ഇറുകിയ ഷർട്ടിലും. മുഴച്ച് ഉന്തിനിൽക്കുന്ന മുലകൾ കാണാൻ നല്ല രസം. രസംകൊല്ലി കാഴ്ചകളും സുലഭം.

    കാപ്പികുടിക്കുന്നതിനിടയിൽ ബോഗി കണ്ടെത്തി, അതിന്റോ തന്നെ തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നിട്ട് മനസ്സിനെ മേയാൻ വിട്ടു. ദില്ലിയിൽനിന്നും ഈ വർഷത്തെ തന്റെ നാലാമത് യാത്രയാണിത്. കഴിഞ്ഞ കുറെ വർഷത്തിൽ ചുരുങ്ങിയത് മുപ്പതുതവണയെങ്കിലും നാട്ടിലേക്ക് യാത്രചെയ്തു. ഓരോരോ
    ആവശ്യത്തിനായി.നാളിതുവരെ ലീവിന്റെ പ്രശ്നവും ഉയർന്നുവന്നിട്ടില്ല. അല്ലെങ്കിലും, എഞ്ചിനീയറിംഗ് കഴിഞ്ഞ് ദില്ലിക്ക് തിരിച്ചിട്ട് ആദ്യം കയറിയ കമ്പനിയിൽ ഇന്നും തുടരുന്നത് നിസ്സാരകാര്യമല്ല. കുറെ വർഷം ശരവേഗത്തിലല്ലേ പോയത്. നഷ്ടത്തിലോടിയിരുന്ന അഡ്വെർടൈസ്‌മെന്റ്  കമ്പനിയെ രണ്ടുവർഷങ്ങൾ കൊണ്ട് ലാഭത്തിലക്കാക്കിയതിബ മുഴുവൻ ക്രെഡിറ്റും തന്റേതല്ലേ. അതുകൊണ്ടുതന്നെ, കമ്പനിയിൽ നല്ലോരു പോസിഷനിലാകുവാനും തനിക്ക് കഴിഞ്ഞു.

    മൊബൈയിൽ റിംഗ് ചിന്തകളിൽനിന്നും തന്നെ ഉണർത്തി. നോക്കിയപ്പോൾ “വീണ് എന്നു സ്ക്രീനിൽ തെളിഞ്ഞു. പച്ചബട്ടൻ അമർത്തി.

    “ഹലോ വീണ.’

    “അല്ലാ…കയറാൻ പോകുന്നു.”

    “ഇടക്കിടെ വിളിക്കുമല്ലോ”

    “തീർച്ചയായും.” “ബൈ ” “ബൈ…” ഞാൻ ഫോൺ കുട്ടുചെയ്ത് കമ്പാർട്ടുമൻറിലേക്ക് കയറി.
    കമ്പനിയിലെ എം.ഡിയുടെ രണ്ടു പെണ്മക്കളിൽ രണ്ടാമത്തേത്. ദില്ലി യൂണിവേഴ്സിറ്റിയിൽനിന്നും പഠിത്തം കഴിഞ്ഞ് കമ്പനിയിൽ മീഡിയാ ട്രൈനിയായി തന്റെ കീഴിൽ വർക്ക് ചെയ്യുന്നു. ജനിച്ചതും വളർന്നതുമെല്ലാം ദില്ലിയിലാണെങ്കിലും, മലയാളിത്തം വിട്ടിട്ടില്ലാത്ത മനസ്സ് . പണ്ട്, ഇടക്കിടെ ഓഫീസ്സിൽ വർക്കറുണ്ടെങ്കിലും, അന്ന് കൂടുതൽ ഇടപഴകിയിരുന്നില്ല. ഈയിടെയായി അടുപ്പം കുറച്ചധികമാണെങ്കിലേയുള്ളൂ. ദില്ലിയിലെ ഭൂരിപക്ഷം പെണ്ണുങ്ങളും ബോബ് ചെയ്ത് മോസ്റ്റ് മോഡേണായി കഴിയുമ്പോൾ, മുടി നീട്ടി വളർത്തി, അതിലൊരു തുളസ്സിക്കതിരും വച്ച വശ്യസുന്ദരമായ ശരീരം സാരിയിലോ, ചുരിദാറിലോ പൊതിഞ്ഞ് പ്രത്യക്ഷപെടുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്, ഇവൾ ഒരു ദേവതയോ അതോ, മാലാഖയോ? തന്നെ കുറച്ചുസമയത്തേക്ക് കാണാതിരുന്നാൽ, എന്തെങ്കിലും കാരണം പറഞ്ഞ് അവൾ തന്റെ ക്യാബിനിലേക്ക് കയറിവരും.

    ഒരു കാര്യവുമില്ലാതെ. ചോദിച്ചാൽ പറയും, ഒന്നു കാണാണെന്ന്. ഞാൻ സീറ്റ് നമ്പർ കണ്ടെത്തി അതിൽ ഒതുങ്ങികൂടി. ഫോൺ ഒന്നുകൂടി ശബ്ദദിച്ചു. നോക്കിയപ്പോൾ വീണ്ടും വീണതന്നെ. ബട്ടണമർത്തി അറ്റൻറ് ചെയ്തു

    “പിന്നേയ്..ഒരു ഉപകാരം ചെയ്യുമോ?

    “പറയൂ.” “നാട്ടിൽനിന്നും വരുമ്പോൾ കുറച്ച് കാട്ടുതേൻ കൊണ്ടുവരണം. അമ്മ പറഞ്ഞിട്ടാ.”

    എന്തിനാ

    ‘അത് പിന്നെ.വന്നിട്ട് പറയാം.” ഒരു കുസൃതിച്ചിരിയോടെ വീണ ഫോൺ കുട്ട് ചെയ്തു. തെല്ലാലോചിച്ചപ്പോൾ കൊടുത്ത ഉറപ്പിന്റെ പൊല്ലാപ്പ് മനസ്സിലായി. താനിക്കെവിടേ നിന്ന് തേൻ കിട്ടും? അതും കാട്ടുതേൻ നാട്ടിലെവിടേയാ കാടുള്ളത്? പുലിവാലായോ? വീണയ്ക്ക് ഉറപ്പ കൊടുക്കുകയും ചെയ്തു. ചേച്ചിയോടോ, അളിയനോടോ പറഞ്ഞ് സംഗതി കിട്ടുമോയെന്നു നോക്കാം. കിട്ടിയില്ലെങ്കിൽ.

    മടിയിൽ വച്ചിരുന്ന ബാഗിനെ സൈഡിൽ തൂക്കിയിട്ട് കമ്പാർട്ടുമൻറിൽ ഒന്ന് കണ്ണോടിച്ചു. തന്റെ എതിർവശത്ത് ഒരു തെക്കിളവി ഇടതുവശത്ത് ഒരു പയ്യൻ. അതിനുമപ്പുറം ഒരു നാൽപ്പതു തോന്നിക്കുന്ന സ്ത്രത്തീ. അവർക്കെതിർവ്വശം ഒരു പെൺകുട്ടി. അവൾക്കും, തെകിഴവിക്കും ഇടയിൽ ഒരു കിളവൻ. അൽപ്പം സമയം കൊണ്ട് മനസ്സിലായി, ഇവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന്. ട്രെയിൻ സ്റ്റേഷൻ വിട്ടു. നല്ല ക്ഷീണം തോന്നിയതിനാൽ, ഞാൻ ചാരിയിരുന്നൊന്ന് മയങ്ങ

    തന്റെ കയ്യിൽ ആരോ തട്ടുന്നതു തോന്നി, കണ്ണുതുറന്നു. അരികിലെ പയ്യനായിരുന്നു.

    ‘അങ്കിൾ, ഇതു കഴിച്ചോളൂ.” നല്ല മലയാളത്തിൽ ഒരു കിളിനാദം. എതിർവശത്തിരുന്ന
    പെൺകുട്ടി ഒരു ലഡ്ഡു തനിക്ക് നീട്ടി ഒരു സൗഹൃദത്തിനുള്ള സ്കോപ്പ കണ്ടതിനാൽ, അതു വാങ്ങി
    കഴിച്ചു. “അസ്സലായിട്ടിണ്ട്.” ഞാൻ എന്റെ മനസ്സറിയിച്ചു.

    “മമ്മിയുണ്ടാക്കിയതാ…” എതിർവശത്തിരിക്കുന്ന സ്ത്രത്തീയെ ചൂണ്ടി കുട്ടി പറഞ്ഞു. ഞാൻ അവരെ ഒന്നുകൂടി ശ്രദ്ധിച്ചു. നല്ല വിളഞ്ഞ ഗോതമ്പിന്റെ നിറം. അത്യാവശ്യം തടി. ഭംഗിയുള്ള മുഖം. മുടി മുകളിലേക്ക് ഉയർത്തി കെട്ടിവച്ചിരിക്കുന്നു. ഒരു അയഞ്ഞ പൈജാമയും, ടൈറ്റായ ജീൻസും വേഷം. പൈജാമയിൽ കൂർത്തുന്തിയ മുലകൾ വളരേ വ്യക്ടം, തുടയുടെ വണ്ണവും അപാരം!,

    ആർക്കും. ഒരു സംശയത്തിനും ഇട നൽകാതെ, കിട്ടിയ സമയത്തിനുള്ളിൽ, അവരെ ബാഹ്യമായി നല്ലപോലെ അസെസ്സ് ചെയ്തു.

    “നല്ല സ്വാദുൺട്ടടോ.” എന്റെ അഭിപ്രായം അവരോട് തുറന്നു പറഞ്ഞു.

    അവർ ഹൃദ്യമായൊന്ന് ചിരിച്ചു. പോക്കറ്റിൽ നിന്നും ടിഷ്യവെടുത്ത് കൈ തുടയ്ക്കുമ്പോൾ കുട്ടിയുടെ അമ്മയുടെ ചോദ്യം

    “ഒന്നുകൂടി ആവാസ്ലേ?

    “വേണ്ടാ.മധുരം അധികം കഴിക്കാറില്ലാ…’

    “എന്താ ഷുഗറിന്റെ പ്രശ്നം വല്ലതും.?

    “അയ്യോ…അങ്ങിനെയൊന്നുമില്ലാ…’ “ഇന്നിപ്പോൾ ഷുഗറൊക്കെ ഏതുപ്രായത്തിലാ കയറിപ്പിടിക്കാന്ന് ആർക്കറിയാം.’ അമ്മുമ്മയുടെ കമൻറ്. അത് “ശ്ശ്യ” പിടിച്ചു മട്ടിൽ അപ്പൂപ്പൻ കുലുങ്ങി ചിരിച്ചു. കൂടെയുള്ള പെൺകുട്ടി ഇതിനകം തുറന്നുപിടിച്ച പുസ്തകത്തിലേക്ക് കൂപ്പുകുത്തി.

    ‘മോൻ നാട്ടിലെവിടേയാ? അപ്പൂപ്പന്റെ ചോദ്യം.

    “തൃശ്ശൂർ’
    “ഞങ്ങളും തൃശ്ശൂർക്കാ…’ അമ്മുമ്മ വൈപ്പുപല്ല് കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. “തൃശ്ശൂരിലെവിടേയാ? നാൽപ്പതുവയസ്സുകാരിയുടെ ഊഴം.
    “കുന്നംകുളം’

    “ഞങ്ങളും അതിന്റെയടുത്താ. കേച്ചേരി.’ “ഏതായാലും ഒരേ നാട്ടുകാരനെതന്നെ കൂട്ടുകിട്ടിയത് നന്നായി അപ്പൂപ്പന്റെ ആത്മഗതം. “അങ്കിൾ.അങ്കിളിന്റെ പേരെന്താ…’ ആൺകുട്ടിയുടെ ഊഴം.

    നിഖിൽ

    ‘ആയ്ക്ക്…എന്റെ മാമന്റെ പേരും നിഖിലെന്നാ…’ “എന്റെ ഇളയ ബ്രദറിന്റെ പേരാ..’ ബാക്കിവന്ന പലഹാരം പൊതിഞ്ഞുവക്കുന്നതിനിടെ കൂട്ടിയുടെ അമ്മ പറഞ്ഞു. “അല്ലാ…എന്റെ പേരെല്ലാവരും അറിഞ്ഞു. നിങ്ങളുടെ പേരൊക്കെ ഞാനും അറിയണ്ടേ? “ഞാൻ അച്ചു. അത് കിത്തു. ഇത് പത്മ ശങ്കർ. പിന്നെ, അത് ഗോപാലമേനോൻ, പിന്നെ കാർത്ത്യായനിയമ്മ് “അച്ചുവിന്റേയും കിത്തുവിന്റേയും ശരിയായ പേരെന്താ? ഞാൻ ചോദിച്ചു. “അർജ്ജുൻ, കീർത്തി’ ഉത്തരം പത്മയിൽ നിന്നുമായിരുന്നു. “മോന്റെ പപ്പ ശങ്കർ, റൈറ്റ്?

    “എന്നിട്ട് പപ്പയെവിടെ? ‘മൂപ്പർ ടൂറിലാ.നാട്ടിലൊരു കല്യാണം കൂടാനുള്ളതുകൊണ്ട്, ഞങ്ങൾ മാത്രം തിരിച്ചു” ട്രെയിൻ പല പല സ്റ്റേഷനുകൾ പിന്നിട്ടു കൊണ്ടിരുന്നു. ചിലയിടത്ത് നിർത്തുന്നു. ആളുകൾ
    കയറുന്നു.തനിക്കിതിലൊന്നും പുതുമയില്ലാത്തതിനാൽ, ശ്രദ്ധിക്കാൻ തുനിഞ്ഞില്ല. അതിനിടയിൽ ഇടക്കെപ്പോഴോ മയങ്ങി. ഉണർന്നപ്പോൾ വാച്ചിൽ നോക്കി. സമയം എട്ട് കഴിഞ്ഞു. ഭക്ഷണത്തിന്റെ കാര്യമാണു പ്രശ്നം. തിരക്കിന്റെയിടയിൽ ഒന്നും വാങ്ങാൻ തരപ്പെട്ടില്ല. നേരെ വാഷ്ബേസിനടുത്തേക്ക് നടന്ന്, വായും മുഖവും കഴുകി. ഉറക്ക ചടവ് പമ്പ കടന്നു. തിരികെ, സീറ്റിൽ വന്നിരുന്നു. ട്രെയിൻ എതൊ സ്റ്റേഷനിൽ നിറുത്തിയിട്ടിരിക്കുന്നു. പുറത്ത് ആളുകളുടെ ബഹളം തുറന്നുകിടന്നിരുന്ന വാതിലിലൂടെ കേട്ടു.

    “അിഖിലിനെന്താ രാത്രിയിൽ ഭക്ഷണം? ചോദ്യം പത്മയിൽ നിന്നുമായിരുന്നു.
    “സത്യം പറയട്ടെ മാഡം, തിരക്കിനിടയിൽ ഒന്നും വാങ്ങാൻ കഴിഞ്ഞില്ല. എന്തെങ്കിലും കഴിയ്ക്കണം അത്രതന്നെ.” ഞാൻ എന്റെ നയം വൃക്ട്രമാക്കി

    “ഇനിയിപ്പോൾ ഒന്നും വാങ്ങാനൊന്നും പോകേണ്ട. ഞങ്ങളോടൊപ്പം കൂടാം..പിന്നേയ്ക്ക്, ഈ മാഡം വിളിയൊന്നും വേണ്ടാട്ടോ.”

    പത്മ കുറച്ചുകൂടി അടുത്തമട്ടുണ്ട്.

    “പിന്നെ ഞാനെന്തുവിളിക്കണം? വെറുതെ ഒരു നമ്പറിട്ടു. “പേരുവിളിച്ചോളൂ’ കൂസലില്ലാത്ത മറുപടി “അതുവേണ്ടാ..ഒന്നുമില്ലെങ്കിലും, പ്രായത്തെ ബഹുമാനിക്കേണ്ടേ? ഞാൻ ഒന്നിളകിയിരുന്നു. “അതിനിവൾക്ക് അത്ര പ്രായമൊന്നുമില്ല’ ഉത്തരം അമ്മുമ്മയിൽനിന്നും വന്നു. “ശരി ശരി…ഞാനിനി പത്മയെന്നു വിളിച്ചോളാം…’
    ഇതിനിടെ കുട്ടികൾ രണ്ടുപേരും  സീറ്റിലേക്ക് കയറിയിരുന്നു. എന്റെയടുത്ത് പത്മയാണിപ്പോൾ. കുട്ടികളും, മുത്തശ്ശനും ഏന്തോ തമാശപറഞ്ഞിരിക്കുന്നു.

    “നേരത്തേ ഭക്ഷണം കഴിച്ചുകിടക്കാം ബ്ലേ? “അതാ നല്ലത് അപ്പൂപ്പൻ തലയാട്ടി.

    പത്മ എല്ലാവർക്കുമുള്ള ഭക്ഷണം പകർത്തി. വളരെ തയ്യറായിട്ടു തന്നേയായിരുന്നു അവരുടെ യാത്ര. കൂട്ടികളെ ഞാൻ തന്നെ കൂട്ടികൊണ്ടുപോയി കൈകഴുകിച്ചു. ബാക്കിയെല്ലാവരും, തനിയേ തനിയേ കൈകഴുകിവന്നു.
    വിഭവസമൃദ്ധമായിരുന്നു ഭക്ഷണം. ചപ്പാത്തിയും, കൂത്തരിചോറും, കാളന്നും, അച്ചാറും, കൊണ്ടാട്ടവും, ഞാൻ ചപ്പാത്തിയിൽ അഭയം തേടി. സത്യത്തിൽ, വല്ലപ്പോഴും വീണ കൊണ്ടുവരാരുള്ള ഭക്ഷണത്തിന്റെ അതേ രുചി, കൈപ്പുണ്യമുള്ളവർ ഭക്ഷണമുണ്ടാക്കിയാൽകാളന്നും അവിയലിനും മറ്റും ഒരേ സ്വാടെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

    കൂട്ടികൾ ബർത്തിലേക്ക് കയറാനുള്ള പുറപ്പാടിൽ, കൂട്ടികൾക്ക് മുകളിലെ ബർത്ത്. നടുവിൽ, അപ്പൂപ്പനും, അമ്മുമ്മയും. താഴെയുള്ള ബർത്തുകളിൽ, ഒന്നിൽ ഞാനും മറ്റൊന്നിൽ പത്മയും.
    ഞാൻ ബാത്-ർർറൂമിൽ പോയി ജീൻസ് മാറ്റി, തന്റെ സ്ഥിരം രാത്രി യൂണിഫോം ധരിച്ചു.
    ട്-ഷർട്ടും ബർമുഡയും. ഷെഡ്ഡി ധരിച്ച് കിടക്കുകയെന്നുവെച്ചാൽ അന്നും ഇന്നും അലർജിയാണു തനിക്ക്. തിരികേ വന്ന, കൂപ്പയുടെ വാതിലടച്ചു. നീലനിറത്തിൽ മുങ്ങിയ കുപ്പ. താൻ ഒരിക്കലും ഇത്രയും നേരത്തേ കിടന്നിട്ടേയില്ല. 12 മണിക്കുമുൻപുള്ള ഉറക്കം ചിന്തിക്കാനേവയ്യ.

    “പുതപ്പുവേണോ? പത്മയുടെ ചോദ്യം. വേണ്ടെന്നു കണ്ണുകൊണ്ട് ഞാൻ പറഞ്ഞു.

    പത്മ ഒരുവശം ചരിച്ചുവെച്ച് ദർശനം തനിക്കുതരുന്നപോലെയായിരുന്നു കിടന്നിരുന്നത്. ഒരു കൈ തലയുടെ അടിയിലും, മറുകൈ അരയ്ക്കുമുകളിലും. ജുബ്ബയുടെ ഇടയിലൂടെ കുജകുംഭങ്ങൾ ബ്രായ്ക്കുവെളിയിലേക്ക് തെന്നിക്കേറികിടക്കുന്നത് കാണാമായിരുന്നു.  ജീൻസിനുപകരം, അയഞ്ഞ ഒരു കുർത്തു. വെളുത്ത കണങ്കാലുകൾ വെളിയിൽ കാണാം. നഖങ്ങളിൽ പോളിഷ്,
    ബാഗിൽനിന്നും ഷീറ്റെടുത്ത് വിരിച്ച് ബർത്തിൽ കയറി മലർന്നുകിടന്നു. പിന്നെയൊന്ന് ചരിഞ്ഞുകിടന്നപ്പോൾ, തന്നെതന്നെ നോക്കികിടക്കുന്ന പത്മ! “എന്താ ഉറങ്ങുന്നില്ലേ? തലയിൽ കൈകുത്തി വച്ച് ഞാൻ ചോദിച്ചു. “ഉറക്കം തീരെ വരണില്ല’

    “അത് വളരേനേരത്തേ കിടന്നിട്ടാ…’

    എവിടെയാ വർക്ക് ചെയ്യുന്നത്

    ഞാൻ, സ്ഥാപനത്തിന്റെ പേരും, ചെയ്യുന്ന ജോലിയും, വിദ്യാഭ്യാസയോഗ്യതകളും എല്ലാം എല്ലാം സവിസ്മരം പറഞ്ഞു. പിന്നെ, നാട്, വീട്, ചേച്ച്, അളിയൻ, കുട്ടികൾ – എന്തിനേറെ, എന്റെ ഫുൾ ബയോഡാറ്റ അവർക്ക് കിട്ടിയെന്നു ചുരുക്കം. പത്മയും ഒരുപാടൊരുപാട് കാര്യങ്ങൾ പറഞ്ഞു. ഭർത്താവിന്റെ ജോലിത്തിരക്കും അതുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, പിന്നെ ഇടക്കിടെ വന്നുപെടുന്ന ചെറുതും വലുതുമായ ടൂറുകളും.അങ്ങിനെ ഒരുപാടുവിഷയങ്ങൾ.

    കഥ കേട്ടും പറഞ്ഞും എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി.

    ഉം…’ തന്റെ അരികിൽ അതാ പത്മ. അവരുടെ കണ്ണുകളിൻ എന്തിനോവേണ്ടിയുള്ള വല്ലാത്ത ദാഹം. അവർ എന്നോട് ചേർന്നുനിന്നു. പെട്ടെന്ന്, അവരെന്നെ ഗാന്ധമായി ആലിംഗനം ചെയ്തു. ഒരുവേള എന്റെ ഹൃദയമിടിപ്പ് കൂടി യാന്ത്രീകമായി, ഞാനും അവരെ പുണർന്നു. തുളുമ്പുന്ന അവരുടെ നിറയൗവ്വനം എന്റെ നെഞ്ചിലമർന്നു. ഏതോ ഒരു പ്രേരണയിൽ, ഞാനവരുടെ നെറ്റിയിലും, കണ്ണുകളിലും ചുംബനങ്ങൾകൊണ്ട് മൂടി കീഴ്ത്താടിയിൽ മെല്ലെ കടിച്ചു. “ഗ്ല.” എന്ന ശബ്ദത്തിൽ അവരൊന്നു കുറുകി എന്നെ അവർ കരവലയത്തിൽ ബന്ധിച്ചു.

    ചുറ്റുപാടുകളൊന്നും ഞാൻ തിരിച്ചറിഞ്ഞില്ല. അവരുടെ വിങ്ങിവീർത്ത ഇളനീർക്കുടങ്ങളിൽ ഞാൻ ചുണ്ടുമുട്ടിച്ചു. അവരൊന്നുകൂടി എന്നിലമർന്നു. പൈജാമയുടെ കീഴ്ഭാഗം പൊക്കി, അവരുടെ പുറത്തും അരക്കെട്ടിലും ഞാനെന്റെ കൈകളോടിച്ചു. കുനിഞ്ഞിരുന്ന, ആ വെളുവെളുത്ത വയറിൽ ഒരായിരം ഉമ്മകൾ നൽകി. പൊക്കിളിൽ നാവുകൂർപ്പിച്ചുകയറ്റി അവരെ ഇക്കിളിപെടുത്തി. അവരിൽ പടർന്ന അഗ്നിയെ, അതെ, രതിയെന്ന അഗ്നിയെ, ഞാൻ തിരിച്ചറിഞ്ഞു.

    Thudarum……..

    ഈ  kambi katha  എല്ലാവര്ക്കും  ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു  നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക