പ്രണയഗാഥ – ഭാഗം 1 (Pranayagatha - Bhagam 1)

This story is part of the പ്രണയഗാഥ കമ്പി നോവൽ series

    അന്നു വൈകുന്നേരവും ഞാനെന്‍റെ സുഹൃത്തിനെ കൊണ്ട് വിടാന്‍ ടൗണിലെ ബസ്റ്റാഡിലെത്തി. ഈ കൊണ്ട് വിടലിന് പിന്നില്‍ മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു. മറ്റൊന്നുമല്ല ഇതേ ബസ് സ്റ്റാന്‍ഡില്‍ തന്നെ കുറേ ദിവസങ്ങളായി ഞാന്‍ കാണുന്ന ഒരു പെണ്‍കുട്ടിയുണ്ട്.

    ഞാന്‍ നോക്കുന്നുണ്ട് എന്ന് അവള്‍ക്കും കൂട്ടുകാരികള്‍ക്കും അറിയാം. നോട്ടവും ചിരിയും തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങള്‍ ആയിരുന്നു എങ്കിലും ഇഷ്ടം തുറന്ന് പറയാന്‍ എനിക്ക് പേടി ആയിരുന്നു.

    അവസാനം ഒരു ദിവസം ഞാനെന്‍റെ ഇഷ്ടം അവളോട് തുറന്ന് പറഞ്ഞു.

    “എനിക്ക് കുട്ടിയെ ഒരുപാട് ഇഷ്ടമാണ്. കുട്ടിക്കും എന്നെ ഇഷ്ടമാണെങ്കില്‍ ഈ നമ്പറിൽ രാത്രി 9 മണിക്ക് ഒരു മിസ്കോള്‍ തരണം.”

    ഒരു വെള്ള പേപ്പറില്‍ കരുതി വെച്ച നമ്പറും കൊടുത്തു.

    അന്ന് രാത്രിയില്‍ ഒരു മിസ് കോളിനായി കാത്തിരുന്നു. കൃത്യസമയത്ത് തന്നെ മിസ്കോള്‍ എത്തി! അപ്പോള്‍ തന്നെ ഞാന്‍ അവള്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്തി. അങ്ങനെ ഞങ്ങളുടെ പ്രണയം ആരംഭിക്കുകയായിരുന്നു.

    കാര്‍ത്തിക, ഫൈനലിയര്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനി. 20 വയസ്സ് പ്രായം. വെളുത്ത് അത്ര മെലിഞ്ഞിട്ടില്ലാത്ത വടിവൊത്ത ശരീരം. ഫോണ്‍ വിളികളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് ഞങ്ങളുടെ പ്രണയം മുന്‍പോട്ട് പോയിരുന്നത്.

    കൂടികാഴ്ചകള്‍ പതിവുപോലെ ബസ് സ്റ്റോപ്പില്‍ വെച്ച് മാത്രം.

    ഞങ്ങളുടെ ഫോണ്‍ സല്ലാപത്തിനായി ദിവസവും കുറച്ച് സമയം മാറ്റി വെച്ചിരുന്നു.

    ഈ സല്ലാപത്തിനിടയിലും അവളില്‍ ഒളിപ്പിച്ച് വച്ച വശ്യസൗന്ദര്യത്തിന്‍റെ നിഗൂഢതയെ അറിയാന്‍ ശ്രമിച്ചിരുന്നു എങ്കിലും എന്‍റെ കുസൃതിയായ് അത്തരത്തിലുള്ള സംഭാഷണത്തില്‍ നിന്നും അവള്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞ് മാറി.

    അങ്ങനെ ഒരു ദിവസം അവളെനിക്ക് ഫോണ്‍ ചെയ്തത് മറ്റൊരു നമ്പറിൽ നിന്നുമായിരുന്നു.

    “ഹലോ, നന്ദേട്ടാ, ഞാന്‍ കാര്‍ത്തിയാണ്. എന്‍റെ ഫോണ്‍ കേടായി. ഇത് എന്‍റെ കൂട്ടുകാരി ജസ്നയുടെ നമ്പറാണ്. എന്‍റെ ഫോണ്‍ ശരിയാകും വരെ ഈ നമ്പറിൽ വിളിച്ചോളൂ.”

    അങ്ങനെ ഞങ്ങള്‍ പതിവു സല്ലാപങ്ങള്‍ തുടര്‍ന്നു. ദിവസങ്ങള്‍ കടന്നു പോയി. ഫോണ്‍ സംഭാഷണങ്ങളുടെ ദൈര്‍ഘ്യം കുറഞ്ഞ് കുറഞ്ഞ് വന്നു.

    ബസ് സ്റ്റാന്‍ഡില്‍ അവളെ കാണാനില്ല, കൂട്ടുകാരികളോട് അന്വേഷിച്ചപ്പോള്‍ സുഖമില്ല എന്ന് അറിയാന്‍ കഴിഞ്ഞു.

    ഞാന്‍ നിരന്തരമായി അവളെ ഫോണില്‍ ബന്ധപെടാന്‍ ശ്രമിച്ചു, ഫലം കണ്ടില്ല. ഒരു ദിവസം അവളുടെ ഫോണ്‍ വന്നു/

    “എന്‍റെ കല്ല്യാണമുറപ്പിച്ചു. ഇനി എന്നെ വിളിക്കരുത്. എനിക്ക് വേണ്ടി കാത്തിരിക്കണ്ട.”

    ഇത്രയും പറഞ്ഞവള്‍ ഫോണ്‍ കട്ട് ചെയ്തു.

    തകര്‍ന്ന് പോയ വാക്കുകള്‍. എന്‍റെ പ്രണയം അവിടെ അവസാനിച്ചു എന്ന് എനിക്ക് മനസ്സിലായി. അപ്രതീഷിതമായ ആ സംഭവത്തില്‍ ഞാനാകെ തകര്‍ന്നു.

    ആഴ്ചകള്‍ പിന്നിട്ടു. ഒരു ദിവസം എനിക്ക് വീണ്ടും ഒരു ഫോണ്‍ കോള്‍ വന്നു. കാര്‍ത്തിക എന്ന് തന്നെ സേവ് ചെയ്ത നമ്പറിൽ നിന്നും അവളുടെ കൂട്ടുകാരി ജെസ്ന ആയിരുന്നു വിളിച്ചത്.

    “ഹലോ ചേട്ടാ. ഞാന്‍ ജെസ്നയാണ്, കാര്‍ത്തികയുടെ ഫ്രണ്ട്. ഇന്ന് അവളുടെ എന്‍ഗേജ്മെന്‍റ് ആയിരുന്നു. അവള്‍ പഠിത്തമൊക്കെ നിര്‍ത്തി. ചേട്ടനോട് ഒന്ന് പറയണം എന്ന് തോന്നി.”

    ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.

    “വിളിച്ചത് ബുദ്ധിമുട്ടായി, അല്ലേ?”

    “ഹേയ് ഇല്ല.”

    “ചേട്ടന്‍ വെറുതേ ഡെസ്പാവരുത്, ചേട്ടന് അവളെക്കാള്‍ നല്ലൊരു പെണ്ണിനെ കിട്ടും.”

    ഞാന്‍ മൂളി കേട്ടു.

    “എന്നാല്‍ ശരി ചേട്ടാ”, ഇത്രയും പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്തു.

    പിറ്റേന്ന് പുലര്‍ച്ചെ വാട്ട്സ്ആപ്പില്‍ ജെസ്നയുടെ ഒരു ഫോര്‍വേഡ് മെസേജ് കൂടി വന്നു. ഒരു ശുഭദിന സന്ദേശം.

    ഇവള്‍ ആള് കൊള്ളാലോ എന്ന ചിന്തയോടെ ഞാനുമയച്ചു തിരിച്ച് ഒരുശുഭദിനം.

    ശുഭദിനവും ശുഭരാത്രികളും സന്ദേശങ്ങളായി കൂട്ടത്തില്‍ ചെറീയ ചാറ്റിങ്ങുകളിലൂടെയും ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. കൂടിക്കാഴ്ചകളില്ലായിരുന്നു എങ്കില്‍ കൂടി ഫോണ്‍വിളിയിലൂടെയും വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും സൗഹൃദം കൊഴുത്തു.

    “ചേട്ടന്‍ എപ്പോഴും നിരാശാ കാമുകനായി നടക്കാനാണോ പ്ലാന്‍?”

    “അതെന്താ അങ്ങനെ ചോദിച്ചത്?”

    “ആരെയെങ്കിലും പ്രേമിച്ച് കൂടേ?”

    “അതിന് പറ്റിയ ഒരാളെ കിട്ടണ്ടേ?”

    “എങ്കില്‍ ചേട്ടന് എന്നെ പ്രേമിച്ച് കൂടേ?”

    “അതിന് നമ്മള്‍ തമ്മില്‍ പരസ്പരം കണ്ടിട്ട് കൂടി ഇല്ല. പിന്നെ എങ്ങനെ?”

    “എങ്കില്‍ ചേട്ടന്‍ നാളെ ബസ്റ്റാഡിന് അടുത്തുള്ള കോഫി ഹൗസില്‍ വരുമോ? പരസ്പരം കാണാം, ഒരോ കോഫി കുടിച്ച് പിരിയാം.”

    ഞാന്‍ മൂളി സമ്മതിച്ചു. ഈ സംഭാഷണം ഞങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

    അടുത്ത ദിവസം ഞാന്‍ ജെസ്നയെ കാണാന്‍ തീരുമാനിച്ചു. അവള്‍ ആവശ്യപ്പെട്ടത് പോലെ ബസ്റ്റാഡിന് അടുത്തുള്ള കോഫീ ഹൗസില്‍ ഞാന്‍ ചെന്നു.

    ജെസ്നയും രണ്ട് കൂട്ടുകാരികളും നേരത്തേ തന്നെ ഒരു ടേബിളില്‍ ഇടം പിടിച്ചിരുന്നു. ഫോണിലൂടെ സംസാരിച്ച് ഞാനവരുടെ അടുത്തെത്തി.

    “ഹലോ. ഞാനാ. ജെസ്ന”, അവള്‍ എനിക്ക് ഹസ്തദാനം നല്‍കി.

    ശരിക്കും യൗവനം പൂത്തുലയുന്ന വ്യക്തിത്വമായിരുന്നു ജെസ്ന. വട്ടമുഖം എപ്പോഴും പുഞ്ചിരി. ആരോടും സൗഹ്യദഭാവത്തിലുള്ള സംസാരം.

    അവളുടെ വശ്യതയെ അവളുടെ പെരുമാറ്റം കൊണ്ട് മറച്ച് കളയും. എന്നിരുന്നാലും അവളുടെ യൂണിഫോം ഷര്‍ട്ടില്‍ നിറഞ്ഞ് നില്‍ക്കുന്ന മാറിടങ്ങളെ ഒരണുവിടയെങ്കിലും ശ്രദ്ധിക്കാതെ ഇരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

    ആദ്യ സന്ദര്‍ശനത്തില്‍ ചെറിയചെറിയ കുശലന്വോഷണത്തിന് ശേഷം ഞങ്ങള്‍ വേഗം യാത്ര പറഞ്ഞ് പിരിഞ്ഞു.

    അന്ന് വൈകിട്ട് അവളുടെ വാട്ട്സ്ആപ്പ് സന്ദേശമെത്തി.

    “എന്തൊരു ജാടയായിരുന്നു..”

    “എനിക്കോ?”

    “പിന്നല്ലാതെ, പെട്ടെന്ന് വന്നു, പോയി.”

    “അത്. നിങ്ങള്‍ യൂണിഫോമിലായത് കൊണ്ടാണ് ഞാന്‍..”

    “അത് എനിക്കും തോന്നി, ഈ യൂണിഫോം ഭയങ്കര ബോറാണ്. ചുരിദാറോ സാരിയോ മറ്റോ ആണെങ്കില്‍ ആരും ശ്രദ്ധിക്കില്ല.”

    “ജെസ്ന സാരിയുടുക്കുമോ?”

    അതിന് മറുപടിയായി അവള്‍ എനിക്ക് ഒരുഫോട്ടോ അയച്ച് തന്നു. അവള്‍ എനിക്ക് തരുന്ന ആദ്യത്തെ ഫോട്ടോ.

    മെറൂണ്‍ കളര്‍ സാരിയില്‍ കാര്‍ന്ന് തിന്നുന്ന സൗന്ദര്യവുമായി ഒരു കിടിലന്‍ ഫോട്ടോ. അത് ഒരു പ്രണയത്തിന്‍റെ തുടക്കമായിരുന്നു.

    സന്ദേശങ്ങളില്‍ ലൗ സിമ്പലുകളായി അത് ചുബനങ്ങളായി. വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ പ്രണയം പതിയെ ഇഴഞ്ഞ് നീങ്ങി.

    ഒരുദിവസം ഞാന്‍ അവളോട് എന്‍റെ കൂടെ സിനിമയ്ക്ക് വരാമോ എന്ന് ചോദിച്ചു. സന്തോഷത്തോടെ അവള്‍ അതിന് സമ്മതിച്ചു.

    ഞങ്ങള്‍ അന്ന് സിനിമയ്ക്ക് പോയി. അന്ന് അവളെ ചുരിദാര്‍ ധരിച്ച് ആദ്യമായി കാണുകയായിരുന്നു. എന്നിലെ വികാരം ഞാന്‍ പാടുപ്പെട്ട് നിയന്ത്രിച്ചു.

    ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തിരുന്ന് സിനിമ മുഴുവന്‍ കണ്ടിറങ്ങി.

    അന്ന് രാത്രിയിലുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഞങ്ങളിലെ പ്രണയ വികാരങ്ങള്‍ക്ക് പുതിയ താളമാവുകയായിരുന്നു.

    “ഞാന്‍ കരുതിയത് ഇന്ന് തീയേറ്ററില്‍ നന്ദേട്ടന്‍റെ കൈപിടിച്ച് കെട്ടി വെക്കേണ്ടി വരും എന്നാണ്.”

    “കെട്ടി വെക്കേണ്ടി വരും എന്ന് എനിക്കും തോന്നി. കണ്‍ട്രോള് ചെയ്യാന്‍ അത്രക്ക് ബുദ്ധിമുട്ടി.”

    “അപ്പോള്‍ ദുരുദ്ദേശവുമുണ്ട് മനസ്സില്‍, അല്ലേ?”

    “തന്നെ പോലെ ഒരു സുന്ദരികുട്ടി അടുത്തിരിക്കുമ്പോള്‍ ഒന്ന് തൊടണം എന്ന് തോന്നി ഇല്ലെങ്കില്‍ എന്തെങ്കിലും വൈകല്യം ഉണ്ടായിരിക്കണം.”

    അവള്‍ ഉറക്കെ ചിരിച്ചു ആ ചിരി എനിക്ക് ധൈര്യമേകി.

    “ഒരു കാര്യം ചോദിച്ചാല്‍ ദേഷ്യപ്പെടുമോ ജെസ്ന?”

    “എന്താ?”

    “യൂണിഫോമില്‍ കാണുമ്പോള്‍ നല്ല വലിപ്പം തോന്നുന്നുണ്ട്, ശരിക്കും അത്രയുമുണ്ടോ?”

    “എന്ത്?”

    “ജെസ്നയുടെ മാറിടങ്ങള്‍.”

    “നന്ദേട്ടന്‍ എന്നെ ഒരു പ്രാവശ്യമല്ലേ യൂണിഫോമില്‍ കണ്ടിട്ടുള്ളൂ. അതിനിടെ അവിടെയൊക്കെ നോക്കിയോ?”

    “നോക്കി പോകും ജെസ്ന..”

    “അത്രവലിപ്പമൊന്നുമില്ല. ഞാന്‍ ഈ അടുത്തിടെയാണ് മുപ്പത്തിനാലിലേക്ക് മാറുന്നത്. പാഡഡ് ബ്രാ ധരിക്കാറുണ്ട് ഇടക്ക്, അതായിരിക്കും അങ്ങനെ തോന്നിയത്. പിന്നെ ഇരുപതി ഒന്ന് വയസ്സായില്ലേ..”

    “വല്ല്യ പെണ്ണായി, അല്ലേ?”

    അവള്‍ ചിരിച്ചു.

    “ജെസ്ന ടീ-ഷര്‍ട്ട് ധരിക്കാറുണ്ടോ?”

    “വീട്ടില്‍ ഇടാറുണ്ട്. എന്താ?”

    “ടീ-ഷര്‍ട്ടില്‍ മാറിടങ്ങള്‍ കാണാന്‍ നല്ല ഭംഗിയായിരിക്കും.”

    അവള്‍ മൂളിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

    പക്ഷേ അടുത്ത ദിവസം രാവിലെ എനിക്ക് വാട്ട്സ്ആപ്പ് ശുഭദിന സന്ദേശത്തോടൊപ്പം രണ്ട് ഫോട്ടോ കൂടി അവള്‍ അയച്ചു. ഇളം നീല നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന രണ്ട് സെന്‍ഫി. കരുതിയത് പോലെ തന്നെ മാറിടങ്ങള്‍ അവയുടെ സൗന്ദര്യം വിളിച്ചറിയിക്കും പോലെ.

    ആ ഫോട്ടോ ആര് കണ്ടാലും ആദ്യം ശ്രദ്ധിക്കുക ആ മാറിടങ്ങളിലേക്ക് ആരിക്കും. അത്രക്ക് ഭംഗി ആയിരുന്നു അവയ്ക്ക്.

    പെട്ടെന്ന് ഒരു വീഡിയോകോള്‍ ചെയ്യാന്‍ തോന്നിയെങ്കിലും ആ ഒരു ശീലം വേണ്ട എന്ന് മനസ്സിലുറപ്പിച്ചത് കൊണ്ട് സ്വയം നിയന്ത്രിച്ച് അവള്‍ക്ക് ഫോണ്‍ ചെയ്തു.

    “ഹലോ ജെസ്ന. താങ്ക്യൂ സോമച്ച്. എന്ത് ഭംഗിയാ തന്നെ അങ്ങനെ കാണാന്‍, കൊതി വന്നു..”

    നന്ദേട്ടന് കാണാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞത് കൊണ്ടല്ലേ തന്നത്. അതിനെന്താ നന്ദി?”

    “പെട്ടെന്ന് പറഞ്ഞ് പോയതാ. ഒരു സംശയം, ആ ടീഷര്‍ട്ടിന്‍റെ അടിയില്‍ വല്ലതും ഇട്ടിട്ടുണ്ടോ?”

    ”ഉണ്ട്‌, എന്താ അത് ഇല്ലാത്ത ഫോട്ടോ വേണോ?”

    “വേണ്ട., കാണാന്‍ ആഗ്രഹം ഇല്ലാത്ത കൊണ്ടല്ല. എന്‍റെ കൈയ്യില്‍ നിന്നും അറിയാതെ ആ ഫോട്ടോ എങ്ങാനും മിസ്സ് ആയാല്‍. ചിന്തിക്കാന്‍ കൂടി വയ്യ. അതുകൊണ്ട് അത് വേണ്ട.”

    “എന്‍റെ കാര്യത്തില്‍ എന്നെക്കാള്‍ കരുതലാണ് നന്ദേട്ടന്. എനിക്ക് നേരിട്ട് സംസാരിക്കാന്‍ അതിയായ ആഗ്രഹമുണ്ട്.”

    “ശരി സമയം പോലെ ഞാന്‍ വരാം ജെസ്ന.”

    ഈ ആവശ്യം പിന്നീട് പലപ്പോഴായ് അവള്‍ പറയാറുണ്ടായിരുന്നു എങ്കിലും പലകാരണങ്ങളാല്‍ നേരില്‍ കാണാന്‍ കഴിയാതെ പോയി.

    ഫോണിലൂടെയുള്ള വികാര സല്ലാപങ്ങള്‍ ദിവസവും മൂര്‍ശ്ചിച്ച് കൊണ്ടിരുന്നു നേരിട്ട് കാണാന്‍ കഴിയാത്തതിലുള്ള പരാതിയും.

    അങ്ങനെ ഒരു ദിവസം പതിവുപോലെ അവളുടെ പരാതി വന്നു.

    “ഞാനെത്ര ദിവസമായി പറയുന്നു, കുറച്ച് നേരമെങ്കിലും ഒന്ന് നേരിട്ട് സംസാരിക്കാന്‍. ഒന്ന് വന്നൂടെ ആ കോഫീഹൗസിലോ. ബസ് സ്റ്റാഡിലോ. എത്ര പ്രാവശ്യം പറഞ്ഞു. ഇത് ലാസ്റ്റാണ് ഇനി ഞാന്‍ പറയില്ല.”

    ”ആഗ്രഹം ഇല്ലാത്ത കൊണ്ടല്ലല്ലോ ജെസ്ന. അഥവാ അവിടെ വന്നാലും അഞ്ചോ പത്തോ മിനിട്ട് കഴിഞ്ഞ് പോരുമ്പോള്‍ അതിലും വിഷമമാവും.”

    “അഞ്ചോ പത്തോ മിനിട്ട് അല്ലാതെ കൂടുതല്‍ നേരം കാണാന്‍ ഒരു സഹചര്യമുണ്ട്.”

    “എന്താ ജെസ്നാ? എന്ത് സാഹചര്യം?”

    “നന്ദേട്ടന്‍ വരും എന്ന് ഉറപ്പ് തന്നാല്‍ പറയാം.”

    “കാരൃം എന്താണെന്ന് പറ..”

    “നന്ദേട്ടാ എന്‍റെ ഫ്രണ്ട് രാധികയുടെ കല്ല്യാണമാണ് അടുത്താഴ്ച. ചേട്ടനും കൂടി എന്‍റെ കൂടെ വന്നാല്‍ നമ്മുക്ക് തലേദിവസം തന്നെപോകാം.

    അന്ന് വൈകുന്നേരവും പിറ്റേന്ന് കല്ല്യാണം കഴിഞ്ഞ് തിരിച്ച് പോരും വരെ നമ്മുക്ക് സംസാരിക്കാം. ഒന്നുമില്ലെങ്കില്‍ പരസ്പരം കാണുകയെങ്കിലും ചെയ്യാം.”

    “അതിന് അവിടേക്ക് കഷ്ടിച്ച് രണ്ട് രണ്ടര മണിക്കൂര്‍ യാത്ര അല്ലേയുള്ളൂ. അതിനെന്താ തലേദിവസമേ പോകുന്നത്.”

    “പ്ലീസ് നന്ദേട്ടാ.”

    “ശരി, ഞാന്‍ വരാം ജെസ്ന.”

    അങ്ങനെ രാധികയുടെ കല്ല്യാണ ദിവസത്തിന് തലേദിവസം തന്നെ ഞാനും ജെസ്നയും രാധികയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

    ടൗണിലെ ബസ്റ്റാന്‍ഡില്‍ ജെസ്ന എനിക്കായി കാത്തു നിന്നു. പത്തുമണിയോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചെങ്കിലും രണ്ട് ബസ് യാത്ര, ഇടക്ക് ഭക്ഷണവും കഴിഞ്ഞ് രാധികയുടെ വീട്ടില്‍ എത്തിയപ്പോഴേക്കും രണ്ട് മണി ആയിരുന്നു.

    “രാധികയുടെ അമ്മയും അച്ഛനും ഒക്കെ ഭയങ്കര സ്ട്രിക്റ്റാണ്. തമ്മില്‍ സംസാരവും നോട്ടവും ഒക്കെ സൂക്ഷിച്ച് വെണം.

    നമ്മള്‍ ലൗവേഴ്സ് ആണെന്ന് തത്കാലം പുറത്ത് ആരോടും പറയരുത്. ബാക്കി രാധിക മാനേജ് ചെയ്തോളും”, വീട്ടിലേക്ക് കയറും മുന്‍പ് തന്നെ ജെസ്ന മുന്നറിയിപ്പ് നല്‍കി.

    നേരിയ നെഞ്ചിടിപ്പോടെ. ഞങ്ങള്‍ വീടിനുള്ളിലേക്ക് കയറി. വലീയ ഒരു വീട്, ഗ്രാമപ്രദേശത്ത് ഇങ്ങനെ ഒരുവീട് വെക്കണം എങ്കില്‍ രാധികയുടെ അച്ഛന്‍ സാമാന്യം സൗണ്ട് പാര്‍ട്ടി ആരിക്കണം എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.

    രാധിക വന്ന് ഞങ്ങളെ സ്വാഗതം ചെയ്തു. നേരേ ഹാളിലേക്ക് കൊണ്ടുപോയി അവളുടെ അമ്മയ്ക്ക് ഞങ്ങളെ പരിചയപ്പെടുത്തി.

    “അമ്മേ. ജെസ്ന, ഇത് അവളുടെ ചേട്ടന്‍.”

    ഞാനാകെ ചൂളി.

    “മോളേ ഞാന്‍ ഫോട്ടോയില്‍ കണ്ടിട്ടുണ്ട്‌. വന്നതില്‍ വലീയ സന്തോഷം. ഇന്ന് തങ്ങാന്‍ ആങ്ങളയ്ക്കും പെങ്ങള്‍ക്കും കൂടി ഒരു റും മതിയാകുമോ.”

    എന്‍റെ നെഞ്ചില്‍ ഒരു ഷോക്കുണ്ടായി ഞാന്‍ അമ്പരന്ന് നിന്ന സമയത്ത് തന്നെ ജെസ്ന തലകുലുക്കി സമ്മതിച്ചു. രാധിക വാപൊത്തി ഊറി ചിരിച്ചു.

    “ഇവര്‍ക്കിപ്പോ ഏത് മുറിയാ കൊടുക്കുകാ. എല്ലായിടത്തും ആളാണ്.”

    “ഇവര്‍ക്ക് നമ്മുടെ കിഴക്കേ മുറി കൊടുക്കാം അമ്മേ.”

    “ആദ്യം നീ അവരെ വിളിച്ച് കൊണ്ട് പോയി കാണിക്ക്.”

    “വാ. ജെസ്ന. നിങ്ങളെ ആദ്യം ഞാനെന്‍റെ മുറി കാണിക്കാം.”

    രാധികയുടെ മുറിയില്‍ ചെന്ന പാടെ അവള്‍ മുറിയുടെ വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടു.

    “ദേ. കിഴക്കേ മുറി എന്ന് പറഞ്ഞത് ഒരു മുറിയല്ല. ഒരു വീടാണ്. ഈ വീടിന്‍റെ നേരേമുന്‍പില്‍ കാണുന്ന വീട്.

    വല്ല്യച്ചന്‍ വെച്ച വീടാണ് അല്പം പഴഞ്ചനാണെങ്കിലും സുഖമായിട്ട് നിങ്ങള്‍ക്ക് അവിടെ സ്റ്റേ ചെയ്യാം. കാരണം നിങ്ങള്‍ സംസാരിക്കുന്നത് ഇവിടെ ആര് കേട്ടാലും കുഴപ്പമാണ്.

    അവിടെയാകുമ്പോള്‍ ഇന്ന് രാത്രി എങ്കിലും നിങ്ങള്‍ക്ക് സംസാരിച്ചിരിക്കാം. പിന്നെ രണ്ട് പേരും കൂടി അബദ്ധമൊന്നും കാണിക്കരുത്.”

    നേരേ മുന്‍പില്‍ എന്ന് പറഞ്ഞിരുന്നു എങ്കിലും ഈ രണ്ട് വീടുകള്‍ തമ്മില്‍ കുറഞ്ഞത് മുന്നൂറ് മീറ്ററെങ്കിലും ഭൂരം ഉണ്ടായിരുന്നു.

    രാധികയുടെ വീടിന് ചേര്‍ന്നാണ് റോഡ് ആ റോഡില്‍ നിന്ന് തന്നെ എതിര്‍ദിശയിലേക്ക് ഒരു ഒറ്റവരിപാത. ആ ഒറ്റ വരി പാതതീരുന്ന വയലരികിലാണ് കിഴക്കേമുറി എന്ന വീട്. മുറ്റത്ത് ഒരു കുഞ്ഞ് കിണര്‍, ഒരു കുഞ്ഞു വരാന്ത ഒരടുക്കള, ഒരു ബെഡ് റും വീടിന് പുറകിലായ് ടൊയ്ലറ്റ്. ഇതായിരുന്നു കിഴക്കേ മുറി.

    കുറേനാള്‍ ആരും ഇല്ലാതെ അടഞ്ഞ് കിടന്ന കിഴക്കേ മുറി കല്ല്യാണം പ്രമാണിച്ച് വ്യത്തിയാക്കിയതാണ്. രാധികയുടെ വീട്ടില്‍ നിന്നും കിഴക്കേ മുറിയിലേക്ക് ആദ്യം ഞാന്‍ പോയി ബാഗ് വെച്ചിട്ട് വന്നതിന് ശേഷം രാധികയും ജെസ്നയും കൂടി പോയി.

    ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ രാധികയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇങ്ങനെ ഒരു നീക്കം.

    രാത്രി പത്ത്മണിവരെ കല്ല്യാണ വീട്ടിലെ വിവിധ ചടങ്ങുകളുടെ ഭാഗമായി എല്ലാവരും നല്ലതിരക്കിലായിരുന്നു. അതിന് ശേഷം എന്നെയും ജെസ്നയും കിഴക്കേമുറിയിലെത്തിക്കാന്‍ രാധികയുടെ ചെറിയമ്മാവനെ പറഞ്ഞേല്‍പ്പിച്ചു. ഞങ്ങള്‍ റോഡിന് മറുവശത്തെത്തി.

    “ആള്‍താമസം ഇല്ലാതെ കിടന്ന വീടല്ലേ വല്ല ഇഴജെന്തുക്കളും കണ്ടാലോ എന്ന് കരുതിയാണ് പെങ്ങള് എന്നോട് കൊണ്ട് വിടാന്‍ പറഞ്ഞത്.”

    ഇത് കേട്ട ജെസ്നയ്ക്ക് ചെറീയ ഒരു പേടി തോന്നി.

    “എങ്കില്‍ അങ്കിള്‍ മുന്‍പില്‍ നടന്നോളൂ.”

    അങ്ങനെ ഏറ്റവും മുന്‍പില്‍ രാധികയുടെ ചെറിയമ്മാവന്‍ തൊട്ട് പുറകില്‍ ജെസ്ന ഏറ്റവും പുറകില്‍ ഞാന്‍. ആ വരമ്പിലൂടെ പതീയെ നടന്നു.

    മുന്‍പേ പോയ അങ്കിളിന്‍റെ കൈയ്യിലാണ് ടോര്‍ച്ച്. അത്കൊണ്ട് ഞാനെന്‍റെ മൊബൈലിന്‍റെ ഫ്ലാഷ് ലൈറ്റ് കൂടി തെളിയിച്ചു. ആ നടപ്പില്‍ ജെസ്നയുടെ ചുരിദാറിന്‍റെ ടോപ്പ് ഒരു സൈഡിലേക്ക് പാറി പറക്കുന്നു.

    അവളുടെ നീലനിറത്തിലുള്ള ലെഗിന്‍സില്‍ അവളുടെ പിന്നഴക് ആ ഫ്ലാഷ് വെട്ടത്തില്‍ കാണാന്‍ പ്രത്യേക അനുഭൂതി.

    ഒരോ ചുവടിലും നിതംബങ്ങള്‍ തുള്ളി കള്ളിക്കുന്നു. ഒതുങ്ങിയ അരക്കെട്ടില്‍ നിന്നും വിരിഞ്ഞ് നില്‍ക്കുന്ന നിതംബങ്ങളെ. ഇതിലും നന്നായി ആസ്വദിക്കാന്‍ കഴിയില്ല. ഒരു പൊന്‍വീണ..

    അങ്കിള്‍ കിഴക്കേമുറിയുടെ അകത്തേയും പുറത്തേയും ലൈറ്റുകള്‍ തെളിയിച്ചു.

    “ടാങ്കില്‍ രാവിലെ വെള്ളം അടിച്ചാല്‍ മതി. ദേ. ഇതാണ് സ്വിച്ച്., രാത്രി സമയത്ത് മുറ്റത്തേക്ക് ഇറങ്ങണ്ട. അഥവാ ഇറങ്ങിയാലും ലൈറ്റ് ഇട്ടേ ഇറങ്ങാവൂ. അപ്പോള്‍ ശരി ഞാന്‍ പോണു.”

    അങ്കിള്‍ വരമ്പത്തൂടെ തിരിച്ച് നടന്നു. കല്ല്യാണ വീട്ടില്‍ മാത്രം വെട്ടം, ചുറ്റും ഇരുട്ട്. പത്ത് മിനിട്ട് കൂടി ഞാനാ വരാന്തയില്‍ തന്നെ നിന്നു.

    ഇനി ഈ രാത്രി മുഴുവന്‍ ഞാനും ജെസ്നയും മാത്രം ഒരു മുറിയില്‍. അല്പം മുന്‍പ് കണ്ട കാഴ്ച. മനസ്സിലേക്ക് വികാരങ്ങള്‍ ആര്‍ത്തിരമ്പി.

    ഞാന്‍ കിഴക്കെ മുറിയുടെ വാതില്‍ തുറന്ന് അകത്തേക്ക് കയറി വാതിലടച്ചു. കാലിയായ അടുക്കളയുടെ സൈഡിലുള്ള സിങ്കിന്‍റെ ഭാഗത്ത് നിന്നും.

    വെള്ളം വീഴുന്ന ശബ്ദ്ദം കേട്ടു. അവള്‍ മുഖം കഴുകുക ആയിരിക്കും. ഞാനാ പഴഞ്ചന്‍ ഡബിള്‍ കോട്ട് കട്ടിലില്‍ ഇരുന്നു.

    ജെസ്ന റൂമിലേക്ക് കയറി വന്നു. മുഖം കഴുകി വെള്ളത്തുള്ളികള്‍ മുഖത്തും നെറ്റിത്തടത്തിലേക്ക് വീണു കിടക്കുന്ന മുടിയിലും.

    അന്ന് ഒരിക്കല്‍ അയച്ചു തന്ന ഫോട്ടോയിലെ അതേ ഇളം നീല ടീഷര്‍ട്ട് പാദം വരെ ഇറക്കമുള്ള കറുത്ത മിഡി. ഇത്ര വേഗം ഇവള്‍ ഡ്രസ്സ് മാറിയോ.

    ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. ഇത് വരെ കണ്ടിട്ടില്ലാത്ത നാണവും ആഗ്രഹിച്ചതെന്തോ കിട്ടിയതിന്‍റെ സന്തോഷവും ആ മുഖത്ത്. ഞാനവളുടെ കൈയ്യില്‍ പിടിച്ച് എന്നോട് ചേര്‍ത്ത് നിര്‍ത്തി.

    ”ജെസ്നാ..”

    അവള്‍ എന്‍റെ കണ്ണുകളിലേക്ക് നോക്കി. ഞാന്‍ നെറ്റിയില്‍ മെല്ലെ ചുണ്ടമര്‍ത്തി. അവള്‍ കണ്ണടച്ചു. രണ്ട് കണ്ണിലും മാറി ചുംബിച്ചു. നനവാര്‍ന്ന അവളുടെ മേല്‍ ചുണ്ടുകളെ ഞാന്‍ എന്‍റെ ചുണ്ടുകള്‍ക്കുള്ളിലാക്കി.

    അവള്‍ കൈകളുയര്‍ത്തി എന്‍റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.

    അങ്ങനെ നില്‍ക്കുമ്പോള്‍ അവളുടെ മാറിടങ്ങള്‍ ആ ടിഷര്‍ട്ടിനുള്ളില്‍ വീര്‍പ്പുമുട്ടുകയായിരുന്നു. ചുണ്ടുകള്‍ നുകര്‍ന്ന് നുകര്‍ന്ന് എന്‍റെ കൈകള്‍ അവളുടെ ഇടുപ്പിലൂടെ പുറകിലേക്ക് തെന്നി നീങ്ങി.

    അവളുടെ ഉയര്‍ന്ന നിതംബതടങ്ങളില്‍. കൈ വിരലുകള്‍ വിരിഞ്ഞു.

    “പോ..”

    പെട്ടെന്ന് വന്ന നാണം കൊണ്ട് അവളെന്നെ തള്ളി നീക്കി.

    “പ്ലീസ്. ജെസ്നാ..”

    ഞാന്‍ വീണ്ടും അവളുടെ കൈ പിടിച്ച് എന്നോട് ചേര്‍ത്ത് നിര്‍ത്തി. എന്‍റെ കണ്ണുകള്‍ അവളുടെ മാറിടങ്ങളില്‍ തറച്ചു. അത് മനസ്സിലാക്കിയത് പോലെ അവള്‍ കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി.

    ഞാനവളുടെ ടീഷര്‍ട്ട് താഴെ നിന്ന് മെല്ലെ മുകളിലേക്ക് ഉയര്‍ത്തി അവളുടെ പുക്കിള്‍ തടങ്ങള്‍ നഗ്നമായി.

    തൂവെള്ള നിറത്തിലുള്ള ബ്രായില്‍ മുല്ലപ്പൂക്കള്‍ കൊണ്ട് കളിപ്പന്തുണ്ടാക്കി ഒളിപ്പിച്ചത് പോലെ തോന്നി. ടീഷര്‍ട്ട് അവളുടെ ശരീരത്ത് നിന്ന് പൂര്‍ണമായി മാറ്റി.

    ആ ബ്രായിലേക്കും പുക്കിള്‍ ചുഴിയിലേക്കും ആര്‍ത്തിയോടെ ഒരു നിമിഷം ഞാന്‍ നോക്കി നിന്നു. താഴെ ഇരുന്ന് അവളുടെ മിഡി താഴേക്ക് വലിച്ച് നോക്കി. അത് ഇലാസ്റ്റിക് ആയിരുന്നു.

    അവളുടെ മിഡിയും ഞാന്‍ ഊരി മാറ്റി. ബ്രാ പോലെ തന്നെ തൂ വെള്ള നിറത്തിലുള്ള ഒരു പാന്‍റീസ് ആയിരുന്നു അവള്‍ ധരിച്ചിരുന്നത്.

    അവളെ ഞാന്‍ എന്നോട് ചേര്‍ത്ത് നിര്‍ത്തി. കഴുത്തില്‍ അമര്‍ത്തി ചുംബിച്ചു. അവളെ ചുറ്റി പിടിച്ചു അവളുടെ പുറത്ത് എന്‍റെ കൈകള്‍ ഇഴഞ്ഞ് നടന്നു. കൈകളില്‍ തടഞ്ഞ ബ്രായുടെ ഹുക്ക് ഞാന്‍ ഊരി മാറ്റി. ചുടു നിശ്വാസത്തോടെ ബ്രായുടെ വള്ളികള്‍ കൈകളിലൂടെ ഊര്‍ന്ന് ഊരി മാറ്റി.

    ബ്രാ ഊരി മാറ്റിയപ്പോള്‍ മാറിടങ്ങള്‍ക്ക് മുന്‍പോട്ട് ഒരല്പം തുടിപ്പ് വര്‍ദ്ധിച്ചു. നല്ല റൗണ്ട് ഷേപ്പിലുള്ള മുലകളില്‍ മുന്തിരീ പോലെ മുല ഞെട്ടുകള്‍.

    ഞാന്‍ മൂന്ന് വിരല്‍ കൊണ്ട് അവളുടെ മുലഞെട്ടില്‍ മെല്ലെ പിടിച്ചു. ഒരു നേരിയ ശില്‍ക്കാരം അവളില്‍ നിന്നും ഉയര്‍ന്നു. ഞാനവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകള്‍ ഇറുക്കി അടച്ചിരിക്കുകയാണ്.

    എന്‍റെ കൈകള്‍ നഗ്നമായ അവളുടെ ഇടുപ്പിലൂടെ താഴേക്ക് ഇറങ്ങി അവളുടെ പാന്‍റീസില്‍ രണ്ട് സൈഡിലും പിടിച്ച് മെല്ലെ താഴേക്ക് വലിച്ചു. പാന്‍റീസിന്‍റെ അടിഭാഗവും അവളുടെ അംബുജ ദളങ്ങളും തമ്മില്‍ അകന്നു.

    രോമത്തിന്‍റെ ഒരണു പോലുമീല്ലാത്ത വശ്യതയുടെ താഴ്വാരം ഒരു നിമിഷം ഞാന്‍ നോക്കി കണ്ടു. എന്‍റെ നോട്ടത്തെ ഉള്‍കൊള്ളാന്‍ കഴിയാതെ അവള്‍ ഒരു കൈകൊണ്ട് അവിടം മറച്ചു. ഇപ്പോള്‍ അവള്‍ പുര്‍ണ നഗ്നയാണ്.

    ഞാനവളെ എടുത്ത് ബെഡില്‍ കിടത്തി. “നന്ദേട്ടാ..” എന്ന് അവള്‍ ശബ്ദ്ദമില്ലാതെ പുലമ്പികൊണ്ടിരുന്നു.

    മലര്‍ന്ന് കിടക്കുമ്പോള്‍ അവളുടെ മുലകള്‍ക്ക് ഭംഗി ഇരട്ടിച്ചതായി തോന്നി. അവളുടെ മുലകളിലേക്ക് മുഖം അടുപ്പിച്ച് അവളുടെ ത്രസ്സിക്കുന്ന ഞെട്ടില്‍ നാവ് കൊണ്ട് മെല്ലെ തട്ടി രസിച്ചു.

    അവള്‍ക്ക് രോമാഞ്ചമുണ്ടാകുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. മാറിടങ്ങള്‍ വായിലാക്കി നുകര്‍ന്നു.

    അവളുടെ ചുവന്ന് തുടുത്ത മാറിടങ്ങള്‍ എന്‍റെ ഉമ്മിനീര്‍കൊണ്ട് കൂടുതല്‍ തിളങ്ങി.

    ഞാനവളുടെ താഴ്വാരത്തെ ലക്ഷ്യമാക്കി താഴേക്ക് നീങ്ങി. അവളുടെ കൊഴുത്തുരുണ്ട തുടകള്‍ മെല്ലെ അകത്തി അംബുജ ദളത്തില്‍ ചുണ്ടമര്‍ത്തി.

    “ആ..ആഹഹ്‌..നന്ദേട്ടാ..”

    അതവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നാവ് നീട്ടി അവളുടെ ഭളത്തെ ഉമ്മിനീര്‍ കൊണ്ട് നനച്ചു ചുണ്ടുകള്‍ കൊണ്ട് നുകര്‍ന്നു. ഒപ്പം അവളുടെ മാറിടങ്ങള്‍ വേദനിപ്പിക്കാതെ എന്‍റെ കൈകളില്‍ അമര്‍ത്തി.

    അവളില്‍ വശ്യതയുടെ താളം നിറഞ്ഞു. ശില്‍ക്കാരത്തൊടൊപ്പം അരകെട്ട് മുകളിലേക്ക് ഉയര്‍ത്താനും അവള്‍ ശ്രമിച്ച് കൊണ്ടിരുന്നു.

    അവളുടെ ദളങ്ങളില്‍ തേന്‍ കിനിയുന്നു. എന്നിലെ പൗരുഷം അവളുടെ ദളത്തില്‍ ചേര്‍ത്ത് നിര്‍ത്തി. അവളുടെ കണ്ണുകള്‍ കൂമ്പി അടയുന്നത് ഞാന്‍ കണ്ടു.

    തേന്‍ ധാരാളം കിനിഞ്ഞ് തുടങ്ങിയെങ്കിലും രത്ന കവാടം തുറക്കാന്‍ ഒരുപാട് ക്ഷമിക്കേണ്ടി വന്നു.

    വേലിയിറക്കത്തിന്‍റെ ഒരോ അണുവിടയിലും വശ്യതയുടേയും വേദനയുടെയും സഹനത്തിന്‍റെ ഭാവങ്ങള്‍ അവളുടെ മുഖത്ത് ഞാന്‍ കണ്ടു.

    അങ്ങനെ ഞങ്ങളുടെ അടിവയറുകള്‍ തമ്മില്‍ കൂട്ടിമുട്ടി. എന്‍റെ പൗരുഷാകാരം അവളുടെ ദളങ്ങളില്‍ അപ്രത്യക്ഷമായി. മുല്ലവള്ളി നിലാവിനെ പുണരും പോലെ.

    ഞങ്ങളുടെ കണ്ണുകളില്‍ നീല തിരമാല ഒരു കൊടുംങ്കാറ്റിനെ ക്ഷണിച്ച് വരുത്തി. ആ കൊടുംങ്കാറ്റില്‍ മുന്തിരി വള്ളികള്‍ ആടിയുലഞ്ഞ് തുടങ്ങി.

    അരകെട്ടുകള്‍ താളം കണ്ടെത്തി കഴിഞ്ഞിരുന്നു. അകമ്പടിയായി പ്രണയ ശില്‍ക്കാരങ്ങള്‍.

    അവളുടെ വിരിഞ്ഞ അരക്കെട്ടിനുള്ളില്‍ താളവേഗതയ്ക്കായ് ഞാന്‍ മത്സരിച്ചു.

    യൗവ്വനത്തിന്‍റെ വശ്യസൗന്ദര്യത്തോടെ തുള്ളികളിക്കുന്ന മാറിടങ്ങളുമായി. അവള്‍ എന്നില്‍ നിറഞ്ഞു.

    അവസാനം..

    അവളുടെ ദളങ്ങളെ അഭിഷേകം നടത്തി. അവള്‍ തിരിച്ചും.

    ശരീരമാകെ വിയര്‍പ്പ് കണങ്ങള്‍ ക്രമപ്പെടുത്താന്‍ പാടുപെടുന്ന ശ്വാസ- നിശ്വാസങ്ങള്‍. എന്‍റെ പ്രണയഗാഥയില്‍ മരിച്ചാലും മറക്കാത്ത സുദിനമായി.