കളിയരങ് (kaliyarangu)

This story is part of the കളിയരങ് series

    താമരത്തു പറമ്പിൽ വീട്ടിൽ ശ്രീധരന്റെ വീട്  നഗരത്തിലെ തിരക്കിൽ നിന്നും വളരെ അകന്നുള്ള ഒരു ചെറിയ നാട്ടിൻ പുറത്താണു. വീട്ടിൽ അമ്മയും, ഒരേ ഒരു ചെങ്ങൾ വ്വീസലയും മാത്രമേ ഉള്ളൂ.

    ചെറുപ്പത്തിലേ നാടു വിട്ടു. ചെന്നെ, മുംബൈ, ദില്ലി, കൊൽക്കട്ട തുടങ്ങിയ മഹാനഗരങ്ങളിൽ എല്ലാം പയറ്റി തെളിഞ്ഞതിനു ശേഷം, ചെറു പ്രായത്തിൽ തന്നെ ദുബായിൽ ചെന്നു പെട്ടു.

    ആദ്യ പ്രാവശ്യം ലീവിൽ വന്നപ്പോൾ തന്നെ തന്റെ ഒരേ ഒരു പെങ്ങളായ വത്സലയെ, നല്ല നിലക്കു കെട്ടിക്കുവാൻ വേണ്ട ഒത്താശകൾ എല്ലാം ചെയ്തു.

    അധികം ഒന്നും ആലോചിക്കേണ്ടി വന്നില്ല. വത്സലക്കു ചെറുക്കനെ കണ്ടെത്താൻ, നാട്ടിൽ തന്നെ ഉള്ള വിദ്യാ സംഭന്നനായ, പരോപകാരിയും, ജനസ്നേഹിയും, സ്കൂൾ മാസ്റ്റ്ലറുമായ കീഴേടത്തു ശങ്കരനെ, ഉറപ്പിക്കുകയായിരുന്നു. ഒരേ ഒരു മകൻ, അച്ചൻ പണ്ടേ വീര ചരമം പൂകി. മിലിട്ടറിയിൽ മേജർ ആയിരുന്നദ്ദേഹം. ഒരു തികഞ്ഞ ഗാന്ധി ഭക്ടേൻ, അതേ സ്വഭാവം മകനും ഉണ്ട്. അമ്മയോ, ഒരു പാവം. വയസ്സുതികമായിട്ടില്ലെങ്കിലും ഭർത്താവു മരിച്ചതോടൂ കൂടി വീടും, അംബലവും മാത്രമായാണു ആ ആയമ്മ കഴിയുന്നത്.

    ലീവിൽ വന്നതും ശേഘരൻ ആലോചിച്ചതു പാർവ്വതിയമ്മ (ശങ്കരന്റെ അമ്മ) യുമായാണു. അവർ ഒന്നേ പറഞ്ഞുള്ള, ശ്രീധരാ, വത്സലയെ എനിക്കു നന്നായി അറിയാം. എന്തു കൊണ്ടും എന്റെ മരുമകൾ ആവാൻ യോഗ്യത ഉള്ളവൾ. പക്ഷെ, കല്യാണം കഴിക്കുന്നത് എന്റെ മോൻ ശങ്കരനാ, അവനോടു നീ ചോദിക്കൂ എന്ന്. അപ്പോൾ തന്നെ ശേഘരൻ സ്കൂളിൽ ചെന്നു. ശങ്കരനെ കണ്ടു കാര്യങ്ങൾ പറഞ്ഞു.

    ശങ്കരനെതിർപ്പൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല, ഉള്ളിൽ “രോഗി ഇച്ചിച്ചതും പാൽ, വൈദ്യൻ കൽപ്പിച്ചതും പാൽ, “ എന്നോർക്കുക കൂടി ചെയ്തു !

    അവരുടെ വിവാഹം വളരെ മംഗളകരമായി നടന്നു. കല്യാണം കഴിഞ്ഞു. സദ്ദ്യയും കഴിഞ്ഞു. ഇനി വധു വരന്റെ വീട്ടിലേക്കു പോകണം. ആരോ വിളിച്ചു പറഞ്ഞു. ശേഘരാ പോകൂവാൻ സമയമായി, വേഗം വരൂ എന്ന്. പോകാൻ മൂഹൂർത്തമായെന്നു ആരോ പറഞ്ഞതും, വത്സല പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
    ഇനി ചേട്ടന്റെ കാര്യങ്ങൽ നോക്കാൻ ആരാ ഉള്ളത് എന്നായിരുന്നു വത്സലയുടെ സങ്കടം മുഴുവൻ. അപ്പോഴാണു ശേഘരൻ അങ്ങോട്ടു വന്ന് തന്റെ മകൾ ശാരധയെ തനിയ്ക്ക് കല്യാണം കഴിച്ചു കൂടെ എന്ന് ശ്രീധരനോട്ട് ചോദിച്ചത്. ശേഘരൻ നാട്ടിലെ തന്നെ അറിയപ്പെടുന്ന ഒരു പണക്കാരനായ വ്യവസായി ആണു. ഈ അലോചന തനിക്കു സമ്മതം ആണെന്നു ശ്രീധരൻ പറഞ്ഞും കൂടി നിന്നവരെല്ലാം തന്നെ പറഞ്ഞു എങ്കിൽ ഉടനെ തന്നെ മൂഹൂർത്തം നോക്കി ഏറ്റവും അടുത്ത ദിവസം തന്നെ കല്യാണം ഉറപ്പിക്കാം എന്ന്.

    അതുവരെ കരയുകയായിരുന്ന വത്സലയുടെ മും ഇതു കേട്ടതും തെളിഞ്ഞു. ഉടനെ തന്നെ വസല ഓടി പോയി ശാരധയുടെ കൈയിൽ പിടിച്ചു വലിച്ചു അവളെ ശ്രീധരേട്ടന്റെ അടുത്തേക്കു കൊണ്ടു വന്നു. പിനെ രണ്ടു പേരോടുമായി പരഞ്ഞു. അതു ശരി, മിണ്ടാ പൂച്ച കലം ഉടച്ചു അല്ലെ? എന്നാലും ശാരഡേ, നീ എന്നൊടൊന്ന് സൂചിപ്പിച്ചും കൂടിയില്ലല്ലൊ പെണ്ണ? ശ്രീധരട്ടന്നും ഒന്നും പറഞ്ഞില്ല. എന്തായാലും എനിക്കു ആശ്വാസമായി അപ്പോഴേക്കും, ശങ്കരന്നും അവിടെക്കു വന്നു. അളിയാ, ഇതറിഞ്ഞിരുന്നേൽ, നമുക്ക് ഇന്നു തന്നെ രണ്ടു കല്യാണവും നടത്താമായിരുന്നില്ലേ?

    അങ്ങിനെ ഇപ്പോൾ പെസ് ലാഭിക്കേണ്ട കാര്യം ഒന്നും ശേഘരെട്ടന്നും ശ്രീധരനും ഇല്ലല്ലോ എന്നു കൂടിനിന്നിരൂന്ന പലരും പരഞ്ഞു.

    എന്തായലും ജ്യോത്സ്യൻ പറഞ്ഞു പ്രകാരം 3 ആഴ്ചച്ച കഴിഞ്ഞുള്ള ഒരു ഞായറാഴ്ച, ശുഭ മൂഹൂർത്തിൽ ശ്രീധരനും, ശാരധയും വിവാഹം കഴിച്ചു.

    അന്നു ശേഘരനു 30 വയസ്സു പ്രായം. ശാരദ ടീച്ചർക്കോ ഒരു 21 വയസ്സും.
    അതിനുശേഷം ശ്രീധരൻ അനേകം തവണ ദുബായിൽ പോയും വന്നും ഇരുന്നു. വർഷങ്ങൾ എത്ര പെട്ടെന്നാണു കടന്നു പോയത്.

    ഇപ്പോൾ ശിധരൻ പഴയ വെറും ശ്രീധരനല്ല, താമരത്തു ശ്രീധര മേനോൻ ആണു.

    വയസ്സ് 55 കഴിഞ്ഞു. ആവശ്യത്തിനു കാശല്ലാം സംബാദിച്ചിട്ടുണ്ട്. കാറുണ്ട്, ക്രിഷി ചെയ്യാൻ ഭൂമി ഉണ്ട്. ബാങ്കിൽ ആവശ്യത്തിനു നീക്കിയിരുപ്പും ഉണ്ട്.

    ശാരദ, ടീച്ചേർക്ക്കിപ്പോൾ വയസ്സു 48 കഴിഞ്ഞു. വളണ്ടിയർ റിട്ടുയർമെൻ എടുത്തു വീട്ടിൽ ഗ്രിഹ ഭരണവുമായി, അംബലങ്ങളിൽ ദർശനവുമായി കഴിയുന്നു.

    നാട്ടുക്കാർക്കൊക്കെ വലിയ കാര്യമാണു താമരത്തു വീട്ടുകാരോട്, വളരെ നല്ല പെരുമാറ്റം എല്ലാവർക്കും വേണ്ടുന്ന സഹായം ചെയ്യാൻ, ഒരു മടിയും ഇല്ലാത്തവർ. പണമുണ്ടായിട്ടും ഇത്രയും ഭഹുമാനത്തോടെ, ആദരവോടെ, പെരുമാറുന്ന മറ്റൊരു വീട്ടുകാരെ നാട്ടുകാർ കണ്ടിട്ടു കൂടിയില്ലാ എന്നു നാട്ടുകാർ പരസ്പരം പറയും.

    അവർക്കു മൂന്നു പെൺ മക്കൾ്യശീദേവി, സിന്ധു, പിന്നെ സുജ. ഒരു ചെറിയ സന്തുഷ്ട്ട കുടുംബം എന്നു പറയാം.
    ിദവിക്കു വയസ്സ, 24 കഴിഞ്ഞു. എം എ കഴിഞ്ഞു. കംബ്യൂട്ടർ ക്ലാസ്സിനും പോകുന്നുണ്ടു. ബി എഡിനു പഠിക്കാൻ  പോകുകയാണു. കൂടാതെ കൂട്ടികളെ  പഠിപ്പിക്കുന്നുണ്ട്. ആറു വയസ്സു മുതൽ അവൾ നൃത്തം  പഠിക്കുന്നുണ്ട്. അതിന്റെ ഗുണം അവളുടെ ശരീര വടിവിൽ കാണാം. ആവശ്യത്തിനുയരം. വെളൂത്ത നിറം. വിരിഞ്ഞു മാർവിടം. ഒതുങ്ങിയ അരകെട്ട, ചന്ധമൊത്ത വിരിഞ്ഞു കൂണ്ടികൾ, കുണ്ടികളെ മിക്കുന്ന മൂടി
    കല്യാണാലോചനകൾ പലതും വന്നെങ്കിലും, ഇപ്പോൾ കല്യാണം വേണ്ട, ബി എഡ കഴിഞ്ഞിട്ടാകാം എന്നു പറഞ്ഞിരിക്കുകയാണവൾ, അവളുടെ വാശിക്കുമുംബ്ബിൽ സമ്മതിച്ചു കൊടുക്കുക മാത്രമെ, ശീധർന്നും, ശാരധക്കും കഴിഞ്ഞുള്ള.

    സിന്ധുവിനു വയസ്സ് 21. ബി കോം കഴിഞ്ഞു. എം കോമിനു പോകാൻ തയ്യാറെടുക്കുന്നു.

    സുജിക്കു വയസ്സ് 18. പ്രി ഡിഗ്രി കഴിഞ്ഞു. സയൻസ്സു ഗ്രൂപ്പായിരുന്നു. നല്ല മാർക്കും ഉണ്ട്. എൻറൻസ് ക്ലാസ്സിനു പോകുകയാണവൾ, മെഡിസിന്നു പോകാനാണവൾക്കു താൽപര്യം.

    വത്സലക്കും ശങ്കരനും കൂട്ടികൾ രണ്ടു. മൂത്തവൻ നന്ധു എന്ന് നന്ധനോപൻ, ഈപ്പോൾ വയസ്സ് 2 കഴിഞ്ഞു. സോഫ്റ്റ് വെയർ എൻ ജീനീയറിങ് കഴിഞ്ഞു. ഇപ്പോൾ ഡെൽഹിയിൽ ഒരു കബനിയിൽ ജോലി ചെയ്യുകയാണു.
    രണ്ടാമത്തവൾ കാർത്തിക. വയസ്സ് 20. ബി എക്കു പടിക്കുന്നു. മഹാ കുസൃതിയാണവൾ. ആനൊരു ഞായറാഴ്ച ആയിരുന്നു.

    തയ്യും തത്ത്, തയ്യ, താഹ,
    തയ്യും തത്ത്, തയ്യും താഹ,
    തയ്യം തത്ത, ശ്രീജ, അങ്ങനെ അല്ല കുട്ടി, ദാ ഇങ്ങനെ വേണം കൈ പിടിക്കാൻ, മനസ്സിലായല്ലോ?

    ഇനി കളിക്കു നോക്കട്ടെ.

    തയ്യും തത്ത്, തയ്യും താഹ,
    അങ്ങിനെ, ശരി, ഇനി നാളെ പഠിക്കാം.

    എല്ലാവരും തട്ടി കുംബിട്ടെഴുനേറ്റോളൂട്ടൊ. ശ്രിദേവി ടീച്ചർ ഹാളിൽ നിന്നും പുറത്തേക്കു കടന്നു. പിന്നാലെ കൂട്ടികളും. കൂട്ടികൾ എല്ലാം പോയതിനു ശേഷം വാതിൽ തഴുതിട്ടു അടുക്കളയിലേക്കു പോകും
    വഴിയാണു ശ്രീദേവി തളത്തിൽ ഇരുന്നു പ്രതം വായിക്കുന്ന നന്ദുവിനെ കണ്ടത്.

    അല്ലാ, ഇതാരാ വന്നിരിക്കുന്നത്? നന്ദുവൊ? നീ എപ്പോൾ വന്നു? എന്തേ എന്നെ വിളിച്ചില്ല? എന്തെ നീ വരുന്ന വിവരത്തിനു വിളിച്ചു പറയാതിരുന്നതെന്തേ?

    ഇങ്ങോട്ടില്ലെങ്കിലും നിന്റെ അമ്മക്കെങ്കിലും വിളിച്ചു പറയാമായിരുന്നില്ലേ? ഞാൻ ഒരു സർപ്രെസ് ആയിക്കൊട്ടേ എന്നു വിജാരിച്ചു. നല്ല കൂത്ത്, ഇതാണു പറയുന്നത്, കണ്ടാൽ അറിയത്തവൻ കൊണ്ടാൽ അറിയുമെന്ന് എന്ന്  ഇന്നാണെങ്കിൽ, അമ്മയും, അച്ചന്നു, ശങ്കരമാവനും, വലമായിയും, കാർത്തികയും, സിന്ധുവും, സുജയും കൂടി ച്ചോറ്റ്ലാനിക്കര മകം തൊഴാൻ രാവിലെ തന്നെ പുറപെട്ടു. ഇനി,
    നാളെ വൈകുന്നേരമേ തിരിച്ചു വരൂ.

    മനസ്സിലായി. ജാനുഅമ്മ പറഞ്ഞു. എന്നാലും അതിനു മകം നാളെയാണെന്നാണല്ലൊ ജാന്നു.അമ്മ പറഞ്ഞത്.
    അതേടി, ജാനുഅമ്മ പറഞ്ഞു ശരിയാ, മകം നാളെ തന്നെയാണൂ. പക്ഷെ അവർ ഇന്നു കൂട്ടമ്മാമ്മയുടെ വീട്ടീൽ താമസിച്ച്, നാളെ രാവിലെ കുളിച്ചു തൊഴുത്ത് ഊണു കഴിച്ചേ അവിടെ നിന്നും തിരിക്കുകയുള്ളൂ. കൂട്ടമ്മാമ്മ ദുബായിൽ നിന്നും ലീവിനു വന്നിട്ടു മാസം ഒന്നു കഴിഞ്ഞില്ലേ? ഇവിടേ നിന്നും ആരും ഇതുവരേയായിട്ടും പോയിട്ടില്ല. അവർ രണ്ടു പ്രാവശ്യം ഇവിടെ വന്നിരുന്നു.

    അപ്പോൾ എന്തേ ദേവ്യേച്ചി പോകാതിരുന്നത്?

    ഞാൻ കൂടി പോയാൽ ഇവിടെ ആരാ നന്ദു? മാത്രമല്ല. കൂട്ടികൾക്കു ഓണത്തിനു എന്തെങ്കിലും പുതിയതായി പഠിപ്പിച്ചില്ലെങ്കിൽ എന്താ അതിന്റെ ഒരു ത്രില്ല? അപ്പോൾ ഞാൻ പോകണ്ട ഏന്നു വിജാരിച്ചു. കൂടാതെ ബി. ഏഡിനു അച്ഛിക്കേഷൻ കൊടുക്കുവാനുള്ള അവസാന തീയതിയും നാളെ ആണു മോനെ അപ്പോൾ ഞാൻ വരുന്നതു പ്രമാണിച്ചു ഒരു നല്ല ഒരു യാത്രയും, ട്രീറ്റും പോയി അല്ലെ ദേവൃച്ചി

    നീ പോടാ ചെറുക്കാ, അനാവശ്യം പറയാതെ എന്നും പറഞ്ഞു. ദേവി നന്ദവിന്റെ കവിളിൽ സ്നേഹപൂർവ്വം ഒന്നു നുള്ളി,

    അല്ലാ, നീ വല്ലതും കഴിച്ചോ? ഉവ്വ്, വന്നതും കുളിച്ചു അപ്പോഴേക്കും ജാനു അമ്മ, ദോശയും ചമ്മന്ദിയും വിളംബി വച്ചീരൂന്നു. അതു കഴിച്ചതും ഇങ്ങോട്ടേക്കു ഓടി വരുകയായിരുന്നു. ഞാൻ തന്നെ അത്രക്കും മിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നഡോ. നീ പോഡാ, നുണ പറയാതെ. അല്ല ദേവീ, സത്യം. അവർ അങ്ങിനേയാണു. ദേവി നന്ദുവിനേക്കാൾ 6 മാസം മൂത്താണു. പക്ഷെ നന്ധൂ ചിലപ്പോൾ ചേച്ചി എന്നു, ചിലപ്പോൾ ദേവി എന്നും, ഡീ എന്നും, ഡോ എന്നും എല്ലാം വിളിക്കും.

    അല്ലാ, നീ നിന്റെ ഡൽഹി വിശേഷം ഒന്നും പറഞ്ഞില്ല? എവിടെയാണു താമസം? ഭക്ഷണം എല്ലാം എങിനെ?
    അതൊരു വലിയ കഥയാണു മോളെ, ഞാൻ പറയാം. അതിലും മുൻപ് ഒരു കാര്യം. സെൻസർ ചെയ്യു വേണോ, അതോ സെൻസർ ചെയ്യാതെ വേണോ?

    ഞാനും, നീയും മാത്രമല്ലെ എന്തായാലും ഇവിയെ ഉള്ളൂ. അപ്പോൾ സെൻസർ വേണ്ട. പീസാണേ…കേൾക്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ മാത്രം കേട്ടാൽ മതി. ഒന്നു പറയഡാ വേഗം. സസ്പെൻസിൽ നിറുത്താതെ, ശരി. പറയാം. ദേവി ഇങ്ങോട്ടടുത്തു വാ, ദേവി നന്ദ്യവിന്റെ അടുത്തേക്കു നീങ്ങി ഇരുന്നു.

    നന്ദു  ദേവിയുടെ കൈ എടുത്തു തന്റെ കൈയിൽ വച്ചു മിദുവായി തലോടികൊണ്ട് പറഞ്ഞു തുടങ്ങി ഞാൻ ഡൽഹിയിൽ പോയിട്ടു ഇപ്പോൾ ഒരു വർഷം കഴിഞ്ഞുവല്ലൊ. ചെന്ന ഉടനെ തന്നെ കമ്പനിയുടെ വക ഗസ്റ്റ്  ഹൗസിൽ ആയിരുന്നു 2 ആഴ്ച.

    അതിനു ശേഷം ഇന്റെർനെറ്റ് വഴി ഒരു പേയിങ് ഗസറ്റ് അക്കോമഡേഷൻ ശരിയാക്കി.

    എന്റെ ഓഫീസ് ഭിക്കാജി കാമ പാലസിൽ ആണു. താമസം ഗ്രീൻ പാർക്കിലും. വീട്ടീൽ നിന്നും 3 കിലൊ മീറ്ററിൽ താഴെയെ ഓഫീസിലേക്കുള്ളൂ. പോക്കുവരവെല്ലാം ബൈക്കിൽ തന്നെ

    ആ ഇനി കാര്യത്തിലേക്കു കടക്കാം. ഇന്റെർനെറ്റിൽ പരസ്യം കണ്ടതു, ഞാൻ ആ നംബറിൽ വിളിച്ചു. മറുതലക്കൽ നിന്നും ഒരു കിളി നാദം, ഹലോ എന്നു മൊഴിഞ്ഞു.

    ഹലോ, മാഡം , അയാം നന്ദഗോപൻ, ഐ ഹാറ്റ് സീൻ യുവർ ആഡ് ഫോർ ദ് പേയിങ്ങ് ഗസ് അക്കോമഡെഷൻ,
    യെന്, യെൻ, ദാറ്റ് ഈസ് റൈറ്റ്. വി ഹാറ്റ് ഗിവൈൻ ദ് അഡ്,

    വെയർ ആർ യൂ ഫ്രം? അയാം ഫ്രം കേരള മാഡം. ദ ഗോഡ്സ് ഓൺ കൺടി ഓഫ്, ഐ ആം മലയാളി

    ഞാനും

    നാട്ടിൽ  എവിടെയാണു? ഇവിടെ എവിടെയണു ജോലി  ചെയ്യുന്നത്? മാരീഡ ആണൊ? ഇത്രയും കേട്ടപ്പോൾ തന്നെ അവർ ഒരു വായാടിയാണെന്നു എനിക്കു മനസ്സിലായി. എല്ലാം നേരിൽ സംസാരിക്കാം എന്നു പറഞ്ഞു ലൊക്കേഷനും വാങ്ങി ഞാൻ വൈകുന്നെയും അങ്ങോട്ട് പോയി.

    ബെല്ലടിച്ചതും അവർ വന്നു വാതിൽ  തുറന്നു. ഹല്ലോ, നന്ദഗോപനല്ലെ? പറഞ്ഞിരുന്നു. നന്ദഗോപൻ വിളിച്ചിരുന്നു എന്നും വൈകീട്ടു കാണാൻ വരും. എന്നു. ഞാൻ ക്രിഷ്ണ കുമാർ, സ്വഡേശം എറണാകുളം. അകത്തേക്കു കയറിയിരിക്കൂ. മീരാ നന്ദഗോപൻ വന്നിട്ടുണ്ട്. ഗെറ്റ് 2 കപ്  ഓഫ് റ്റീ ഫോർ അസ് പ്ലീസ്.
    5 മിനിറ്റിനുള്ളീൽ തന്നെ ചായയുമായി മീര എത്തി. അവരെ കണ്ടതും ഞാൻ മനസ്സിൽ പ്രാർത്തിച്ചു. എന്റെ കാരയ്ക്കക്കലമേ എനിയ്ക്കു ഇവിടെ തന്നെ താമസം ശരിയാകണമേ എന്ന്. കണ്ണുകൾ, മെലിഞ്ഞതുമല്ല.
    തടിച്ചതുമല്ലാത്ത ശരീരം. മുലകൾ ബ്ലൗസിനുള്ളിൽ വീർപ്പുമുട്ടി. പുറത്തേക്കു ചാടാൻ വെമ്പി നിൽക്കുന്നു. വിരിഞ്ഞ കുണ്ടികൾ നടക്കുമ്പോൾ വശങ്ങളിലേക്ക് ആടികൊണ്ടേയിരുന്നു.

    ചായ  കുടിച്ചു കൊണ്ടിരുന്നപ്പോൾ വാടകയും  മറ്റും പറഞ്ഞുറപ്പിച. കിഷ്ണകുമാർ പറഞ്ഞ പോലെ തന്നെ, അവർക്ക് പൈസക്കൊന്നും അത്ര ആവശ്യം ഇല്ലാ എന്ന് എനിക്കു വളരേ പെട്ടെന്നു തന്നെ മനസിലായി.
    അവർക്കു പൈസയല്ല ആവശ്യം. കൂട്ടിനൊരാളേയാണു. ക്രിഷ്ണകുമാർ ജോലി സംബന്ധമായി എപ്പോഴും യാത്രയിൽ ആണു. അപ്പോൾ മീരയും 2 കുട്ടികളൂം തനിച്ചാകും. കൂട്ടികളിൽ മൂത്തവൻ അനിൽ 8 ആം ക്ലാസ്സിലും, രണ്ടാമത്തവൻ സുനിൽ 1-ആം ക്ലാസ്സിലും പഠിക്കുന്നു.

    അപ്പോൾ തന്നെ ഞാൻ അഡ്വാൻസും കൊടുത്ത്, നാളെ മുതൽ താമസിക്കാൻ വരാം എന്നും പറഞ്ഞ്, അവിടെ നിന്നും സന്തോഷ പൂർവ്വം ഇറങ്ങി

    Thudarum

    ഈ  kambi katha  എല്ലാവര്ക്കും  ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു  നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക