പെണ്‍പടയും ഞാനും!! ഭാഗം-9 (PenaPadayum Njanum! Bhagam -9)

അവള്‍ ഒന്നു കുനിഞ്ഞു വളഞ്ഞിട്ടു ചോദിച്ചു.

‘ കെടക്കപ്പായേന്നെഴുന്നേറ്റു കിറുക്കു പറയുകാണോ…?…… എന്തു ചായമാ… ?.’

‘ എടീ… കഴുതക്കൊച്ചേ….

‘ ഓ… അതോ.. അതന്നേരം തന്നേ കഴുകിക്കളഞ്ഞു… അല്ല… അതവിടിരുന്നാലെന്താ…

ചുമ്മാതതല്ലല്ലോ.. പടം വരച്ചിട്ടല്ലേ….?..’

‘ ഒന്നു പതുക്കെ പറ… വല്ലോരും കേക്കും…നീ എന്റെ… കട്ടപൊക ണ്ടകേ അടങ്ങുവൊള്ളൂ അല്ലേ…?..’ ഞാന്‍ അവളുടെ വാ പൊത്തി. അവള്‍ ശബ്ദം കുറച്ചു പറഞ്ഞു.

‘  പേടിച്ചാണോ…?…. ഈ അങ്കിളൊരു പേടിത്തൊണ്ട\ാ…. വെറയ്ക്കണ്ട.. ആ ഭദ്രകാളി കാണാതെ ഒരു വിധത്തില്‍… ഞാനതൊപ്പിച്ചു…. ‘

‘ ആര്.. അഭിയോ…?..’

‘ ങൂം… അന്നേരം ….എന്റെ പാവാടേലോട്ടു നോക്കിയപ്പം ഞാന്‍ ഒന്നു പേടിച്ചാരുന്നു…

കൂടുതലു വല്ലോം ചോദിയ്ക്കുവോന്ന്… ഭയങ്കര കുരുട്ടുബുദ്ധിക്കാരിയാ സാധനം…’

അപ്പോഴേയ്ക്കും എളേമ്മ വാതില്‍ക്കലെത്തി.

‘ എടീ… നീ ഇവിടെ എന്തെടുത്തോണ്ടു നിയ്ക്കുവാടീ… പിന്നെ രാജൂ… ഞങ്ങളു എന്റെ ആങ്ങളേടെ വീട്ടിവരേ ഒന്നു പോകുവാ… രാജു ഇവിടെ കാണുകേലേ… അഭി തനിച്ചാണേ…’

‘ ഞാനെങ്ങും പോകുന്നില്ല… ചേച്ചി കള്ളനേ പേടിച്ചാണോ…പോകുന്നത്… ഇവിടെ ഒരു കള്ളനും വരത്തില്ല… ഞാനൊള്ളടത്തോളം കാലം…’

അവരൊന്നു പരുങ്ങി.

‘ ഹേയ്…അതൊന്നുവല്ല… ഇന്നവധിയല്ലേ… ചേട്ടനേ ക-ിട്ട് കൊറേയായി…’

എന്റെ മനസ്സില്‍ തോന്നി. ‘എന്നാപ്പിന്നെ ആങ്ങളക്കിവിടം വരേ വരാരുന്നല്ലോ’ എന്ന്. പക്ഷേ ചോദിച്ചില്ല.

‘ കലേം പോകുവാണോ.. അവക്കു ട്യൂഷനൊള്ളതാരുന്നു….’

‘ അതേന്നേ… ഈ അമ്മ.. പഠിയ്ക്കാനും സമ്മതിയ്ക്കുകേല…… ‘ കല കിണുങ്ങി.

‘ ഓ.. ഇന്നൊരു ദെവസം ദൂഷിച്ചില്ലേലും കൊഴപ്പമില്ല… അല്ലേലും നീ ഒത്തിരി പഠിയ്ക്കുന്നോളല്ലേ… വാ… ഇപ്പം പോയാ.. ഇരുട്ടുന്നേനു മുമ്പ് തിരിച്ചുവരാം….’

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഞാന്‍ പുസ്തകം തുറന്നു വെച്ചു. അപ്പോള്‍ വാതില്‍ക്കല്‍ അഭിരാമി എത്തി.

‘ പിന്നെയേ… പോലീസു സാറേ….കാപ്പി എടുത്തു വെച്ചിട്ടൊണ്ട്…. ഞാന്‍ തോട്ടിലൊന്നു പോകുവാ… ‘

‘ കുളിയ്ക്കാനാ…?…’ ഞാന്‍ ചോദിച്ചു.

‘ അല്ല… തുണി കഴുകാനാ…’ അവള്‍ പാവാടയില്‍ കയ് തുടച്ചുകൊണ്ടു പറഞ്ഞു.

‘ അല്ലാ… ഉച്ചകഴിഞ്ഞല്ലേ അലക്കുന്നേ…’ എന്റെ മനസ്സിലേ സൂത്രധാരന്‍ ഉണര്‍ന്നു.

‘ ഉച്ച കഴിഞ്ഞ് എനിയ്ക്കൊരിടത്തു പോകാനൊണ്ട്….’

‘ എളേമ്മ.. അഭിയേ എന്നേ ഏപ്പിച്ചേച്ചാ പോയത്…’ ഞാനൊരു തമാശ പറഞ്ഞു.

‘ ഓ.. എനിയ്ക്കിവിടെ പോലീസു കാവലിന്റെ ആവശ്യമൊന്നൂല്ല… അല്ലാ… ഇന്നലെ എന്തോന്നാരുന്നു… എന്റെ ചെവീലോട്ടൊരു ഒരു കെളത്തു വര്‍ത്തമാനം…’

അവള്‍ എളിയ്ക്കു കയ്കുത്തിക്കൊണ്ടു ചോദിച്ചു.

‘ കെളത്തോ…?.. എപ്പം….?…’

‘ ഓ.. പാവം.. ശുദ്ധന്‍… ഒന്നും ഓര്‍ക്കുന്നില്ല… സൊര്‍ണ്ണത്തേക്കാള്‍ വെലയൊെന്ന്…

എനിയ്ക്കീ പുന്നാരൊന്നും പിടിയ്ക്കുകേല കേട്ടോ… ഞാനാളു വേറെയാ…. പറഞ്ഞില്ലാന്നു വേണ്ട….’

‘ ഞാനൊരു സത്യല്ലേ പറഞ്ഞത്… എന്റെ മനസ്സിലൊള്ളതു പറഞ്ഞു പോയി…ക്ഷമിയ്ക്ക്… ഇനി മിണ്ടത്തില്ല…’

‘ ഒന്നാമത് ഈ വീട്ടിലിപ്പം മന:സമാധാനമെന്നു പറേന്നതൊന്നില്ല… അതിനു പൊറകേയാ…

ഓരോരുത്തരുടെ… മൊന വെച്ചൊള്ള വര്‍ത്തമാനം…’ ഹാഫ്‌സാരിയുടെ അറ്റമെടുത്ത് അവള്‍ കവിള്‍ തുടച്ചു.

‘ ഇവിടെ മന:സമാധാനമില്ലെങ്കി….എന്റെ വീട്ടിലോട്ടു പോര്…. ചെറിയ കൂരയാണെങ്കിലും സമാധാനം കിട്ടും…’

ഞാന്‍ ചുമ്മാതെ ഒരു തമാശ പോലെ അങ്ങു പറഞ്ഞു.

‘ നല്ല കൂര…. എന്നിട്ടു വേണം മീന്‍കൊട്ട എടുത്തെന്റെ തലേലോട്ടു വെച്ചു തരാന്‍… പൂതി മനസ്സിലിരിയ്ക്കട്ടെ…..ബാക്കിയൊള്ളോരേ കൂടി ഉളുമ്പു നാറ്റിയ്ക്കാഞ്ഞിട്ട് ഇരിപ്പൊറയ്ക്കുന്നില്ല അല്ലേ…’

അതെനിയ്ക്കൊരടിയായിരുന്നു. ഞാനതു പ്രതീക്ഷിച്ചില്ല. എന്റെ തല താണു. അക്ഷരാര്‍ത്ഥത്തില്‍ എനിയ്ക്കു കരച്ചില്‍ വന്നു. എങ്കിലും ഞാനതു പണിപ്പെട്ടൊതുക്കി. എന്റെ മൗനം കണ്ടപ്പോള്‍ അവള്‍ക്കും ഒരു വിഷമം പോലെ. വിഷമിച്ചു ഞാനൊരു പുഞ്ചിരി വരുത്തി എന്നിട്ടു പറഞ്ഞു.ണ്ട

‘ സോറി… നിങ്ങളൊക്കെ സര്‍ക്കാരുദ്യോഗസ്തരാണെന്നു ഞാന്‍ മറന്നു പോയി കേട്ടോ…. ങാ…

വെറുതേ… രാവിലേ… വടികൊടുത്തടി മേടിച്ചു…. മീന്‍ കച്ചവടക്കാരാണേലും കാശില്ലേലും

മന:സമാധാനം ഒെണ്ടന്നേ പറഞ്ഞൊള്ളു… സോറി….’

എന്റെ ശബ്ദം തണുത്തിരുന്നു.

‘ അയ്യോ….രാജാമണി വെഷമിയ്ക്കണ്ട…. ഒന്നും മനസ്സിവെച്ചു പറഞ്ഞതല്ല… സംസാരിച്ചു വന്നപ്പം…

അങ്ങ്….ങാ…..പോട്ടെ….വന്നു കാപ്പി കുടിയ്ക്ക്…’ അവള്‍ പിന്തിരിഞ്ഞു.

‘ അഭീ… ഒന്നു വെയിറ്റു ചെയ്യാമോ… ഞാനൊന്നു തോട്ടില്‍ മുങ്ങി വരാം… ഞാന്‍ തിരികെ വന്നിട്ട്….പിന്നെ അഭി പൊ…’

‘ ങൂം…?.. ഇന്നെന്താ പതിവില്ലാതെ…തോട്ടിലൊരു മുങ്ങല്…? കെണറ്റുകരെയാരുന്നല്ലോ പ്രിയം…?..’ അവള്‍ മുഖം കോട്ടി ചോദിച്ചു.

‘ രാവിലേ തലയാകെ പെരുക്കുന്നു…ഒന്നു മുങ്ങിക്കുളിച്ചാ… ഒന്നു തണുത്തേനേ… ‘

‘ രാവിലേ വേണ്ടാതീനം പറയുമ്പം ഓര്‍ക്കണം… തല പെരുക്കുമെന്ന്… പോയിക്കുളിച്ചോ…..

എനിയ്ക്ക് അലക്കിയാ മതി….. കുളിയ്ക്കുന്നത് ഞാനിവിടെയാ….’

‘ എന്നാലും….അഭി അവടെ നിന്നലക്കുമ്പം ഞാന്‍ അതേ കടവില്‍…… കുളിയ്ക്കുന്നത് ശരിയല്ലല്ലോ…’ ഞാന്‍ മര്യാദരാമനായി.

‘ ഓ…അത്രേങ്കിലും വിവരോണ്ടല്ലോ… സമാധാനം… എന്നാ വേഗം ഒന്നു നീരാടിയിട്ടു വരുവോ….’

‘ ദാ, ഇപ്പം പോകുവാ…’ ഞാന്‍ തോര്‍ത്തെടുക്കാനായി തിരിഞ്ഞു.

അവള്‍ അകത്തേയ്ക്കു പോയ ഉടനേ ഞാന്‍ ക്യാമറായും നൂല്‍ക്കമ്പിയും പ്ലാസ്റ്റിക്കും ഒക്കെ ഏടുത്തു തോര്‍ത്തില്‍ ഒളിപ്പിച്ചുകൊണ്ട്തോട്ടിലേയ്ക്കു നടന്നു.

കടവിലെത്തിയ ഞാന്‍ ചുറ്റുപാടും ഒന്നു നിരീക്ഷിച്ചു. ആരെങ്കിലും ദൂരെനിന്നും വരുന്നുോണ്ട എന്ന്. പിന്നെ അക്കരെ കടന്നു. കുറ്റിച്ചെടിയുടെ ഇടയ്ക്ക് ക്യാമറ ഫിറ്റുചെയ്തു.

നൂല്‍കമ്പികൊണ്ട്ചെടിയുമായി ഒന്നു ബന്ധിച്ചു. കമ്പുകളും ഇലകളും വളച്ച് ലെന്‍സിന്റെ മുന്‍വശം ഒഴിച്ച് ബാക്കിയെല്ലാം മറച്ചു. അതൊന്നു കടവിനു നേരേ ഫോക്കസു ചെയ്തു വെയ്ക്കാന്‍ കുറേ പാടുപെട്ടു. ആ കല്ലുകളും ചുറ്റുപാടും മാത്രം. പിന്നെ കടവില്‍ വന്ന്

കുറ്റിച്ചെടിയേ ഒന്നു നോക്കി. ഞാന്‍ അതവിടെ സ്ഥാപിച്ച ആളായതുകൊണ്ടുമാത്രം എന്തോ അവിടെയുെണ്ടന്നു മനസ്സിലായി. എന്റെ കഴിവില്‍ എനിയ്ക്കു തന്നേ അഭിമാനം തോന്നി.

പോലീസില്‍ ചേരുമ്പോള്‍ സിഐഡി ആയിട്ടാണെങ്കിലും ഇത്തരം ഗുലുമാലു വേലകള്‍ ഒപ്പിയ്ക്കാന്‍ ഈ പരിപാടി പരിശീലനമാകും.

ഞാന്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ അക്ഷമയായി തുണിക്കെട്ടുമായി അഭിരാമി മുറ്റത്തു തന്നെ നില്‍ക്കുന്നു.

എന്നേ കടന്നു പോകുമ്പോള്‍ അവള്‍ പൊറുപൊറുക്കുന്നതു കേട്ടു.

‘ എന്തെങ്കിലും അത്യാവശ്യനേരത്തു വന്നോളും…. മൊടക്കാനായിട്ട്….’

ഞാനൊന്നും മിണ്ടയില്ല. വെറുതേ എന്തിനൊരു ഉടക്കുണ്ടാക്കണം. അതോ ഇതവള്‍ ഭാവിയ്ക്കുന്നതാണോ. കല പറഞ്ഞത് ഇന്നലെ എന്റെ കമന്റ് അവള്‍ക്കിഷ്ടപ്പെട്ടെന്നാണല്ലൊ.

ഏതായാലും പഴയതിലും കൂടുതല്‍  എന്നോട് അവള്‍ സംസാരിയ്ക്കുന്നുണ്ട്അതു തന്നെ നല്ല കാര്യം, ഉടക്കാണെങ്കിലും. ഒന്നുമില്ലെങ്കിലും കാണാന്‍ കൊള്ളാവുന്ന പെണ്ണിനോട് സൊള്ളാന്‍

ആരാണിഷ്ടപ്പെടാത്തത്.

കുറച്ചു നേരമായിട്ടും അലക്കാന്‍ പോയ അഭിയേക്കാണുന്നില്ല. സമയം ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്നതു പോലെ. അവള്‍ വന്നിട്ടു വേണം കാമറാ പോയി എടുക്കാന്‍ അതു വെയിലുകൊണ്ട്നശിച്ചാല്‍ അതിന്റെ ഒരു വള്ളിപോലും വാങ്ങാന്‍ എനിയ്ക്കു കഴിവില്ല. ഈ

സമയത്ത് ഏതെങ്കിലും ഇര വന്ന് കുളിയ്ക്കുകയാണെങ്കില്‍ അതൊരു ലാഭം ഒരു വെടിയ്ക്ക് രണ്ട് സീനുകള്‍. ഇഷ്ടപ്പെട്ട പെണ്ണിന്റെ അലക്കു സീനും പിന്നെ വേറൊരു കുളിസീന്‍ ഫ്രീയും.

ഇരുപ്പുറയ്ക്കാതായപ്പോള്‍ ഞാന്‍ പാവല്‍തോട്ടത്തിലേയ്ക്ക് പറമ്പിന്റെ മറുവശത്തു കൂടെ കയറി.