പെണ്‍പടയും ഞാനും!! ഭാഗം-10 (Pen Padayum Njanum ! Bhagam-10)

ഏതായാലും പഴയതിലും കൂടുതല്‍ എന്നോട് അവള്‍ സംസാരിയ്ക്കുന്നുണ്ട്അതു തന്നെ നല്ല കാര്യം, ഉടക്കാണെങ്കിലും. ഒന്നുമില്ലെങ്കിലും കാണാന്‍ കൊള്ളാവുന്ന പെണ്ണിനോട് സൊള്ളാന്‍

ആരാണിഷ്ടപ്പെടാത്തത്.

കുറച്ചു നേരമായിട്ടും അലക്കാന്‍ പോയ അഭിയേക്കാണുന്നില്ല. സമയം ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്നതു പോലെ. അവള്‍ വന്നിട്ടു വേണം കാമറാ പോയി എടുക്കാന്‍ അതു വെയിലുകൊണ്ട്നശിച്ചാല്‍ അതിന്റെ ഒരു വള്ളിപോലും വാങ്ങാന്‍ എനിയ്ക്കു കഴിവില്ല. ഈ

സമയത്ത് ഏതെങ്കിലും ഇര വന്ന് കുളിയ്ക്കുകയാണെങ്കില്‍ അതൊരു ലാഭം ഒരു വെടിയ്ക്ക് രണ്ട് സീനുകള്‍. ഇഷ്ടപ്പെട്ട പെണ്ണിന്റെ അലക്കു സീനും പിന്നെ വേറൊരു കുളിസീന്‍ ഫ്രീയും.

ഇരുപ്പുറയ്ക്കാതായപ്പോള്‍ ഞാന്‍ പാവല്‍തോട്ടത്തിലേയ്ക്ക് പറമ്പിന്റെ മറുവശത്തു കൂടെ കയറി.

പിന്നെ പഴയ സ്ഥലത്ത് പോയിരുന്നു. മെല്ലെ എത്തി നോക്കി. അവള്‍ ഇപ്പോള്‍ കുനിഞ്ഞു നിന്നു എന്തോ ചെയ്യുന്നു. അലക്കു കഴിഞ്ഞില്ലേ. ഓ, കഴിഞ്ഞു. കയ്ത്തണ്ടയില്‍ തൂക്കിയിട്ട തുണികളുമായി അവള്‍ തിട്ടയിലേയ്ക്കു കയറി വരുന്നു. ഞാന്‍ വേഗം തോട്ടത്തിന്റെ നടുവിലേയ്ക്ക് നടന്നു. വെറുതേ പാവലിന്റെ ചുവടുകളില്‍ പരതി.

‘ ഏയ് സാറേ……. രാജാമണി….’ അഭി എന്നേ വിളിച്ചു. ഞാന്‍ തിരിഞ്ഞു നിന്നു.

‘ ആങ്ഹാ… ഇതുവരേ അലക്കു കഴിഞ്ഞില്ലാരുന്നോ…. ‘

ഞാന്‍ ഒന്നുമറിയാത്ത പോലെ ചോദിച്ചു.

‘ പിന്നേയേ… ഇതു വല്ലവന്റേം കൃഷിയാ…. പറമ്പു മാത്രേ ഞങ്ങടെയൊള്ളൂ… അവസാനം പാവയ്ക്കാ മോഷ്ടിച്ചൂന്നു പേരാകരുത്…പറഞ്ഞേക്കാം… നാണക്കേടു ഞങ്ങക്കൂടെയാ…..’

‘ അല്ലഭീ… നമ്മക്കും ഇതു പോലെ ഒരു തോട്ടം ഒണ്ടാക്കിയാലോ…?…ഇതു കണ്ട അന്നു മൊതലു ഞാന്‍ ചിന്തിയ്ക്കുവാ…’

‘ അല്ല… ഇദ്ദേഹം ഇവിടെ വന്നത്… കൃഷി ചെയ്യാനോ അതോ പഠിക്കാനോ….’

‘ പഠിച്ചു മുഷിയുമ്പം ഒരു നേരമ്പോക്കാകുവല്ലോ……’

‘ നേരമ്പോക്ക് കൊള്ളാം…..ഇത്രേം പാവയ്ക്കാ ആര്‍ക്കു വേണ്ടയാ….ആരു തിന്നാനാ…..’

‘ തിന്നാനല്ല…. ചന്തേക്കൊണ്ടു വിറ്റാ… നല്ല കാശു കിട്ടും…’

‘ ഇതും കൊണ്ടാരാ ചന്തയ്ക്കൊക്കെ പോണത്….?.. മെനക്കേട്…..’

‘ ഓ… ഞാനോര്‍ത്തില്ല…. ഞങ്ങക്കൊക്കെ.. ഇത് രണ്ടു കിലോ ഒെങ്കില്‍ ഒരു കിലോ അരി മേടിയ്ക്കാം… ഉദ്യോഗമൊള്ളോര്‍ക്കതിന്റെ ആവശ്യമില്ലല്ലോ…’

‘ ഓ…. തൊടങ്ങി… ഞാന്‍ പോകുവാ….’

അവള്‍ വീട്ടിലേയ്ക്കു നടന്നു. ഞാന്‍ തോട്ടത്തിനു വെളിയിലിറങ്ങി. നനഞ്ഞ പാവാട വിടവിനുള്ളിലേയ്ക്ക് കേറി ഒട്ടിപ്പിടിച്ച കുണ്ടകളും കുലുക്കി പോകുന്ന ആ നടപ്പു ഞാന്‍ നോക്കി നിന്നു. പെട്ടെന്നവള്‍ ഒന്നു തിരിഞ്ഞു നോക്കി. അവളേ തന്നേ നോക്കി നില്‍ക്കുന്ന എന്നേ

കണ്ടപ്പോള്‍ നടപ്പു നിര്‍ത്തി. പിന്നെ കുണ്ടയിലൊട്ടിയ നനഞ്ഞ പാവാട വലിച്ചു നേരെയിട്ടിട്ട് മെല്ലെ നടന്നു പോയി. അപ്പോള്‍ അവള്‍ക്കു മനസ്സിലായി ഞാന്‍ ആ കുണ്ടകള്‍ നോക്കിനിന്ന് വെള്ളമിറക്കുകയായിരുന്നെന്ന്. അയ്യേ, വേണ്ടാരുന്നു. അവളെന്തു വിചാരിച്ചു കാണും. ഓ,

പുല്ല്, എന്റെ കാമുകിയൊന്നുമല്ലല്ലോ, എന്നേ അവള്‍ പ്രേമിയ്ക്കുമെന്നും തോന്നുന്നില്ല. മീനുളുമ്പ് മണക്കുമല്ലോ. അപ്പോള്‍ പിന്നെ, കിട്ടുന്നേടത്ത് പതുങ്ങി നിന്ന് മറ്റാരും കാണാതെ ആസ്വദിയ്ക്കുക.

അവള്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ചുറ്റും നോക്കിയിട്ട് ഞാന്‍ തോട്ടിലേയേടിയിറങ്ങി.  നൂല്‍ക്കമ്പിയഴിച്ച്  ക്യാമറാ കയ്യിലെടുത്തു. ഇലകള്‍ക്കിടയിലായിരുന്നതുകൊണ്ട്അധികം ചൂടായിട്ടില്ല. ടേപ്പ് തീരാറായെങ്കിലും അപ്പോഴും ഓടിക്കൊണ്ടരുന്നു. അത് നിര്‍ത്തി           തോര്‍ത്തിലൊതുക്കിയിട്ട് ഞാന്‍ പാവല്‍ത്തോട്ടത്തില്‍ കേറി. നന്നായി പഴുത്ത ഒരു മുഴുത്ത കായ് പറിച്ചു ആ കൂട്ടത്തില്‍ തോര്‍ത്തിലാക്കി.

മുറ്റത്തെത്തുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതു പോലെ തന്നേ അഭി എന്നേ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. തുണി കയറില്‍ വിരിച്ചിടുന്നതിനിടയില്‍ അവള്‍ എന്റെ കയ്യിലേയ്ക്കൊന്നു സൂക്ഷിച്ചു നോക്കി.

‘ ഏയ്… പോലീസു സാറെ… ആ തോര്‍ത്തിന്റെ അടീലെന്താ ഒളിച്ചുപിടിച്ചിരിയ്ക്കുന്നേ….’

അവള്‍ ഒരു കള്ളനെ കണ്ടുപിടിച്ച വിജയിയുടെ ഭാവത്തില്‍ ചോദിച്ചു.

‘ അത്…ഒന്നുമില്ല…ചുമ്മാ….’

‘ അതല്ല… എന്തോ ഒണ്ട്…. എന്നോടു പറയുന്നതുകൊണ്ട്കൊഴപ്പമില്ല… ഞാന്‍ ഒറ്റിക്കൊടുക്കത്തില്ല……’

‘ അത്… അത്… ദേ ഇതാ…’

ഞാന്‍ തോര്‍ത്ത് അല്പം മാറ്റി പാവയ്ക്കായുടെ അറ്റം അവളേ കാണിച്ചു.

‘ എന്റീശ്വരാ…. തോട്ടത്തില്‍ കേറിനിന്നപ്പഴേ ഞാനൊറച്ചതാ… പോലീസു മോഷ്ടിയ്ക്കാന്‍ കേറിയതാണെന്ന്… ഇനി ഇതിന്റെ കൊഴപ്പം കൂടിയേ ഒള്ളു… എന്നാലും എന്തൊരു തന്റേടം.. ഒരുളുപ്പുമില്ലാതെ…. ‘

അവള്‍ മൂക്കില്‍ വിരല്‍ വെച്ചു.

‘ മിണ്ടാതിരി… ഇതൊന്നും മോഷണമല്ല… ഇത് തിന്നാനല്ല… വിത്തിനാ… ഇതിന്റെ കായ് മൂക്കുമ്പം പത്തെണ്ണം നിങ്ങടെയാ കൃഷിക്കാരനു ചുമ്മാതെ കൊടുത്തേയ്ക്കാം…’

‘ അയാളു ഞങ്ങടെ പറമ്പി പാട്ടം തന്നേച്ചാ കൃഷി എറക്കീരിയ്ക്കുന്നത്… അഛനറിയണ്ട…’

അവള്‍ പറഞ്ഞതു കണക്കാക്കാതെ ഞാന്‍ അകത്തേയ്ക്കു കേറി ക്യാമറാ ഒതുക്കിവെച്ചിട്ട് ഇറങ്ങി വന്നു.

‘ നമ്മക്കും കൃഷി ചെയ്യേണ്ട… ആ കായ്കളു കണ്ടപ്പം കൊതി തോന്നി. …. നല്ല ഇനമാ…. ഇത് പറിച്ചില്ലേല്‍ എന്റെ കൊതി പറ്റി അയാള്‍ടെ കൃഷി നശിച്ചു പോകും.. അതോണ്ടു പറിച്ചതാ….’

ഞാന്‍ എന്റെ നിലപാടു സാധൂകരിച്ചു.

‘ മോഷ്ടിച്ചൊള്ള കൃഷിയൊന്നും ഞക്കള്‍ക്കു വേണ്ട-… കള്ളത്തരം….ഞങ്ങക്കിഷ്ടോമില്ല….’

‘ ചങ്കേ കയ് വെച്ചോണ്ടു പറയണം… ഇങ്ങനെയൊള്ള കാര്യങ്ങള്… പ്രത്യേകിച്ച് തത്വം പറയുമ്പം…..’

ഞാന്‍ അവളേ സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു.

‘ ഏതു കാര്യങ്ങള്…?…’ അവള്‍ ജോലി നിര്‍ത്തി. എന്നേ തുറിച്ചു നോക്കി.

‘ കള്ളത്തരങ്ങളില്ലാന്നൊക്കെ…..’

അവള്‍ അല്പ നേരം മൗനം പൂണ്ടു. പിന്നെ തുണി വിരിച്ചിടാന്‍ തുടങ്ങി. മെല്ലെ പറഞ്ഞു.

‘ ആര്‍ക്കാ… ഇച്ചിരെയൊക്കെ കള്ളോം നൊണേമൊക്കെ ഇല്ലാത്തേ….?.മനുഷ്യരല്ലേ….?..’

ആ മുഖം അപ്പോള്‍ കുനിഞ്ഞിരുന്നു.

‘ എങ്കില്‍ പിന്നെ… വേദാന്തം പറയരുത്… പിന്നെ എല്ലാരും പൊട്ടമ്മാരും അല്ല…

എന്നൂടോര്‍ത്താല്‍ കൊള്ളാം… ‘

അവള്‍ എന്നേ ഏറുകണ്ണിട്ടു നോക്കുന്നതു കണ്ടുകൊണ്ട്ഞാന്‍ അകത്തേയ്ക്കു കേറിപ്പോയി.

അല്പം കഴിഞ്ഞപ്പോള്‍ അവള്‍ ചായിപ്പിന്റെ വാതില്‍ക്കല്‍ വന്നിട്ടു പറഞ്ഞു.

‘ കാപ്പിയിരുന്നു തണുത്തു….’

‘ സാരമില്ല, എനിയ്ക്കതു മതി… ഇതെങ്കിലും…..എന്നും തന്നാ മതി…’

അവള്‍ക്കു ഞാന്‍ പറഞ്ഞതു മനസ്സിലായില്ല എന്നു തോന്നുന്നു. ഒന്നും മിണ്ടാതെ അവള്‍ തിരികെപ്പോയി. ഞാന്‍ പുറകേ അകത്തേയ്ക്കു കയറി. കപ്പയും മുളകുചമ്മന്തിയും കഴിച്ചു തണുത്ത കാപ്പിയും കുടിച്ചു പെട്ടെന്നിറങ്ങി പോന്നു. ഇടയ്ക്കവള്‍ അടുക്കളയില്‍ നിന്നും എത്തിനോക്കുന്നതു കണ്ടു.

ഞാന്‍ തിരികെ എന്റെ മുറിയിലെത്തി. ടേപ്പു റീവൈന്‍ഡു ചെയ്തു.

കതകടച്ചു കുറ്റിയിട്ടു. ടേപ്പു കാണാന്‍ തുടങ്ങി. നാമജപമൊക്കെ സ്പീഡില്‍ മുന്നോട്ടു വിട്ടിട്ട് കടവു മുതല്‍ കാണാന്‍ തുടങ്ങി. കുഴപ്പമില്ല എന്റെ ഫോക്കസിങ്ങ്, പഠിച്ചുപോയി.

കാറ്റുകൊണ്ടാണോ എന്തോ ദൃശ്യം പതുക്കെ അനങ്ങുന്നുണ്ട്ശാന്തമായൊഴുകുന്ന ജലം. തിട്ടയില്‍ നില്‍ക്കുന്ന കുറ്റിപ്പുല്ലുകള്‍ വരെ ആ ചെറിയ സ്‌ക്രീനില്‍ വ്യക്തമായി കാണാം.