ഊട്ടിയിലെ ലോക്ക് ഡൗൺ കാലം – 2 (Ootyile Lock Down Kaalam - 2)

This story is part of the ഊട്ടിയിലെ ലോക്ക് ഡൗൺ കാലം നോവൽ series

    എന്റെ മുൻകാല കഥകളെല്ലാം വായിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് തുടരുകയാണ്.

    അങ്ങനെ തമിഴൻ പോലീസിന്റെയും ചേച്ചിയുടെയും കളി തകൃതിയായി നടക്കുമ്പോൾ അതോർത്തു ഒന്ന് വാണം വിടാനുള്ള ആരോഗ്യം പോലും എനിക്കില്ലായിരുന്നു.

    ആറ് കിലോമീറ്ററോളം നടന്നിട്ട് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെയുള്ള ഇരിപ്പാണ്. മൈരന്റെയൊക്കെ കളി അപാരം തന്നെ. ഈ സൈസ് മുഴുത്ത ആണുങ്ങളെയൊക്ക താങ്ങുന്ന അവരെ സമ്മതിക്കണം.

    ഞാനങ്ങനെ പതിയെ കോലായിയോട് ചേർന്ന മതിലിൽ ചാരി. അപ്പോൾ മുൻവാതിൽ തുറക്കപ്പെടുന്ന ശബ്ദം കേട്ടു.

    ഞാൻ പയ്യെ മതിലിൽ ചാരി ഉറക്കമഭിനയിച്ചു. തമിഴൻ പോലീസ് യൂണിഫോമിൽ പടിയിറങ്ങും വഴി “പ്രമാദമായിരുക്ക്.. നീ ദേവതൈ..” എന്ന് പറയുന്നത് ഞാൻ കേട്ടു. ഒപ്പം ഉമ്മ വെയ്ക്കുന്ന ശബ്ദവും. അപ്പോൾ അയാൾ എന്നെ കണ്ടിരിക്കണം.

    എന്റെ നേരെ ശബ്ദം ഉയർത്തി അടുത്തു വന്നപ്പോൾ രശ്മി ചേച്ചി അയാളെ തടഞ്ഞു.

    “ഇത് ഈ ബംഗ്ലാവിന്റെ ഓണറാണ്.. കാറുണ്ടായിരുന്നു, ഇപ്പൊ കാണുന്നില്ല നടന്ന് ക്ഷീണിച്ച് പോയിക്കാണും.. എന്തെങ്കിലും കണ്ടുകാണുമോ? ആൾ എണീക്കുന്നതിനു മുൻപ് സാർ പൊക്കോ.”

    രശ്മി ചേച്ചി അയാളോട് പറയുന്നതെല്ലാം ഞാൻ ഉറക്കമഭിനയിക്കുന്നതിനിടയിൽ വ്യക്തമായി കേട്ടു.

    ഞാൻ പണി തുടർന്നു. അയാൾ ബൈക്കുമായി പോയയുടൻ ചേച്ചി വെള്ളവുമായി വന്നു എന്നെയുണർത്തി ഒന്നും അറിയാത്തപോലെ സ്നേഹ പ്രകടനമൊക്കെ തുടങ്ങി.

    ഞാൻ ഒന്നും അറിഞ്ഞതായി ഭാവിച്ചില്ലെങ്കിലും അവർക്ക് ഉള്ളിൽ എന്തൊക്കെയോ സംശയം ഉണ്ടെന്ന് എനിക്ക് തോന്നി.

    ഞാൻ അന്ന് പിന്നെ നന്നായിട്ട് ഉറങ്ങിപ്പോയി. വൈകിട്ട് ആറു മണിയായപ്പോൾ വണ്ടി ശെരിയാക്കി കൊണ്ടുവന്ന മെക്കാനിക്കിന്റെ കോളിംഗ് ബെല്ലിലാണ് ഞാൻ ഉണർന്നത്.

    കാശും കൊടുത്തു അയാളെ സെറ്റിൽ ചെയ്യിച്ചപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. അയാൾക്ക് തിരികെ പോകാൻ ഒരു വണ്ടിയില്ല.

    ഈ പത്തുകിലോമീറ്റർ ഇരുട്ട് വീഴുന്ന നേരത്ത് ഒരു മനുഷ്യനെ തനിച്ചു എങ്ങനെ വിടുന്നത്? നിലവിളിച്ചാൽ പോലും ആരും വരില്ല.

    ഞാൻ അയാളെ തിരികെ കമ്പനിയിലേക്ക് ആകാമെന്ന് പറഞ്ഞു. ആ പ്ലാനിനൊപ്പം മറ്റൊരു ഐഡിയ എനിക്ക് കത്തി. രശ്മി ചേച്ചിയെയും മോളെയും ഒപ്പം കൂട്ടാം. തിരിച്ചു വരുംമ്പോൾ ഇവരുമായി സംസാരിക്കാം, പറ്റുമെങ്കിൽ അവരുടെ അഭിനയം ഒന്നൂടെ കാണമെന്നൊക്കെ ഓർത്തു.

    ഞാൻ അവരോട് കാര്യം അവതരിപ്പിച്ചപ്പോൾ ആദ്യമൊഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമ്മതിച്ചു.

    അങ്ങനെ പാണ്ടിയെയും അവരെയും കൂട്ടി ടൗണിലേക്ക് പോയി. വർക്ഷോപ്പിലേക്ക് വീണ്ടും മുക്കാൽ മണിക്കൂർ ഉണ്ടായിരുന്നു. അയാൾ വണ്ടിയിൽ ഉണ്ടായിരുന്ന സമയം ചേച്ചിയും കാവ്യയും ഒന്നും മിണ്ടിയിരുന്നില്ല. അവർക്ക് ഒരുതരത്തിലുള്ള പരിചയക്കുറവ് ആണെന്ന് എനിക്ക് മനസിലായി.

    പാണ്ടിയെ ഇറക്കിയ ശേഷം ഒന്ന് കൂൾ ആകാൻ ഞാൻ ശ്രമിച്ചു. അത് ഫലം കണ്ടു. അവർ എന്നോട് സംസാരിച്ചു തുടങ്ങി.

    കാവ്യ ഒന്ന് പരിചയപെട്ടു കഴിഞ്ഞ് നല്ല കമ്പനിയായി. അവളും കാണാനൊക്കെ തരക്കേടില്ല. നമ്മുടെ നടി അനുപമ പരമേശ്വരന്റെയൊക്കെ ഒരു ഛായ ആണെന്ന് പറയാം. ആവശ്യത്തിന് പൊക്കവും ഒത്ത വണ്ണവുമൊക്കെയാണ് അവൾക്ക്.

    പക്ഷെ അതൊരു പാവമാണ്, പതിനെട്ടു കഴിഞ്ഞെങ്കിലും സീലോന്നും പൊട്ടികാണാൻ വഴിയില്ല.

    മുലയൊക്കെ അത്യാവശ്യം മുഴുപ്പ് ഓക്കെ ഉണ്ട്. പക്ഷെ ആ കുട്ടിയിൽ എന്നെ ആകർഷിച്ചത് ചുരിദാറിനുള്ളിലൂടെ പോലും ഷെയ്പ്പ് വ്യക്തമായി കാണാമായിരുന്ന അവളുടെ പൊക്കിൾ ആയിരുന്നു. അത്ര കൃത്യമായ വട്ടമൊന്നും അല്ല, എങ്കിലും കുഴപ്പമില്ലാത്തതായി തോന്നി.

    കാവ്യ കമ്പനിയായി പെരുമാറുമ്പോഴും രഷ്മി ചേച്ചിക്ക് ഒരു ചമ്മൽ പോലെ എനിക്ക് തോന്നിയിരുന്നു. എന്തോ ഒന്ന് അവരെ എന്റെ മുഖത്ത് നോക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.

    ഞാൻ വല്ലതും കണ്ടോ എന്നുള്ള ടെൻഷനായിരിക്കും എന്നെനിക്കറിയാം. ഞാൻ അതേകുറിച്ചു മിണ്ടാതെ അവർക്ക് ടൗണിൽ നിന്ന് ഭക്ഷണമൊക്കെ പാർസൽവാങ്ങി. അവർക്ക് വലിയ സന്തോഷമായി.

    കാവ്യ: ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ആറേഴ് സീറ്റും മൊത്തം ഏസിയും ഉള്ള കാറിൽ കേറുന്നേ..താങ്ക്യു ഉണ്ണിച്ചേട്ടാ.

    രശ്മി: ഭക്ഷണം വാങ്ങിക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ..വീട്ടിലേക്ക് പോയാൽ ഉണ്ടാക്കാമായിരുന്നല്ലോ.

    ഞാൻ : അതൊന്നും സാരില്ലന്നെ. ഞാനാദ്യമായിട്ട് അല്ലെ ഇവിടെവരുന്നേ..എന്റെയൊരു സന്തോഷത്തിന്.. ഇരിക്കട്ടെ.

    എന്റെ പെരുമാറ്റം അവർക്കിഷ്ടപെട്ടു എന്ന് എനിക്ക് ബോധ്യമായി.

    ഏതാണ്ട് രാത്രി ഒൻപത് മണിയായപ്പോൾ ഞങ്ങൾ തിരികെയെത്തി. അവർ ഔട്ട്‌ ഹൗസിലേക്ക് പോയി. ഞാൻ വീണ്ടും ഒറ്റയ്ക്ക്. ഒറ്റയ്ക്കായാൽ പിന്നെ അടുത്തപരിപാടി ഭാര്യയെ വീഡിയോ കോൾ ചെയ്യൽ. ആകെ വൈഫൈയുടെ റേഞ്ചിന് അനുസരിച്ചുള്ള ഒരു ഭാഗ്യ പരീക്ഷണം.

    അവളുമായി സംസാരിച്ചപ്പോൾ എനിക്ക് ഒരു ഉണർവ്വ് കിട്ടി. വീണ്ടും ഒരു പോസിറ്റിവിറ്റി. അതുപിന്നെ അങ്ങനെയാണല്ലോ..എന്റെ പെണ്ണല്ലേ അവൾ.

    ഏതാണ്ട് പത്തുമണികഴിഞ്ഞപ്പോ ഞാൻ കിടക്കാനായി മുറിയിലേക്ക് ചെന്നു. അപ്പൊ കോളിംഗ് ബെൽ ശബ്ദിച്ചു.

    ഞാൻ ചെന്ന് ഗ്ലാസിലൂടെ കൈതെളിച്ചു നോക്കിയപ്പോൾ രശ്മി ചേച്ചിയാണ്. ഇവരെന്തിനുള്ള പുറപ്പാടാണ് എന്ന് ചിന്തിച്ച് ഞാൻ വാതിൽ തുറന്നു.

    അവർ തീയിൽ ചുട്ട ചോളവുമായി അകത്തേക്ക് കയറി വന്നു. അതെ ഓറഞ്ച് സാരിയും സ്വെറ്ററുമാണ് വേഷം.

    രശ്മി: സാർ കിടന്നു കാണുമെന്ന് വിചാരിച്ചു.

    ഞാൻ: ഇല്ല, കിടക്കാനുള്ള പരിപാടിയിലായിരുന്നു.

    രശ്മി ചോളം മേശപ്പുറത്തു വെച്ചിട്ട് തിരികെ വന്നു.

    രശ്മി: ഇത് കുറച്ചു ചുട്ട ചോളമാണ്..ഇവിടുത്തെ സ്‌ഥിരം ഭക്ഷണം.

    ഞാൻ: അറിയാം.

    രശ്മി: ഞാൻ എന്നാ..

    ഞാൻ: ശരി.

    രശ്മി ചേച്ചി പോകാനായി തിരിഞ്ഞു നടന്നപ്പോൾ ഞാൻ വിളിച്ചു

    ഞാൻ: ചേച്ചി, ഒന്ന് നിന്നെ. എന്താ കാര്യം? അത് പറയു. പൈസ വല്ലതും വേണോ? വെറുതെ ഒരു ചോളക്കളി എന്തിനായിരുന്നു? സത്യം പറ.

    രശ്മി: സാറെ..അത്..

    ഞാൻ: സാർ വേണ്ട..പേരു മതി. കാര്യം പറ.

    രശ്മി: അല്ല, അത് രാവിലെ..പോലീസുകാരൻ..വന്നത്.. കണ്ടു കാണും അല്ലെ. അത്.. അത് പിന്നെ..

    അവർ നിന്ന് പരുങ്ങി.

    ഞാൻ: ഉവ്വ്, കണ്ടു. അതുമാത്രമല്ല. ഞാൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. അതിന്?

    രശ്മി: എന്നാൽ ഞാനിപ്പോ ഉണ്ണിയുടെ മനസ്സിൽ ഒരു മോശക്കാരിയായി തീർന്നിട്ടുണ്ടാവും, അല്ലെ?

    പ്രായപൂർത്തിയായ ഒരു മകളുണ്ടെനിക്ക്. അവളിതറിഞ്ഞാൽ എനിക്ക് സൂയിസൈഡ് പോയിന്റ് ഇവിടുന്ന് അടുത്താണ്. പക്ഷെ എനിക്ക് പറയണം. നിങ്ങളത് അറിയുകയും വേണം.

    എന്റെ നന്ദേട്ടനെ നാലുമാസം മുൻപ് കഞ്ചാവ് കടത്തിയതിന് പോലീസ് പിടിച്ചു. പാവത്തിന്റെ പച്ചക്കറി വണ്ടിയിൽ ആരോ വെച്ച പൊതിയാണ്.

    അതിൽ നിന്ന് രക്ഷപെടുത്താൻ പോലീസ് കൈക്കൂലി ചോദിച്ചു. 2 ലക്ഷം. അത് മകളുടെയും എന്റെയും ആഭരണങ്ങൾ വിറ്റു കൊടുത്തതുമാണ്‌.

    അന്ന് ചേട്ടനെ ഇറക്കാൻ നേരത്താണ് മുരുഗവേൽ (പോലീസ്) സാറിനെ കാണുന്നത്. അയാൾ ആ രണ്ടുലക്ഷം രൂപ ഒരാഴ്ച കഴിഞ്ഞ് ഇവിടെ കൊണ്ടെത്തിച്ചു തന്നു.

    അയാൾ അയാളുടെ സ്വന്തം കൈയിൽ നിന്നാണ് അത്രയും പണം തിരികെ തന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സത്യമാണ്.

    എന്തിനാണ് അയാൾ അത് ചെയ്തതെന്ന് എനിക്കറിയില്ല. അയാൾ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഒരു ദിവസം ടൗണിൽ നിന്ന് മടങ്ങുമ്പോൾ എന്റെ മാലപൊട്ടിക്കാൻ വന്നവരെ അയാൾ നേരിട്ടു. എന്റെ മാല തിരികെ വാങ്ങി തന്നു.

    അവിടുന്നങ്ങോട്ട് അയാൾ എനിക്കൊരു അത്താണിയായിരുന്നു എല്ലാത്തിനും. ഈയിടയ്ക്ക് ഒരിക്കൽ പോലും അയാളെന്റെ മോളുടെ നേർക്ക് അയാളുടെ ദൃഷ്ടി പതിപ്പിച്ചിട്ടില്ല.

    അയാളുമായി അറിയാതെ ഞാൻ അടുത്തുപോയി. നന്ദേട്ടൻ ഇല്ലാതിരിക്കുമ്പോൾ ഈ സ്‌ഥലത്ത്‌ അയാൾ എനിക്ക് തുണയായി. അങ്ങനെ ഒരാളുമായി ഇടയ്ക്കൊക്കെ ഞാനറിയാതെ അല്പം അതിരുകടന്നുപോയി. ക്ഷമിക്കണം..എന്റെ ഭർത്താവും മകളും ഇതറിഞ്ഞാൽ പിന്നെ ഞാൻ..

    അവർ ഇതും പറഞ്ഞു കണ്ണീരൊഴുക്കി കൈകൂപ്പി.

    ഞാൻ: ഹ..ഒന്ന് നിർത്തു ചേച്ചി. നിങ്ങളെന്നെ കുറിച്ച് എന്താണ് കരുതിയത്? നിങ്ങളുടെ കുടുംബം തകർത്തിട്ട് എനിക്കെന്ത് കിട്ടാനാണ്.

    ഞാനങ്ങനെ ചെയ്യുമായിരുന്നെങ്കി ഈ സമയം എനിക്ക് അതിന് ധാരാളമല്ലേ? നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ കാടുകേറുന്നത്?

    ചേച്ചിക്ക് എന്നെക്കുറിച്ചു വല്ലതും അറിയുമോ? ഇനിയിപ്പോ മറച്ചു വെച്ചിട്ട് കാര്യമില്ലലോ. പച്ചയ്ക്ക് തന്നെ പറയാം. എന്റെ ഭാര്യയുടെ അമ്മയുമായി ഞാൻ കളിച്ചിട്ടുണ്ട്. അതും കല്യാണത്തിന് മുൻപ്.

    കാര്യം അതൊരു ചതിയായിരുന്നെങ്കിലും എന്റെ ഭാര്യക്ക് അത് അറിയാം. അതറിഞ്ഞുകൊണ്ട് തന്നെയാണ് അവളെന്നെ കെട്ടിയത്. ദാ ഇപ്പൊ നിങ്ങൾ വരുന്നതിന് മുൻപ് വരെ വീഡിയോ കോൾ ചെയ്തതേയുള്ളു.

    പിന്നെ ഒരു ദിവ്യ ചേച്ചിയുണ്ട്. അവരുടെ കഥ ഒരു വലിയ കഥയാണ്.

    അവരും ഞാനുമായി ഒരു പക്ഷെ എന്റെ ഭാര്യയെക്കാൾ കൂടുതൽ ബന്ധപ്പെട്ടിട്ടുണ്ട്. അവരിപ്പോൾ എവിടെയാണ് ഉള്ളതെന്ന് അറിയാമോ?? എന്റെ വീടിനെതിർവശത്തെ വീട്ടിൽ. എന്റെ ഭാര്യയും അവരും തമ്മിൽ പിരിയാൻ പറ്റാത്ത സൗഹൃദമാണ്. എന്റെ ഹണിമൂണിന് വരെ അവരെ ഞാൻ കൊണ്ടുപോയിട്ടുണ്ട്. കൗതുകം തോന്നുന്നുവല്ലേ??

    ഞാനെന്റെ ഫോണിലെ ഫോട്ടോകളെല്ലാം രശ്മി ചേച്ചിക്ക് കാണിച്ചു കൊടുത്തു. അവർ നിർവികാരയായി നിന്ന് കണ്ടു. ഞാനും ആയില്യയും ദിവ്യ ചേച്ചിയും തുണിയില്ലാതെ നിൽക്കുന്നതടക്കം ഫോട്ടോസ് അവർ കണ്ടു.

    ഞാൻ: ഇനി പറ..ഇതിൽ എവിടെയാണ് മോശവും നല്ലതും? പരസ്പരം മനസിലാക്കുന്നതിനേക്കാൾ വലിയ നല്ലത് മറ്റൊന്നില്ല.

    അവർ ഒരുനിമിഷം അനങ്ങാതെ നിന്നശേഷം എന്നെവന്ന് കെട്ടിപിടിച്ചു നിന്നു. അവരുടെ കരച്ചിലിന്റെ തേങ്ങൽ മാത്രം എനിക്ക് കേൾക്കാമായിരുന്നു.

    അവർ എന്നെ നേർക്കുനേർ ഒന്ന് നോക്കി സമാധാനിച്ചു ചിരിച്ചിട്ട് കടന്നുപോയി.

    പിറ്റേന്ന് രാവിലെ അവരും ഭക്ഷണവുമായി വന്നു. നല്ല പ്രസരിപ്പോടെയായിരുന്നു രശ്മി ചേച്ചിയുടെ വരവ്.

    മകൾ ഭക്ഷണം വെച്ച് തന്നിട്ട് ഞാൻ എഴുതിയ അത്രയും വായിക്കാനായി പോയി. രശ്മി ചേച്ചി ഡൈനിങ്ങിൽ എനിക്ക് ഭക്ഷണം വിളമ്പി കൊണ്ടിരുന്നു. ഞാൻ അവരോട് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു.

    ഞാൻ: ദേ..എന്റെ പൊന്ന് ചേച്ചി.. കാര്യമൊക്കെ ശരി. നിങ്ങളെന്താണെന്ന് വെച്ചാൽ ആയിക്കോ.

    പക്ഷെ ഒരുകാര്യം മനസിലാക്കണം. ഇവിടെയൊരുത്തൻ പെണ്ണുമ്പിള്ളയെയും പിരിഞ്ഞു ഈ കൊടും തണുപ്പത്ത് മദ്യം പോലും തൊടാതെ കഴിച്ചുകൂട്ടുന്നുണ്ട്. അവന്റെ നിയന്ത്രണശക്തി പരീക്ഷിക്കരുത്.. പ്ലീസ്.

    രശ്മി ചേച്ചി നാണിച്ചു ചിരിച്ചു. അവർ ഭക്ഷണം തന്നു തിരികെപ്പോയ ശേഷം ഞാൻ എഴുത്തിനായി ഇരുന്നു.

    മുകളിലെ നിലയിലെ ഒരു നിശബ്ദമായ ബാല്കണിയിലാണ് എന്റെ എഴുത്ത്. കുറെ എഴുതിക്കൂട്ടി.

    സമയം ഒന്നരയായപ്പോൾ രശ്മി ചേച്ചി ഊണും കൊണ്ട് വന്നു. ഇത്തവണ അവർ സ്വെറ്റർ ധരിച്ചിട്ടില്ല. ഒരു ഡാർക്ക് പച്ച സാരിയായിരുന്നു വേഷം.

    പൊക്കിൾ കാണാനാകുന്നില്ലെങ്കിലും അതിനടുത്തു വരെ കാണാം. നല്ല ഏതോ ഒരു അത്തറും അവർ പൂശിയിരുന്നു. വശ്യമായൊരു ചിരി എനിക്ക് സമ്മാനിച്ചു കൊണ്ട് ഞാൻ ഇരുന്നതിന് അടുത്ത് വന്നവർ നിന്നു. ഒരു കൈകൊണ്ട് എന്റെ തോളിൽ തൊട്ടു.

    രശ്മി: മണി ഒന്നരയായി..കഴിക്കേണ്ടെ?

    ഞാൻ: ഓ..സമയംപോയത് അറിഞ്ഞില്ല.

    രശ്മി: ഓ. അപാര എഴുത്താണല്ലോ.

    അവർ എന്റെ അടുത്ത് വന്നു കുനിഞ്ഞു ഞാനെഴുതിയ പേപ്പർ വായിച്ചു. അവരുടെ വയറിന്റെ മടക്കുകൾ ഞാൻ കണ്ടു. അവയെന്റെ നിയന്ത്രണം കളയുന്നുണ്ട്. ഒരുകൈയകലത്തിൽ ഉണ്ട് അത്!!

    അവർ കുറേകൂടി എന്നോട് ചേർന്ന് നിന്നു. ഞാൻ പതിയെ കസേര പിന്നിലേക്ക് വലിച്ചു എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ പൊടുന്നനെ തിരിഞ്ഞ് അവർ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു. എന്റെ നേർക്കുനേർ നോക്കി..

    രശ്മി: ഞെട്ടണ്ട. ഇഷ്ടം കൊണ്ടുതന്നെ തന്നതാ..ഇനിയും തരും.

    അത് പറഞ്ഞു തീർന്നതും അവരെന്റെ ചുണ്ടുകളെ അവരുടെ ചുണ്ടുകൾ കൊണ്ട് ബന്ധിപ്പിച്ചതും ഒരുമിച്ചായിരുന്നു!

    അവർക്ക് ചാർജ്ജ് കയറി വരുന്നതുപോലെ എനിക്ക് തോന്നി. അവർ എന്റെ തല കൈകൊണ്ട് പൊതിഞ്ഞുപിടിച്ചു ചുംബിച്ചു.

    അവരുടെ ചുണ്ടുകളുടെ വിടവിലൂടെ പയ്യേ എന്റെ നാവിറക്കി അവരുടെ വായിൽ തഴുകി തലോടി. അവരുടെയും എന്റെയും നാവുകൾ തമ്മിൽ കഥ പറഞ്ഞു.

    എനിക്ക് അപ്പോഴാണ് അല്പം കൂടി ആവേശം കയറിയത്. ഞാൻ അല്പം ബലത്തിൽ അവരെ പിറകിലൂടെ കൈയിട്ടു പൊതിഞ്ഞു പിടിച്ചു.

    ഞങ്ങൾ രണ്ടുപേരും പരസ്പരം ഉള്ളിലേക്ക് തള്ളാൻ ശ്രമിച്ചുകൊണ്ടിരുന്നു.

    ഒടുവിൽ പതിയെ മുഖം പിന്നിലേക്ക് വലിച്ചു വേർപെടുത്തിയപ്പോൾ ഞങ്ങളിരുവരുടെയും ഉമിനീർ ചിലന്തിവലപോലെ നീണ്ടുനിൽക്കുന്ന. അവർ അത് നോക്കി ഒരു കണ്ണിറുക്കി കാണിച്ചു.

    (തുടരും)

    നിങ്ങൾക്കെന്നോട് സംസാരിക്കാം [email protected] ലൂടെ

    Leave a Comment