എളേമ്മ! ഭാഗം-15 (Elemma! Bhagam-15)

This story is part of the എളേമ്മ കമ്പി നോവൽ series

    ‘ കലേ… എടീ.. കലേ…..’ പെട്ടെന്ന് അടുക്കളയില്‍ നിന്നും എളേമ്മയുടെ വിളി. അതോടെ ഞങ്ങളുടെ ശ്രദ്ധ തെറ്റി. കല ഞെട്ടി എന്നേ വിട്ടുമാറി വാതില്‍ക്കലേയ്ക്കു നീങ്ങി.

    ‘ എടീ.. കലേ… ഈ സാധനം എവടെപ്പോയിക്കെടക്കുവാ… അഭീ.. അവളെന്തിയേന്നു നോക്കിയ്ക്കേ…’ എളേമ്മ അഭിയേ വിളിയ്ക്കുന്നു.

    ‘ ഞാനിവിടൊണ്ടമ്മേ….’ കല വാതില്‍ക്കല്‍ നിന്നു വിളി കേട്ടു. ഞാന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു കസേരയില്‍ ചെന്നിരുന്നു.

    ‘ നീ ഇവിടെ എന്തെടുക്കാടീ.. എളേമ്മ കെടന്നു വിളിക്കുന്നതു കേട്ടില്ലേ.. അങ്ങോട്ടു ചെല്ലടീ…’

    ‘ ഞങ്ങളിത്തിരെ വര്‍ത്താനം പറയുവാരുന്നു….’ കല പറഞ്ഞു.

    ‘ ഈ ഇരുട്ടത്തിരുന്ന് എന്തു വര്‍ത്താനാ..?..’ അഭിരാമി ഉള്ളിലേയ്ക്കു തല നീട്ടി നോക്കി.

    ‘ അല്ല…. വെറുതേ ഇരിയ്ക്കുമ്പം എന്തിനാ കറന്റു ചെലവാക്കുന്നേന്നു വിചാരിച്ചു… ഇടണോങ്കി ഇടാം….’

    ഞാന്‍ അറിയിച്ചു.

    ‘ ഓ.. വേണ്ട. എടീ.. അടുക്കളേലോട്ടു ചെല്ലാന്‍… അവടെ ഒരു കിന്നാരം…’

    കല മെല്ലെ വലിഞ്ഞു. അവള്‍ മുറിയ്ക്കുള്ളില്‍ കേറിക്കഴിഞ്ഞപ്പോള്‍ അഭി എന്നേ ഒന്നിരുത്തി നോക്കിയിട്ട് പോകാന്‍ തിരിഞ്ഞു.

    അപ്പോള്‍ ഞാന്‍ മെല്ലെ ചോദിച്ചു.

    ‘ എന്തിനാ അഭീ.. ആ കൊച്ചിനേ ഇട്ടോടിക്കുന്നേ… അടുക്കളേല്‍ സഹായിയ്ക്കാനാണെങ്കി….അഭിയ്ക്കു ചെയ്തു കൂടേ…’

    അവള്‍ ഇന്ന് അടുക്കളയില്‍ കയറുകയില്ല എന്നറിഞ്ഞതുകൊണ്ട് തനെയാണു ഞാന്‍ അങ്ങനെ പറഞ്ഞത്. അവള്‍ തിരിഞ്ഞെന്നേ ഒന്നു നോക്കി. പിന്നെ പറഞ്ഞു.

    ‘ ഓ… അത്ര സങ്കടപ്പെടുകൊന്നും വേണ്ട… അവളു കൊച്ചാണോ വലുതാണോന്നു ഞങ്ങക്കറിയാം… രാജാമണി അടുക്കളേലോട്ടു തലയിടണ്ട…’

    ‘ ഞാന്‍ വെറുതേ….ചുമ്മാ…’

    .. അങ്കിളിനേ എനിയ്ക്കിഷ്ടാ…. എന്നുകരുതി…എന്നേ ആരും ഭരിക്കണ്ട…അവള്‍ക്കകെ ദ്വേഷ്യമായി…

    അവള്‍ കെറുവില്‍ തന്നെ.

    ‘ എന്നു പറഞ്ഞാ പറ്റുവോ…  ഞാന്‍ അവളേ അനുനയിപ്പിയ്ക്കാന്‍ നോക്കി.

    ‘ അതിനു ഞാന്‍ തെറ്റൊന്നും കാണിച്ചില്ലല്ലോ… ദേ അങ്കിളേ ഒരു കാര്യം പറഞ്ഞേക്കാം…

    എന്നോട് കൂടുതലൊന്നും വേണ്ട കേട്ടോ… അധികം മൂത്താ… ഞാന്‍ എല്ലാം ചേച്ചിയോടും അമ്മോടും പറേം..’

    ‘ എന്താടീ ഇത്ര പറയാന്‍….?.. പറ…കേക്കട്ടേ…’

    തൊട്ടു പിന്നില്‍ അഭിരാമിയുടെ ശബ്ദം. എന്റെ അടിവയറ്റില്‍ നിന്നും ഒരു കാളല്‍.

    ഈശ്വരാ ചതിച്ചോ. ഇവളിനി വല്ലോം വിളിച്ചു കൂവുമോ. വന്ന് ആഴ്ചകള്‍ കഴിയുന്നതിനു മുമ്പ്

    ചമ്മിനാറി തിരിച്ചു പോകേണ്ടി വരുമോ.

    ‘ ഇവിടൊരു കുന്തോമില്ല… ചേച്ചിയ്ക്കു കേള്‍ക്കാന്‍…. ശ്ശെടാ.. മനുഷ്യരോടൊന്നു മിണ്ടാനും കൂടി മ്മതിയ്ക്കത്തില്ല…’

    അവള്‍ ദേഷ്യത്തോടു കൂടി തിരിഞ്ഞു നടന്നു.

    ‘ ങൂം…’ അവള്‍ ഒന്നു മൂളിയിട്ടു വെട്ടിത്തിരിഞ്ഞ് മുറിയിലേയ്ക്കു പോയി.

    അഭി എന്നേ നിശിതമായി ഒന്നു നോക്കിയിട്ട് കലയുടേ പുറകേ പോയി. ഹൊ, സമാധാനമായി. പിന്നെ രണ്ട് പേരും ഉച്ചത്തില്‍ സംസാരിയ്ക്കുന്നതു കേട്ടു. പുറകേ എളേമ്മയുടെ ശകാരവും. അതോടെ സംസാരം നിലച്ചു.

    ഞാന്‍ തോര്‍ത്തും കുടവും എടുത്ത് വെളിയിലേയ്ക്കിറങ്ങി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. തിരിച്ചു വരുമ്പോള്‍ ഇറയത്ത് നിലവിളക്കിന്റെ മുമ്പില്‍ നാമജപം തുടങ്ങിയിരുന്നു.

    വൈകിട്ടത്തേ കഞ്ഞികുടിയും കഴിഞ്ഞ് എല്ലാവരും കിടന്നപ്പോഴും ഞാന്‍ മുറ്റത്തു കൂടി ഉലാത്തുകയായിരുന്നു.

    ഞാന്‍ കസേരയിലിരുന്ന.

    പിറ്റേ ദിവസം കോളേജില്‍ ചെന്നപ്പോള്‍ ജാന്‍സ് ചോദിച്ചു.

    ‘ കുളിസീന്‍ പിടിച്ചോ..?…’

    ‘ ഹ.. അതങ്ങു പെട്ടെന്നു പറ്റുവോ… ഒത്തു കിട്ടേ… പിടിയ്ക്കാം… കാണിയ്ക്കാം…’

    ‘ നീ ഒന്നു വേഗം ഒപ്പിയ്ക്ക… നല്ല നാടന്‍ കുളി കണ്ടിട്ടെത്ര കാലമായി….. നല്ല ചരക്കുകളൊക്കെ ഒോണ്ട ടാ…?..’

    ‘ അത്ര നല്ലതു വല്ലോം പൊറത്ത് തോട്ടില്‍ കുളിയ്ക്കാന്‍ വരുവോ… ഇത്…  അധ:കൃതരൊക്കെയാ…’ ഞാന്‍ പറഞ്ഞു. മനസ്സു മാറ്റുന്നെങ്കില്‍ മാറ്റട്ടെ എന്നു കരുതി.

    ‘ ങാ… അവരടെയാ കാണണ്ടത്… കൊച്ചാരുന്നപ്പം… പാടത്ത് ഞാറു നടാനും ഒക്കെ വരുന്ന … അവരാടാ.. ചരക്കുകള്… ഈ മെഴുകുതിരി പോലേം ചക്കപ്പോത്തു പോലേം ഒള്ളതിന്റെ ഒക്കെ കാണുന്നതിലും രസം അതാ… എന്റെ മോന്‍… വേഗം ഒന്നു കൊണ്ട് വാ…’

    ‘ ങൂം.. നോക്കാം… ‘ ഞാന്‍ ഉറപ്പു നല്‍കി.

    ‘ എടാ….ഞാന്‍ ആ ബാറ്ററി ചാര്‍ജറു തരാന്‍ മറന്നു പോയി…. രണ്ട് ടേപ്പും കൂടെ തരാം… സ്റ്റഡിലീവു തൊടങ്ങുമ്പം ഞാന്‍ രണ്ടാഴ്ച്ചത്തേയ്ക്കു പറക്കും.. ഞാന്‍ വരുന്ന വരേ… ഇഷ്ടം പോലെ നെറേ എടുത്തു വച്ചേക്കണം.. കൊറേശ്ശേ കാണാല്ലോ…’

    ജാന്‍സ് ഇപ്പഴേ മനോരാജ്യം കാണാന്‍ തുടങ്ങിയിരിയ്ക്കുന്നു.

    ആ ആഴ്ചയില്‍ മൊയ്തുവിന്റെ സിഗ്നല്‍ കണ്ടില്ല. അഥവാ ഞാന്‍ കാണാതെ വന്നിരുന്നോ എന്നും അറിയത്തില്ല. പാതിരായ്ക്കപ്പുറം ഞാന്‍ ഉറക്കമിളച്ചു നോക്കി. കൂട്ടത്തില്‍ ഇരുട്ടത്ത് ക്യാമറാ പരീക്ഷിച്ചു നോക്കി. കൂടാതെ ജാന്‍സിനു വേണ്ടി കുളിസീന്‍ ഒപ്പിയ്ക്കുന്നതും ഒരു പ്രശ്‌നമായി. വല്ലപ്പോഴും അലക്കാനുെങ്കില്‍ അതിനുവേണ്ടി മാത്രം കുളിയ്ക്കാനെത്തുന്ന ഒന്നു രണ്ട് കറുമ്പിപ്പെണ്ണുങ്ങളുണ്ട്. അവര്‍ ഞാന്‍ കിണറ്റില്‍ നിനും വെള്ളം കോരുമ്പോള്‍ അരികില്‍ കൂടി എന്നേ നോക്കി കുശുകുശുത്തുകൊണ്ട് കടവിലേയ്ക്കു പോകുന്നതു കണ്ടിട്ടുണ്ട്.

    അതുങ്ങളു വരുന്ന നേരത്ത് ഞാന്‍ കാണണമെന്നില്ലല്ലോ. ഏതായാലും അഭിയ്ക്കു ക്ലാസുള്ള ഒരു ദിവസം ഞാന്‍ ക്ലാസു കട്ടു ചെയ്യാമെന്നു തീരുമാനിച്ചു. അതും കൃത്യതയില്ലാത്ത ടൈംടേബിള്‍ ആണവളുടെ ക്ലാസുകള്‍ക്ക്. അല്ലെങ്കില്‍ അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കേണ്ടി വരും. അവള്‍ക്കിപ്പോള്‍ എന്നെ എന്തോ ഒരു സംശയം പോലെ.

    ഇതിനിടയില്‍ ആരും അറിയാതെ ഞാന്‍ ചില കുരുക്കുകളൊപ്പിച്ചു. രാമേട്ടന്റെ മുറിയുടെ ജനല്‍പാളിയുടെ വിജാഗിരി ഞാന്‍ ഇളക്കി വല്ലാതാക്കി. ഇപ്പോള്‍ അത് കാല്‍ഭാഗമേ അടയുകയുള്ളു. അതുകണ്ട് ഞാന്‍ സന്തോഷിച്ചെങ്കിലും മൂന്നാം ദിവസം എളേമ്മ അവിടെ

    ഒരു ചരടു വലിച്ച് ഒരു തുണി അതില്‍ കര്‍ട്ടന്‍ പോലെ വലിച്ചിട്ടു. ശ്ശെ, മുടിയാന്‍ നേരത്തേ ഒരു ബുദ്ധി. ആ പാളി ഇളക്കാതിരുന്നെങ്കില്‍ ചെറിയ ഒരു വിടവെങ്കിലും കിട്ടിയേനേ. പോയ ബുദ്ധി പോയി. ഇനി അടുത്തതാലോചിയ്ക്കാം. ഏതായാലും ആ വാരാന്ത്യം രാമേട്ടന്‍ വന്നപ്പോള്‍ അത് ശെരിയാക്കുന്ന കാര്യം ഓര്‍ത്തില്ലെന്നു തോന്നുന്നു. ഇടയെയ്ക്കരു ദിവസം വൈകുന്നേരം പെങ്കൊച്ചുങ്ങള്‍ക്കു രണ്ടിനും ക്ലാസെടുത്തു. കലയുടെ കഴുകന്‍ കണ്ണുകള്‍ എന്റെ കയ്കളിലായിരുന്നു. സാവിത്രിയും കൂടുതല്‍ അനങ്ങിയില്ല, കലയേ പേടിച്ചിട്ടായിരിയ്ക്കും.

    പോരാഞ്ഞിട്ട്, അഭിരാമി അവര്‍ക്കെന്തോ കുടിയ്ക്കാനുമായി ഇടയ്ക്കു കേറി വരികയും ചെയ്തു.

    ഒരു പെണ്ണിന്റെ മനസ്സ് ജയിക്കണോ…കെയര്‍ ഉണ്ടാകണം..സ്നേഹം വേണം..മാന്യമായ പെരുമാറ്റമുണ്ടാകണം..ഒറ്റ  വാക്കില്‍ പറഞ്ഞാല്‍ നല്ല പേഴ്സണാലിറ്റി ഉണ്ടാകണം.

    90%  സ്ത്രീജനങ്ങളും നേരേ വാ.നേരേ പോ..വിഭാഗത്തിലാണെന്നതില്‍ സംശയമേ വേണ്ട..സാഹചര്യമാണ്‌ മനുഷ്യനെ മാറ്റുന്നത്.എല്ലാറ്റിലും എന്നപോലെ…ലൈംഗികസാഹിത്യം വായിച്ച ഉടന്‍ കാണുന്ന പെണ്ണുങ്ങള്‍ മുഴുവനും അങ്ങനെയെന്നു കരുതി അവര്‍ക്ക് പിന്നാലെ പോയാല്‍ പണി പാളും …എല്ല് വെള്ളമാകും ഓര്‍മ്മവേണം!