എന്റെ കഥ ഭാഗം – 5

This story is part of the എന്റെ കഥ കമ്പി നോവൽ series

    ചൂണ്ടുവിരലിൽ എണ്ണയാക്കി തമ്പുരാട്ടിയുടെ കൂത്തിയിൽ കയറ്റി. വിരൽ അനായാസം കേറി. ചൂണ്ടുവിരൽ തിരുച്ചുരിയെടുത്ത് നടുവിരലും കൂട്ടി കൂത്തിയിൽ കേറ്റി ഒന്നു വട്ടതിൽ കരക്കി, തമ്പുരാട്ടി കുണ്ടിയൊന്നു ഞെട്ടിച്ചു. കൂതിത്തുളക്കു വിസ്താരം കൂടിയപോലെ തോന്നി. കുണ്ണപിടിച്ച് കുതിത്തുളയി വെച്ച് മെല്ലെ തള്ളി. കുണ്ണ മകുടം വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ കൂത്തിത്തുളയിൽ കയറി. തമ്പുരാട്ടിയുടെ പുറത്തെക്കു ചാഞ്ഞ് മുലകൾ പിടിച്ചകളിച്ച് കുണ്ണ മെല്ലെ മെല്ലെ തള്ളി തമ്പുരാട്ടി കുണ്ടി പിന്നോട്ട് തള്ളി കുണ്ണ മുഴുവനും കൂതി വിഴുങ്ങി. ചൂടുള്ള വൻ കുടലിൽ കുണ്ണ കിടന്നു പെരുത്തു തമ്പുരാട്ടിയുടെ കവക്കൂട്ടിൽ വിരലിട്ട് രസമുകുളത്തിൽ തലോടി. തമ്പുരാട്ടി കുണ്ടി പിന്നോട്ട് ആവേശത്തിൽ തള്ളി. കൂതി മസിലുകൾ കുണ്ണയെ ഞെക്കിപ്പിഴിഞ്ഞ് ത്രസിപ്പിച്ചു കുതിയിൽ കുണ്ണ് ഊരുയുരിയടിച്ചു.

    തമ്പുരാട്ടി കുണ്ടി അതിവേഗത്തിൽ പിന്നോട്ടു തള്ളി, നിമിഷതിൽ കുണ്ണ കൂത്തിയിൽ ശരം കണക്കെ ശുക്ള ഗുണ്ഡകൾ തോടുത്തു വിട്ടു. ഞാനൊന്നു തമ്പുരാട്ടിയേ പൊക്കിയെന്റെ  നെഞ്ചിലോട്ടടുപ്പിച്ചു. മുലകൾ കൈകളിൽ കിടന്നുമ്മാനമാടി. തമ്പുരാട്ടിയുടെ തല ചെരിച്ചുപിടിച്ച് നാവുകൾ നക്കി നക്കിക്കളിച്ചു. കൂതി മസിലുകൾ കുണ്ണയെ പിഴിഞ്ഞ് കുതിയിൽ നിന്നും പുറത്താക്കി. തമ്പുരാട്ടി മുട്ടു കുത്തിനിന്ന് കുണ്ണ കയ്യിലെടുത്തുമ്പി നക്കിത്തുടച്ചു. ഞങ്ങൾ പാലത്തറയിൽ ആലിംഗനബദ്ധരായി കിടന്നു. മയങ്ങിപ്പോയത് എപ്പോഴെന്നറിഞ്ഞില്ല.

    കൂട്ടിശങ്കരന്റെ ആർപ്പുവിളികേട്ട് ഞങ്ങളുണർന്നു. തമ്പുരാട്ടി കൂട്ടിശങ്കരനോടൊപ്പം യാത്രയായി. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കടന്നുപോയതറിഞ്ഞില്ല. ഞങ്ങളുടെ സങ്കേതം കാവിനുള്ളിലായതിനാൽ മെൻസസ്സായി പുറുത്തു നിൽക്കേണ്ട വേളകളൊഴിച്ച് സുഖരക്ഷാ കാലങ്ങളിൽ ഗർഭനിരോദന ഗുളികകൾ കഴിച്ചും ചിലവേളകളിൽ പകുതി വഴിയിലിറങ്ങിയും ഞങ്ങളുടെ കമലീലകൾ ഒരു കുഴപ്പവുമില്ലാതെ തുടർന്നു. അങ്ങിനെ തമ്പുരാട്ടിയുടെ റിസൽട്ട് അറിഞ്ഞു. തമ്പുരാട്ടി ഡിസ്റ്റിംഗ്ഷനോടുകൂടി പാസ്സായി. ബേംഗ്ലൂരിൽ തന്നെ തമ്പുരാട്ടിയെ ഡിഗ്രിക്കു ചേർത്തു. ഞങ്ങൾ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്ത വിധത്തിൽ മാനസീകമായി അടുത്തു കഴിഞ്ഞിരുന്നു.

    ബേംഗ്ലൂരിലേക്കു പോകുന്ന തലേ ദിവസം എന്റെ പാവം കൊച്ചുതമ്പുരാട്ടി എന്നെ കെട്ടിപ്പിടിച്ചു വാവിട്ടു കരഞ്ഞു. എന്റെ നിസ്സഹായത് എനിക്കുമാത്രമേ അറിയുമായിരുന്നൊള്ളൂ. തമ്പുരാട്ടിയെ പലവിധത്തിലും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാവം കുഞ്ഞു കൂട്ടികളെപൊലെ ഏങ്ങിയേങ്ങി കരഞ്ഞു. കുട്ടിശങ്കരൻ ആർപ്പു വിളിച്ചു. ഞങ്ങൾക്കു പിരിയാനുള്ള സമയമായി. തമ്പുരാട്ടി കയ്യിൽ കൊണ്ടു വന്നിരുന്ന കടലാസ്സുപൊതി എനിക്കുനീട്ടി. ഞങ്ങൾ കൂട്ടി.ശങ്കരന്റെ അടുത്തേക്കു നടന്നു.

    GaGolso…., ഇതു കുറച്ചു രൂപയാ, ദേവേട്ടന്റെ പഠിത്തിനു ഉപകരിക്കും മടിയൊന്നും വിച്ചാരിക്കേണ്ട, ദേവേട്ടൻ പഠിച്ചു ഡിസ്റ്റിംഗ്ഷനോടു കൂടി എം.ബി.എ എഴുതിയെടുക്കണം, നമുക്കു ജീവിക്കണമെങ്കിൽ ജോലിവേണം. ഞാനും നന്നായി പഠിക്കാം, നമുക്കിവിടം വിട്ട് ഈ ഭൂമിയുടെ ഏതെങ്കിലും കോണിൽ പോയി ജീവിക്കാം.”

    തമ്പുരാട്ടിയുടെ ജീവിതത്തെപറ്റിയുള്ള ഉൾക്കാഴ്ചയിൽ എനിക്ക് അഭിമാനം തോന്നി തമ്പുരാട്ടിയിൽ നിന്നും രൂപയടങ്ങിയ പൊതി സന്തോഷപൂർവം വാങ്ങി. തമ്പുരാട്ടിയെ ആലിംഗനം ചെയ്തതു ചുംബിച്ചു. കുട്ടിശങ്കരൻ തുമ്പിക്കെ കൊണ്ട് ഞങ്ങളെ മാറി മാറി തലോടി.

    ഞങ്ങൾക്കു പിരിയാൻ തീരെ മനസ്സില്ലയിരുന്നു. കുട്ടി.ശങ്കരന്റെ തുമ്പിക്കയ്യും പിടിച്ച് തമ്പുരാട്ടി കൊവിലകത്തേക്കു നടന്നു നീങ്ങി. ആ വേർപാട് ഞങ്ങൾക്ക് രണ്ടുപേർക്കും സഹിക്കാൻ കഴിയുന്നതായിരുന്നില്ല. ദിവസങ്ങളും മാസങ്ങളും കടന്നുപോയി, രേണുക വഴി കിട്ടുന്ന എഴുത്തുകളും രേണുക വഴി കൊടുത്തയക്കുന്ന മറുപടിയും മാത്രമായി ഞങ്ങളുടെ വാർത്ത വിനിമയ മാധ്യമം, പിന്നീട് എപ്പോഴെങ്കിലും വീണുകിട്ടുന്ന അവുധിക്കാലങ്ങലും മാത്രമായി ഞങ്ങളുടെ സംഗമ സായാഹ്നങ്ങൾ. കുട്ടി.ശങ്കരനുമായി ഇടക്കിടക്കു എന്റെ സങ്കടം പങ്കിടുന്നത് മാത്രം എനിക്കൊറാശ്വാസമായി.

    തമ്പുരാട്ടിയുടെ അഭാവത്തിൽ ഗ്രീഷ്മവും വർഷവും ശരത്തകാലവും കടന്നുപോയതറിഞ്ഞില്ല. ഹേമന്തം വന്നു. ക്രിസ്തുമസ്സ് അവിധിയിൽ തമ്പുരാട്ടിയേ വരവേൽക്കാനായി മനസ്സു തയ്യാറെടുത്തു. ഡിസംബർ പതിനഞ്ചാം തിയ്യതി ഉച്ചെക്ക് തമ്പുരാട്ടി കോവിലകത്തെത്തി. തമ്പുരാട്ടിയെ നേരിട്ടു കാണാൻ കഴിഞ്ഞില്ലെങ്കിലും ഹംസദൂതായി രേണുകയെത്തി. അന്നു രാത്രി ഞങ്ങൾ സംഗമിച്ചു. തമ്പുരാട്ടിയുടെ സുരക്ഷാ സമയമായിരുന്നെങ്കിലും കാലം കഴിഞ്ഞിട്ടുള്ള കൂടിക്കാഴ്ച മറ്റൊന്നിനെപ്പറ്റിയും ഞങ്ങൾക്കു ചിന്തിക്കാൻ കഴിഞ്ഞില്ല. കൂട്ടിശങ്കരന്റെ സുരക്ഷിത കവചത്തിൽ ഞങ്ങൾ സംഗമിച്ചു കൊണ്ടിരുന്നു. അങ്ങിനെ ആദിവസം വന്നു. കൂട്ടിശങ്കരനെ അടുത്ത ദേവീ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനായി കൊണ്ടു പോയി. അന്നു ക്രിസ്തുമസ്സ് രാത്രിയായിരുന്നു. പതിവു പോലെ രാത്രിയിൽ ഞങ്ങൾ കാവിൽ ഒത്തുചേർന്നു.

    അവിടുത്തെ ഇടവകയിലെ ക്രിസ്തുമസ്സ് കരോൾ കൂട്ടം കോവിലകത്തിന്റെ ഇടവഴിയിലൂടെ കടന്നു പോയി ഡിസംബർ മാസത്തിലെ ക്രിസ്തുമസ്സ് രാത്രിക്കു നല്ല തണുപ്പുണ്ടായിരുന്നു. കുട്ടിശങ്കരന്റെ അഭാവം ഞങ്ങളിൽ ഒരു സുരക്ഷിതത്തമില്ലായ്മ ഉളവാക്കിയിരുന്നു.

    ആ ക്രിസ്തുമസ്സ് രാത്രി ഞങ്ങൾ മാറി മാറി രതിക്രീടകൾ നടത്തി ശൈരിക്കും ആഘോഷിച്ചു. ക്ഷീണവും ഡിസംബറിലെ തണുപ്പിന്റെ ശക്തി കൂടി ആയപ്പോൾ ഞാൻ പാലമരത്തറയിൽ പാലമരത്തിലേക്ക് ചാരിയിരുന്നു തമ്പുരാട്ടി എന്റെ മാറിലമർന്ന് എന്നിലേക്ക് ഈഴുകിച്ചേർന്നു കെട്ടിപ്പിടിച്ചു. ഇരുവരുടെയും ശരീരത്തിന്റെ ചൂട് പരസ്പരം പകർന്ന് ഒരു ഗാഡ് നിദ്രയിലേക്കു വീണു. കോഴി കൂവിയതും നേരം പുലർന്നതും സൂര്യനുദിച്ചതും ഞങ്ങളറിഞ്ഞില്ല. ഉറക്കത്തിലും ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ ഏതോ സ്വപ്ന ലോകത്ത് പറന്നു നടക്കുകയായിരുന്നു.

    ആതിരേ ….

    പ്രൗഡി ഗാംഭീര്യമാർന്ന ഏട്ടൻ തമ്പുരാന്റെ വിറയൽ കലർന്ന വിളികേട്ട് ഞങ്ങൾ ഞെട്ടിയുണർന്നു. ചൂടുപാടും വാലിയേക്കാരന്മാർ, എട്ടൻ തമ്പുരാൻ കലിതുള്ളി വിറച്ചു നിക്കുന്നു. മാൻപേടയേ പുള്ളിപ്പുലി കടിച്ചു വലിക്കുന്നതു പോലേ എന്റെ കൊച്ചുതമ്പുരാട്ടിക്കുട്ടിയേ എന്റെ മാറിൽ നിന്നും ഏട്ടൻ തമ്പുരാൻ അടർത്തിയെടുത്തു. എന്റെ കയ്യിൽ നിന്നും പിടി വിട്ട് വിട്ട് എന്നെ വിളിച്ചേങ്ങിയേങ്ങി കരഞ്ഞു.

    ദേവേട്ടാ.. ദേവേട്ടാ.. ദേവേട്ടാ.. ഏട്ടൻ തമ്പുരാൻ എന്റെ കൊച്ചുതമ്പുരാട്ടിക്കുട്ടിയേ അതിമൃഗീയമായി പ്രഹരിച്ചു. ഞങ്ങൾക്കു സന്തോഷം പകർന്ന ആ പുണ്യ ഭൂമിലിട്ട് ചവിട്ടി മെതിച്ചു എന്റെ കൊച്ചുതമ്പുരാട്ടി ബോധം കെട്ടു വീണു. ഇതു കണ്ടു സഹിക്ക വയ്യാതെ ചാടി എഴുനേറ്റ് ഒരു പ്രാന്തന്നെ പോലെ അലറി. ” ആതിരേ. ആതിരേ..?

    വാലിയേകാരന്മാർ എന്നെ വട്ടമിട്ടു പിടിച്ചു. അതിക്രൂരമായി മർദ്ദിച്ചുകൊണ്ടിരുന്നു. കാർത്യാനിയും വാല്യേക്കാരത്തി പെണ്ണുങ്ങളും കൂടി തമ്പുരാട്ടിയേ എടുത്തുകൊണ്ട് കൊവിലകത്തേക്കുപോയി. ഈ കഴ്ചയും കണ്ടുകൊണ്ട് എഴുന്നള്ളത്തും കഴിഞ്ഞ് കൂട്ടി.ശങ്കരൻ കോവിലകത്തു തിരിച്ചെത്തി. തമ്പുരാട്ടിയേ എടുത്തുകൊണ്ടുപോകുന്ന കാഴ്ച കണ്ട് കൂട്ടി.ശങ്കരൻ അള്റിക്കൊലവിളിച്ചു. എന്നെ വാലിയേക്കാരന്മാർ മർദ്ദിക്കുന്നതു കണ്ടതോടുകൂടി കൂട്ടിശങ്കരൻ ഇടഞ്ഞു, തുമ്പിക്കെ പൊക്കി തലയാട്ടി കൊലവിളിച്ചിലറി, പന്തികേടു തോന്നിയ പാപ്പാന്മാർ ആനത്തോട്ടി ചെവിയിൽ കുരുക്കി കൂട്ടിശങ്കരനെ കീഴ്ചപ്പെടുത്തി കിഴക്കേതിലെ അമ്മച്ചി പ്ലാവിൽ ഇരട്ടച്ചങ്ങലയിട്ട് കയ്യും കാലും തളച്ചു. വാലിയേക്കാരന്മാർ എന്നെ പിടിച്ചു കൊണ്ടുപോയി കോവിലകത്തെ തെക്കുഭാഗത്തുള്ള മുവ്വാണ്ടൻ മാവിൽ കെട്ടിയിട്ടു.

    വിവരമറിഞ്ഞ് അച്ഛനും അമ്മയും പൊന്നുണ്ണിയും ഓടിയെത്തി. അച്ഛനു അമ്മയും ഏട്ടൻ തമ്പുരാന്റെ കാലുപിടിച്ചു കരഞ്ഞുപേക്ഷിച്ചു. ഏട്ടൻ തമ്പുരാൻ അച്ഛനെ പിടിച്ച് ശക്തിയായി തള്ളി. അച്ഛൻ ഒരു കല്ലിൽമേൽ തലയടിച്ചു വീണു തലപൊട്ടി ചോരയൊഴുകാൻ തുടങ്ങി.

    എട്ടൻ തമ്പുരാൻ ദേഷ്യം തീരുന്നതുവരെ ചൂരൽ കൊണ്ട് അതി ക്രൂരമായി അടിച്ചു. കുട്ടിശങ്കരൻ നിസ്സഹായതയിൽ ചങ്ങല പൊട്ടിക്കനുള്ള ഒരുക്കത്തോടെ ആടിയാടി കൊലവിളിച്ചുലറിക്കൊണ്ടു നിന്നു. എന്നെ തല്ലുന്നതു കണ്ടിട്ട് അച്ഛൻ ബോധം കെട്ടു വീണു. അമ്മയും പൊന്നുണ്ണിയും അച്ഛനേയും താങ്ങി ആശുപ്രതിയിലേക്കു പോയി.

    “ഉച്ചു വയിലുകൊണ്ടും, ഡിസംബർ മാസത്തിലെ അതിഘോരമായ തണുപ്പിനാലും ഞാനൊരു പാതി ശവമായി മാറിക്കഴിഞ്ഞിരുന്നു. രാത്രി ഒരു പന്ത്രണ്ടു മണിയായിരിക്കും ദൂരെ ഇരുട്ടിൽ വെച്ചു വേച്ചു വരുന്ന തമ്പുരാട്ടിയുടെ രൂപം കണ്ടു. കയ്യിൽ ഒരു വെള്ളമൊന്തയുമായി തമ്പുരാട്ടി എന്റെ അടുത്തു വന്നു. കെട്ടുകൾ അഴിച്ചു വിട്ടു. തമ്പുരാട്ടിയുടെ കയ്യിൽ നിന്നും വെള്ളമൊന്ത വാങ്ങി കുടിച്ച് ബാക്കി വെള്ളം തലയിൽ ഒഴിച്ചു.

    തമ്പുരാട്ടിയുടെ മുഖമാകെ വീങ്ങിയിരുന്നു. നെറ്റിപൊട്ട് ചോരപ്പാടുണ്ടായിരുന്നു. ഞാൻ തമ്പുരാട്ടിയുടെ കവിളിലും തലയിലും തലോടി. അടക്കിയ ശബ്ദത്തിൽ തമ്പുരാട്ടി മൊഴിഞ്ഞു.

    ”ഏതു ദൈവങ്ങൾക്കാണ് നമ്മളെ ഇഷ്ടപ്പെടാതെ പോയത്, ദേവേട്ടാ രക്ഷപ്പെട്ടോളൂ. വാല്യേക്കാരന്മാരോട് ട്ടൻ. കൊണ് ചെയ്തത്താൻ 6ìasoascole elasổ വലിച്ചെറിയാൻ കൽപ്പിച്ചിരിക്കുന്നു, കാർത്യായനി ഒളിഞ്ഞു കേട്ടതാണ്. എന്നെ കാർത്യായനിയാണ് തുറന്നു വിട്ടത്, എനിക്കു പെട്ടെന്നു പോണം അല്ലെങ്കിൽ കാർത്യായനിയേ ഏട്ടൻ കൊല്ലും”

    ‘ആതിരെ നിയ്യം വാ നമുക്കെവിടെയെങ്കിലും പോയി ജീവിക്കാം”

    “ഇല്ല ദേവേട്ടാ.. എവിടെയായാലും ഏട്ടൻ നമ്മളെ ജീവിക്കാൻ സമ്മതിക്കില്ലാ, എനിക്കറിയാം. ദേവേട്ടൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ മാത്രം മതിയെനിക്ക്”

    എന്റെ കയ്യിൽ കുറച്ചു രൂപ തന്നു. കൂടത്തെ കയ്യിൽ കിടന്ന മൂന്നുനാലു പവനോളം തൂക്കം വരുന്ന കടക

    വള അഴിച്ചു തന്നു. “ഈ വള്ള ദേവേട്ടന് യാത്രയിൽ ഉപകരിക്കും, ഇനി സമയം കളയണ്ട എളുപ്പം രക്ഷപ്പെട്ടോളൂ.” ‘ അപ്പോൾ നീ…”

    ‘ഇതാണെന്റെ വിധി എന്ന് വിച്ചാരിച്ച് ഞാൻ ആശ്വസിച്ചോളാം. ദേവേട്ടനുമായി കഴിഞ്ഞ ഓർമ്മകൾ മാത്രം മതി എനിക്കു ജീവിക്കാൻ, അത്രമാത്രം അനുഭവം എനിക്കു തന്നില്ലെ”

    തമ്പുരാട്ടി കരഞ്ഞു കരഞ്ഞുകൊണ്ട് പൊട്ടി പൊട്ടി ചിരിച്ചു. തമ്പുരാട്ടിയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഞങ്ങൾ വേചും ഇഴഞ്ഞും കൂട്ടി.ശങ്കരന്റെ അടുത്തെത്തി. അന്നു മുഴുവനും കരയുകയായിരുനെന്ന് കൂട്ടി.ശങ്കരന്റെ കണ്ണുകൾ പറഞ്ഞു തുമ്പിക്കെ കൊണ്ട് വാരിപ്പുണർന്നു. കുട്ടിശങ്കരന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ തുള്ളികൾ മുത്തുമണികളെ പോലെ ഇറ്റിട്ടുവീണു. കൂട്ടിശങ്കരന്റെ തുമ്പിക്കയ്യിൽ തുരുതുതെളമ്മ കൊടുത്തു. തമ്പുരാട്ടിയുടെ കൈ പിടിച്ച് കൂട്ടിശങ്കരന്റെ തുമ്പിക്കയ്യിൽ കൊടുത്തു.

    ‘കുട്ടി.ശങ്കരാ ഞാൻ പോവാണ്. എന്റെ ആതിരക്കുട്ടിയെ നിന്നെ ഏൽപ്പിക്കയാണ് ഞാനെന്നെങ്കിലും തിരിച്ചുവരും, അതുവരെ നീ എന്റെ ആതിരക്കുട്ടിക്കു കാവലിരിക്കണം.”

    തമ്പുരാട്ടിയെ ആലിംഗനംചെയ്ത് ചുംബിച്ച് വിട പറഞ്ഞു നടക്കാനായി ഭാവിച്ചപ്പോൾ കൂട്ടി.ശങ്കരൻ തുമ്പിക്കെ തോളിൽ വെച്ചെനെ തടഞ്ഞു തിരിഞ്ഞ് തുമ്പിക്കയ്യിൽ വീണ്ടും,വീണ്ടും ഉമ്മവെച്ച് തുമ്പികൈക്കു

    പിടിച്ചുമാറ്റി തിരിഞ്ഞു നൊക്കാതെ നടന്നു. ഇടവഴിയിലൂടെ ഇല്ലെം ലക്ഷ്യമിട്ട് നടന്നു. മനസ്സിൽ തമ്പുരാട്ടിയും കൂട്ടി.ശങ്കരനും നിറഞ്ഞുനിന്നു. ഇല്ലെത്തേക്കു പോകുന്ന വഴിയിൽ കുളത്തിലിരങ്ങി നല്ലതുപോലെ മുങ്ങി. ചൂരലടിപ്പെടുകളിൽ വെള്ളമിരങ്ങി അതി കലശലായ നീറ്റൽ അനുഭവപ്പെട്ടു. ഇല്ലേത്തെത്തി വാതിലിൽ മുട്ടി, പൊന്നുണ്ണി വാതിൽ തുരന്നു. എന്റെ മാറിൽ ചാഞ്ഞ് പൊട്ടിപൊട്ടി കരഞ്ഞു.

    “എന്തൊക്കേയാണിത് ഏട്ടാ, എന്നോടെങ്കിലും ഈ കര്യങ്ങളോക്കെയൊന്ന് പറയാമായിരുന്നില്ലെ…?” പൊന്നുണ്ണി വാവിട്ടു പൊട്ടിക്കരഞ്ഞു.

    വസ്ത്രങ്ങളെല്ലം ഊരി, തോർത്തുമുണ്ടുകൊണ്ട് തോർത്തി. എന്റെ ശരീരത്തിലെല്ലാം കണ്ട ചൂരലടിപ്പാടിൽ വിരലുകളോടിച്ചു പൊന്നുണ്ണി കരഞ്ഞു പെട്ടെന്ന് അടുക്കളയിലേക്ക് ഓടിപ്പോയി വെളിച്ചെണ്ണയുമഞ്ഞളും മിശ്രിതമാക്കി എന്റെ മുറിപ്പാടുകലിലേല്ലം പുരട്ടി. ഞാൻ ബനിയനെടുത്തിട്ടു മുകളിൽ ഷർട്ടും തോൾ ബേഗെടുത്ത് വസ്ത്രങ്ങളെല്ലാം ബേഗിൽ കുത്തിനിറച്ചു.

    ‘ഏട്ടനെങ്ങോട്ടാ…”

    “ഏട്ടൻ തമ്പുരാൻ വാലെീക്കരെടുത്ത് എന്നെ കൊന്ന് ചെയ്തത്താൻ കൊക്കയിലേക്കെറിയാൻ കൽപ്പിച്ചിരിക്കയാണ്. തമ്പുരാട്ടിയാണ് രക്ഷപ്പെടുത്തിയത്, പാവം . കുറെ അനുഭവിച്ചു. കുറച്ചുകാലത്തേക്ക് ഇവിടുനിന്ന് മാറി നിന്നേ പറ്റു. അച്ഛനും അമേം എവിടെ…?”

    ‘ആശുപത്രിയിലാണ് വല്ല്യ കൊഴപ്പമൊന്നുമില്ല, നാളെ വീട്ടിലേക്കു വരാം”

    ‘ഉണ്ണീ എനിക്കത്തികനേരം ഇവിടെ നിൽക്കാൻ പറ്റില്ല. ഞാൻ രക്ഷപ്പെട്ടത് ഏട്ടൻ തമ്പുരാൻ അറിഞ്ഞു കഴിഞ്ഞാൽ വാലെനൃക്കാർ തിരഞ്ഞു വരും. ഉണ്ണി നല്ലതു പൊലെ പഠിക്കണം എട്ടന്റെ ഒരാഗ്രഹമാ നിന്നെ ഒരു ഐ.എ.എസ്സ് കാരിയാക്കുക, ഏട്ടന്നും ആതിരക്കും പറ്റിയതു പോലൊന്നും എന്റെ ഉണ്ണിക്കു പറ്റരുത്. സ്വയം സൂക്ഷിക്കണം, ഞാൻ പോയി എവിടെ എത്തിയാലും എഴുത്തയക്കം, ഞാൻ പൊവ്വാഴ്ക”

    പൊന്നുണ്ണിയുടെ നെറുകിൽ ചുംബിച്ചു. ബെഗെടുത്തു തോളിലിട്ടു.

     

    ഏട്ടാ നിക്ക്. തറയിലിട്ടു പൊട്ടിച്ച് കുറെ ചില്ലറകൾ ഒരു തുവ്വാലയിൽ കെട്ടി എന്റെ കയ്യിൽ തന്നു. ‘ ഏട്ടാ യാത്രയിൽ ഈ പൈസ ഉപകരിക്കും

    പൊന്നുണ്ണി ഓടി മുറിയിലേക്കുപോയി തിരിയെവന്ന് കയ്യിലുള്ള മണ്ണിന്റെ ഒണ്ടിപ്പാത്രം . ഞാനൊന്നുകൂടി പൊന്നുണ്ണിയേ കെട്ടിപ്പിടിച്ച് കവിളിലും നെരുകിലും ഉമ്മവെച്ചെങ്ങി.

    ‘ വാതിലടച്ച് നല്ലതു പോലെ കുറ്റിയിട്ടൊ അമ്മയുമച്ചന്നുമുള്ളാതെ ആരു മുട്ടിയാലും വാതിൽ തുരക്കരുത്. ഞനിറങ്ങി ഒറ്റപ്പാലം ലക്ഷ്യമാക്കി നടന്നു. നാലുമണിയോറ്റുകൂടി ഒറ്റപ്പാലം റെയിൽപ്ലെ സ്റ്റേഷനിലെത്തി. കയ്യിലുണ്ടായിരുന്ന രൂപക്ക് കിട്ടവുന്ന ദൂരത്തെക്കുള്ള ടിക്കെറ്റെടുത്തു. ഡൽഹി വരെ ടിക്കറ്റു കിട്ടി. ബാക്കി തുച്ചും കുറച്ചു രൂപമാത്രമെ കയ്യിലുണ്ടായിരിന്നുള്ളൂ. ഇരുപതിഴാം തിയ്യതി അഞ്ചുമണിയോടു കൂടി ഡൽഹിയിലേക്കയാത്ര പുറപ്പെട്ടു. ട്രെയിനിൽ നല്ല തിരക്കായിരുന്നു ജെനറൽ

    കമ്പാർട്ട്മെൻറായതിനാൽ അതികവും കള്ളവണ്ടിയാത്രക്കാരും താഴേക്കിടയാത്രക്കാരുമായിരുന്നു. ഭാണ്ഡക്കെട്ടുകളും പാത്രക്കെട്ടുകളും ആയിരുന്നു കമ്പാർട്ട്മെൻറിനകത്തു മുഴുവനും അറിയാത്ത നാടുകൾ കേട്ടറിവില്ലാത്ത റെയിസ്വേ സ്റ്റേഷനുകൾ ഒരു ഓർമ്മവെക്കാത്ത കൊച്ചുകൂട്ടിയേ പോലെ അൽഭുത കാഴ്ചകൾ കണ്ട് യാത്ര തുടർന്നു. ഓരോ സ്റ്റേഷൻ കഴിയും തോറും പുതു വർഷം വരവേൽക്കാനയിയുള്ള അലങ്കാരങ്ങളും തോരണങ്ങളും ഇലക്സ്ടിക്സ് ബൾബുകളെക്കൊണ്ടുള്ള അലങ്കാരങ്ങളും കൂടി കൂടിവന്നു. റെയിൽവ്വേ സ്റ്റേഷനിൽ കിട്ടുന്ന പൊതിച്ചോറും,ദോശയും ഈഡ്ഡിലിയും ചട്ടിനിയും ഒരു പുതിയ അനുഭവമായി. ഡെൽഹി അടുക്കും തോറും പുതുവർഷ വരവേൽപ്പിനായി അലങ്കരിച്ചു വർണശഭളമായ നഗരങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു. സത്യത്തിൽ എന്നേയും ഒരു പുതിയ ജീവിതത്തിലേക്കും, പുതു വർഷത്തിലേക്കും സ്വാഗതം ചെയ്യുന്നപോലെ എനിക്കു തോന്നി.

    വണ്ടി ഡെൽഹി സ്നേഷനിലെത്തി. വണ്ടിയിലെ തിരക്കെല്ലാം ഒന്നൊഴിയുന്നവരെ കമ്പാർട്ട്മെൻറിൽ തന്നെ ഇരുന്നു. തിരക്കൊക്കെ ഒഴിഞ്ഞു ഞാനും വണ്ടിയിൽ നിന്നിറങ്ങി. പ്ലാറ്റ്ഫോമിൽ കാലു കുത്തിയതും ഒരു നിമിഷത്തേക്ക് ഇരുട്ടിലാണ്ടു. പെട്ടെന്ന് വെളിചം തെളിയുന്നതോടുകൂടി വെടിക്കെട്ടിനു തുടക്കം കുറിക്കുകയായിരുന്നു. ആകാശത്ത് വർണ്ണശഭള്മയ കരിമരുന്നു പ്രയോഗം നടന്നു. ആകാശത്ത് ഹൈഡ്രജൻ ബലൂണിന്റെ കൂട്ടനിരകൾ പൊങ്ങി. ഓരോ ഹൈഡ്രജൺ ബലൂണിലും ഹിപ്പി ന്യൂ ഇയർ എന്ന ഇംഗ്ലീഷ് അക്ഷരമാലകൾ വാനത്ത് അലയടിച്ചുകൊണ്ടിരുന്നു മനസ്സിനതിയായ സന്തോഷം തോന്നി. ഞാൻ സ്റ്റേഷണിലുള്ള വാച്ചിലേക്കു നോക്കി കൃത്യം പന്ത്രണ്ട് മണി. ഡെൽഹി നഗരം പുതുവർഷത്തെ സ്വാഗതം ചെയ്യുകയായിരുന്നു.