കൂട്ടുകാരന്റെ കുടുംബകലഹം – ഭാഗം 1 (Kootukarante Kudumbakalaham - Bhagam 1)

This story is part of the കൂട്ടുകാരന്റെ കുടുംബകലഹം കമ്പി നോവൽ series

    നിങ്ങളുടെ പ്രോത്സാഹനങ്ങൾക്ക് അകമഴിഞ്ഞ നന്ദി. ഈ കഥ ഒരു പുതിയ രീതിയിലാണ് എഴുതിയിരിക്കുന്നത്.

    ഇത് കൂടുതലും സംഭാഷണത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിലെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു കേട്ട് മനസിലാക്കുക. (ഇതിലെ ലൈല ജോർജ്ജ് എന്ന കഥാപാത്രവുമായി ഞാൻ നടത്തിയ സംഭാഷണം അതേപോലെ തന്നെയാണ് എഴുതുന്നത്).

    കമ്പികഥ ഏറ്റവും നന്നായി ആസ്വദിക്കാൻ എന്റെ മുൻകാല കഥകൾ വായിക്കുക.

    കഴിഞ്ഞ കഥയായ, “എന്റെ കല്യാണക്കളിയിലെ കുസൃതി“, യിൽ പറഞ്ഞവസാനിപ്പിച്ച പോലെ തന്നെ, എന്നെ കാത്തിരുന്നത് സുഹൃത്ത് ബിബിന്റെയും ഭാര്യ രേണുകയുടെയും വേർപിരിയലിന്റെ വാർത്തയായിരുന്നു.

    രേണുക ബിബിനെ വിട്ടു അച്ഛനമ്മമാരുടെ കൂടെ താമസം തുടങ്ങിയിരിക്കുന്നു.

    ബിബിൻ ആണെങ്കിൽ ബാംഗ്ലൂരിലെ അവന്റെ വീട്ടിൽ തനിച്ചു അത്യാവശ്യം നല്ല രീതിയിൽ മദ്യപാനവുമായി കഴിയുന്നു.

    അവനു രേണുകയെ ഇഷ്ടമായിരുന്നു, എങ്കിലും പലപ്പോഴായുള്ള അവന്റെ അതിരുകടന്ന കമ്പി, ഞരമ്പ് സ്വഭാവമാണ് രേണുകയെ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചത്.

    ഇത്രയൊക്കെ സംഭവങ്ങൾ ഞാനും എന്റെ ഭാര്യ ആയില്യയും ദിവ്യ ചേച്ചിയും തായ്‌ലൻഡ് ട്രിപ്പ് പോയ സമയം നടന്നതാണ്. തായ്‌ലൻഡിൽ പോയി കളിച്ചു തിമിർത്ത് തിരികെ എത്തിയപ്പോഴേ എനിക്ക് ഇതിൽ ഇടപെടേണ്ടി വന്നു.

    ഞങ്ങളുടെ കമ്പനിയുടെ ലീഗൽ അഡ്വൈസർ ഗണേഷ് വഴിയാണ് കുടുംബകോടതി കേസുകൾ നോക്കുന്ന ലൈല ജോർജ്ജ് എന്ന ബാംഗ്ലൂർ ബേസ്‌ഡ് അഡ്വക്കേറ്റിനെ ഞാൻ പരിചയപ്പെടുന്നത്. മുപ്പത്തിയാറു വയസുള്ള നല്ല ഒന്നാന്തരം പാലക്കാരി അച്ചായത്തിയാണ്.

    അവർ ഇവിടെ ബാംഗ്ലൂർ മലയാളികളുടെ ഫാമിലി കോർട്ട് കേസുകൾ ഡീൽ ചെയ്യുന്ന വക്കീലായിരുന്നു. ബിബിന്റെ ഉറ്റ സുഹൃത്തും കാര്യങ്ങൾ എല്ലാം അറിയാവുന്ന ഒരാളെന്നും ഉള്ള നിലക്ക് എന്നെ ലൈല ജോർജ് കാണാൻ വിളിപ്പിക്കുകയായിരുന്നു.

    ഞാൻ അവരെ കാണാനായി ഞായറാഴ്ച രാവിലെ ഒരു പത്തു മണിയായപ്പോഴേക്കും അവരുടെ വീട്ടിൽ ചെന്നു. വീടിന്റെ ഒരു ഭാഗം തന്നെയാണ് ഓഫീസ് പോലെ പണിതിരിക്കുന്നത്.

    ഞാൻ ബെല്ലടിച്ചപ്പോൾ അവർ വാതിൽ തുറന്നു. എന്റമ്മോ..ഞാൻ ഞെട്ടിത്തരിച്ചു അന്ധാളിച്ചു നിന്നു പോയി.

    കറുത്ത സാരിയും ചുവന്ന ബ്ലൗസും അതും ഇറക്കി വെട്ടിയത്. കൈത്തണ്ടയൊക്കെ നല്ല ദശയുള്ളതാണ്. അത്യാവശ്യം പൊക്കവും നല്ല ഉരുണ്ടു ഒതുക്കിയ മുലകളും പൊക്കിൾ മറച്ച വയറും കഴുത്തിൽ താലിക്ക് പകരം കറുത്ത നിറത്തിൽ ഒരു ഫാഷൻ മാലയും.

    മുടിയാണെങ്കിൽ അല്പം സ്ട്രെയിറ്റ് ചെയ്ത് പുരികത്തിനു മുകൾ വരെ തട്ടിക്കളിക്കുന്നു. നമ്മൾ ഈ നെടുവിരിയൻ എന്നൊക്കെ പറയുന്ന സൈസ് ഒരു കിടിലൻ ചരക്ക്.

    അവർ വാതിൽ തുറന്നു എന്നെ നയിച്ചുകൊണ്ട് നടന്നു.

    ഷഡ്ഢിയിടാത്ത കുണ്ടിപോലെ അവരുടെ ചന്തിഗോളങ്ങൾ സാരിക്കുള്ളിലൂടെ പുറത്തേക്ക് തള്ളി ഇടതും വലതുമായി ഉരസികളിച്ചു. ബ്ലൗസിന് താഴെ സാരിയുടെ വിടവിലൂടെ ഒരു മിന്നായം പോലെ ദശമടക്കും കണ്ടു.

    അവർ ഉപയോഗിച്ചിരിക്കുന്നത് ഏതോ വിലകൂടിയ വാസന തൈലമാണ്. ചുണ്ടുകൾ ആണെങ്കിൽ നല്ല തടിച്ചുരുണ്ടതും. ഉഫ്..ഏകദേശം ഒരു എൺപതു കിലോ തൂക്കം വരും ചരക്കിന്.

    കാണാൻ തനി വെണ്ണക്കട്ടി. ഇപ്പോൾ ടീവീ പ്രോഗ്രാം അവതരിപ്പിക്കുന്ന അശ്വതി ശ്രീകാന്തിനെ പോലെ ഇരിക്കുന്നു. എല്ലാം കൊണ്ടും സമ്പന്നയായ ഒരു വാണച്ചരക്ക്.

    അവർ എന്നെ ഓഫീസിലെ ചെയറിൽ ഇരുത്തി. എന്റെ നേരെയുള്ള മേശയ്ക്കപ്പുറം അവരുടെ ചെയറിൽ ഇരുന്നു. അവർ ഇരുന്നപ്പോൾ കസേരയിൽ നിന്ന് ഒരു ശബ്ദം കേട്ടു.

    അവർ ഇരുന്നപ്പോൾ ബ്ലൗസിന് മുകളിൽ നിന്ന് സാരി അല്പം മാറി, അവർ അത് വലിച്ചിട്ടു എങ്കിലും വീണ്ടും മാറി. ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടിരുന്നു.

    അവർ അല്പമൊക്കെ മേക്കപ്പും ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. ചുണ്ടുകണ്ടാൽ തന്നെ വെള്ളം പോകും.

    ലൈല: സൊ..നിങ്ങളാണ് ഉണ്ണികൃഷ്ണൻ..അല്ലെ?

    ഞാൻ: യെസ്.

    ലൈല: അറിഞ്ഞിരിക്കുമല്ലോ, സുഹൃത്തിന്റെ ലീലാവിലാസങ്ങൾ. നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?

    ഞാൻ: അറിഞ്ഞിരുന്നു. ഞാനിവിടെ ഉണ്ടായിരുന്നില്ല.

    ലൈല: നിങ്ങളുടെ സുഹൃത്തിന്റെ അവസ്ഥയെക്കുറിച്ചു നിങ്ങൾക്കെന്താണ് പറയാനുള്ളത്? അയാൾ ഇങ്ങനെ ആകാൻ കാരണമെന്താണ്?

    ഞാൻ: എനിക്ക് അറിയില്ല, മാഡം. ഞാൻ ഇവിടെ ജോലിക്കായി വരുമ്പോൾ തൊട്ട് അവൻ ഇവിടെയുണ്ട്.

    അവന്റെ വില്ലയിൽ റെന്റിന് താമസിക്കുന്ന പെൺകുട്ടികളെല്ലാവരുമായി അവൻ ശാരീരികമായി ബന്ധപെടുമായിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരു മാറ്റം ഉണ്ടായില്ല.

    വിവാഹത്തോട് അടുത്തതും അതിനു ശേഷവുമൊക്കെയാണ് അവനിങ്ങനെ.

    ലൈല: ഉം. രേണുക എന്നോട് പറഞ്ഞിരുന്നു, അയാൾക്ക് ഇപ്പോൾ അവളെ തൃപ്തിപ്പെടുത്താനുള്ള കഴിവ് ഇല്ല, വളരെ വെപ്രാളമാണ് അയാൾക്കെന്ന്.

    ഞാൻ: ആയിരിക്കാം. അവനു അപകടകരമാം വിധം ചില പ്രവണതകൾ ഉണ്ട് മാഡം.

    ഒരിക്കൽ ആന്ധ്രയിൽ ഞങ്ങളുടെ കൊളീഗ് രേഖയുമായി ഒരു അസ്സൈന്മെന്റ് ചെയ്യാൻ ഞാനും അവനും പോയിരുന്നു. അന്ന് അവളെ മദ്യം കൊടുത്തു മയക്കി അവൻ കളിച്ചു. സോറി..ബന്ധപെട്ടു.

    ലൈല: കളിച്ചു. ഹഹഹ. ഇടക്ക് ലോക്കൽ സ്ളാങ്ങൊക്കെ വന്നു അല്ലെ. ഇറ്റ് ഈസ് ഓക്കേ.

    സൊ, അയാൾക്ക് കാമം ഒരു ഭ്രമം ആയിരിക്കുന്നു. മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അച്ഛനാണ് അയാൾ. ഈ സമയമാണ് കുഞ്ഞിനെ നോക്കാൻ വന്ന അമ്പതു വയസ്സുളള വേലക്കാരിയോട് അയാൾക്ക് കമ്പം.

    നിങ്ങൾക്ക് അയാളുടെ കാര്യത്തിൽ എന്താണ് അഭിപ്രായം. ഈ ഒരു അവസ്ഥ മാറുമോ? ഇല്ലെങ്കിൽ ഡിവോഴ്സ് വേണമോ? അയാൾ ഇത്രെയൊക്കെ ആയിട്ടും രേണുകയെ ഭയങ്കര ഇഷ്ടമാണെന്നാണ് പറയുന്നതും. ഒരു കൺക്ലൂഷനിൽ എത്തുന്നില്ല.

    ഞാൻ: അത് ശരിയാണ്, മാഡം. അവനു രേണുകയെ ജീവനാണ്. പക്ഷെ അവനു കാമത്തോട് അനുബന്ധം ആയിട്ടുള്ള കാര്യങ്ങളിലാണ് നിയന്ത്രണം നഷ്ടപ്പെടുന്നത്.

    നിങ്ങൾക്ക് വിരോധമില്ലെങ്കിൽ അവനെ ഞാൻ ഇവിടെയിരുന്ന് എന്റെ ഫോണിൽ ഒന്ന് വിളിച്ചോട്ടെ. അവൻ നിങ്ങളെ കുറിച്ച് എന്താണ് പറയുന്നത് എന്ന് ലൗഡ്‌സ്പീക്കറിൽ കേൾപ്പിച്ചു തരാം.

    അവർ ഫോൺ ചെയ്യാൻ സമ്മതിച്ചു.

    ഞാൻ ഫോണെടുത്തു ബിബിന് ഡയൽ ചെയ്തു ലൗഡ്‌സ്പീക്കറിൽ ഇട്ടു. ലൈല ജോർജ്ജ് ആകാംഷയോടെ ഇരുന്നു.

    ഞാൻ: ഡാ ബിബിനെ..ഞാൻ ഇപ്പോൾ ലൈല മാഡത്തിന്റെ അടുത്തുണ്ട്.

    ബിബിൻ (ഫോണിൽ): നീ എത്തിയോ, നന്നായി. ഡാ, എങ്ങനെയെങ്കിലും ഇതൊന്നു ഒഴിവാക്കി താ.

    രേണുകയെ എനിക്ക് വേണം. അറിയാതെ പറ്റിയതാടാ.

    ആ പിന്നെ, ആ വക്കീൽ ലൈല എന്ത് ചരക്കാണല്ലേ, ഡാ. ചുണ്ടും കുണ്ടിയുമൊക്കെ കണ്ടോ.. ഉഫ്.. പൂറൊക്കെ നിറച്ചു രോമമായിരിക്കും. നക്കി വടിക്കണം.. ”

    ഇത് കേട്ടിട്ട് മുഷിയുന്ന ലൈല ജോർജിനെ ഞാൻ ശ്രദ്ധിച്ചു. അവർക്കാകെ ഒരു പരിഭ്രമവും അല്പം നാണവും. ഞാൻ ഫോൺ കട്ട് ചെയ്തു.

    ഞാൻ: കണ്ടില്ലേ മാഡം. അവൻ ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത് പറയാനാണ് ഇഷ്ടപ്പെടുന്നത്. നിങ്ങളെ കാണാൻ വന്നപ്പോൾ നിങ്ങളുടെ ശരീരത്തെ കുറിച്ചാണ് അവൻ സംസാരിക്കുന്നത്.

    ലൈല: ഉം. സച് എ പെർവെർട്ട്. ആട്ടെ..അയാൾ ഇവിടെ വന്നപ്പോൾ നിങ്ങളെക്കുറിച്ചും പറഞ്ഞല്ലോ?

    നിങ്ങൾക്കും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന്. ഹണിമൂണിന് പോലും മറ്റൊരു സ്ത്രീയെക്കൂടി നിങ്ങൾ കൊണ്ടുപോയിട്ടുണ്ടെന്ന്. നിങ്ങളെ അനുകരിക്കാൻ ശ്രമിക്കുകയാണോ അയാൾ?

    ഞാൻ: അവന്റെ തന്ത അല്ല എന്റെ തന്ത എന്ന് മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞിട്ടില്ലേ..അതേ എനിക്കും പറയാനുള്ളു.

    മാഡം പറഞ്ഞത് ശരിയാണ്. ഞാൻ കുറേ പേരുമായി ബന്ധപ്പെട്ടിട്ടുണ്ട്, പക്ഷെ അവനല്ല ഞാൻ. എന്റെ ഭാര്യ, എന്റെ ദിവ്യച്ചേച്ചി, എന്റെ ഭാര്യയുടെ അമ്മ, എന്റെ ഓഫീസിലെ രേഖ, എന്റെ സുഹൃത്തുക്കൾ.

    അങ്ങനെ കുറേ പേർ. പക്ഷെ ഇവർക്കാർക്കും ഒരു കംബ്ലെയിന്റും ഇല്ലല്ലോ.

    ലൈല: ഓ മൈ ഗോഡ്. ഇത്രയും ആളുകളോ..

    ഞാൻ: ഒരുകാര്യം കൂടിയുണ്ട്, മാഡം..ഞെട്ടരുത്. ബിബിന്റെ വൈഫ് രേണുകയുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അവൾ ഇത് പറഞ്ഞുകാണില്ലല്ലോ?

    ലൈല: വാട്ട്!!!!!! യൂ ചീറ്റ്!!! ചതിക്കുകയായിരുന്നു അല്ലെ താൻ രേണുകയെ?

    ഞാൻ: എന്നവൾ പറഞ്ഞോ? ഒന്ന് കളിയ്ക്കാൻ തോന്നി കളിച്ചാൽ എങ്ങനെയാണ് മാഡം ചതിയാവുക? ഞാൻ ഇത് വീഡിയോ ഒന്നും എടുത്തുവെച്ചിട്ടില്ല, ഇതുവരെ ഒരുകളിയിലും മൊബൈൽ എന്ന ഒരു വസ്തു തൊട്ടിട്ടില്ല.

    കൃത്യമായ സുരക്ഷയോട് കൂടിയാണ് കളിച്ചിട്ടുള്ളതും. ഞങ്ങൾ ഒക്കെ വികാരങ്ങൾ ഷെയർ ചെയ്തതിൽ ഇത്രയ്ക്ക് ഞെട്ടാൻ എന്താണ് മാഡം ഉള്ളത്.

    ഞാനിതുവരെ ബന്ധപ്പെട്ടിട്ടുള്ളവർ എല്ലാവരും ഞാനുമായി നല്ല ബന്ധം പുലർത്തുന്നവരാണ്. ബിബിന്റെ വൈഫുമായി കുറച്ചു നാൾ ഒരു ഫിക്സേഷൻ ഉണ്ടായിരുന്നു.

    പക്ഷെ അത് ഞങ്ങളായി തന്നെ അവസാനിപ്പിച്ചതാണ്. അതിനു മുൻകൈ ഞാൻ തന്നെ എടുത്തതാണ്.

    ലൈല: വളരെ വിചിത്രമായി തോന്നുന്നു ഇത്..നിങ്ങൾ..ഇതൊക്കെ സത്യമാണോ മിസ്റ്റർ?

    ഞാൻ: അതെ. സത്യമാണ്. ഹണിമൂണിന് കൊണ്ടുപോയ സ്ത്രീ ദിവ്യ ചേച്ചിയാണ്. അവർക്ക് മാഡത്തിനെ അറിയാം എന്ന് പറഞ്ഞിരുന്നു.

    നിങ്ങൾ അവർ കട നടത്തിയിരുന്ന സമയത്ത് അവിടെ നിന്ന് പലഹാരം വാങ്ങുമായിരുന്നു അത്രേ.

    ലൈല: യെസ്..നല്ലൊരു സ്ത്രീയാണ് അവർ. കഷ്ടപ്പെട്ട് ജീവിച്ചിരുന്ന സ്ത്രീ.

    ഭർത്താവിന്റെ ചികിത്സയുടെ കാര്യമൊക്കെ എപ്പോഴും പറയുമായിരുന്നു. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. നിങ്ങളുടെ കൈയിൽ അവർ എങ്ങനെ എത്തിപ്പെട്ടു. അവരെ മയക്കാൻ എങ്ങനെ തോന്നി നിങ്ങൾക്ക്?

    ഞാൻ: മയക്കാനോ? ഞാൻ ആരെയും മയക്കിയിട്ടില്ല. മാഡത്തിനെപോലെ തന്നെ ഞാനും അവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു.

    ഒരു ദിവസം കൊടും മഴയത്ത് റോഡിലൂടെ നനഞ്ഞുകൊണ്ട് ഓടുന്ന അവരെ ഞാൻ കണ്ടു.

    ഭർത്താവിന്റെ അസുഖത്തിന് ചികിൽസിക്കാനുള്ള പണം എവിടെന്നോ സംഘടിപ്പിക്കാൻ പോയിട്ട് കിട്ടാതെ ഉള്ള ഓട്ടമായിരുന്നു.

    അന്നാണ് അവരെ ഞാൻ ആദ്യമായി എന്റെ വണ്ടിയിൽ കയറ്റുന്നത്. അന്ന് ആ പണം ഞാൻ അടച്ചത് അവർക്കൊട്ടും രസിച്ചില്ല. ആ സമയത്ത് അവരുടെ മകന് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു സ്‌കൂളിൽ കൊണ്ടുപോകാൻ സഹായിച്ചതും അവർക്ക് ഇഷ്ടപ്പെട്ടില്ല.

    ഞാൻ നാട്ടിൽപോയി തിരികെ വരുമ്പോൾ ഒരു ഉൾവിളി പോലെ അവർ താമസിക്കുന്നിടത്ത് പോകാൻ തോന്നിയത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്.

    നേരം പരപരാ വെളുക്കുന്ന നേരത്ത് ഭർത്താവ് മരിച്ചതിന്റെ മുറിവുണങ്ങാത്ത അവരെ താമസിക്കുന്ന കുടിലിൽ നിന്ന് പടി ഇറക്കാൻ തെറിയഭിഷേകം നടത്തുന്നവർക്കിടയിലേക്ക് ഞാൻ ചെല്ലുമ്പോൾ കാണുന്നത് അഞ്ചാം ക്‌ളാസുകാരൻ മകന്റെയൊപ്പം തലകുനിച്ചു നിൽക്കുന്ന ചേച്ചിയെയാണ്.

    അത് കണ്ടിട്ട് സഹിച്ചില്ല എനിക്ക്. എന്റെ വീട്ടിലേക്ക് കൊണ്ടുപോകാനായി അവരുടെ സാധനങ്ങളെല്ലാം എടുക്കുന്ന കൂട്ടത്തിൽ ഒരു കാര്യം ഞാൻ കണ്ടു. അവർക്ക് നേരാവണ്ണം ധരിക്കാൻ ഒരു ഷഡ്ഢി പോലുമില്ല സ്വന്തമായി.

    ഇനി അവർ ആരുടെ മുൻപിലും കൈനീട്ടില്ല. അവരുടെ നാട്ടിലുള്ള വീട് വിറ്റതും മകന്റെ പേരിൽ ഞാൻ നിക്ഷേപിച്ച പണവും അവർ ഇല്ലാതായാലും അവരുടെ മകന് ജീവിക്കാനാകും.

    ഇതിനിടയിൽ ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട് നിരവധി തവണ ഭ്രാന്തമായി..സത്യമാണ്.. പക്ഷെ മയക്കി എടുത്തു എന്നൊക്കെ പറഞ്ഞു അതിനെ നാണം കെടുത്തരുത് മിസ്സ് ലൈല ജോർജ്.

    ഞാൻ ഈ കഥകളെല്ലാം അവരോട് പറഞ്ഞപ്പോൾ അവർ ഒരു അല്പം നിരാശയോടെയാണ് ഇതൊക്കെ കേട്ടിരുന്നത്. അവർക്ക് സങ്കടമായിരുന്നു.

    ലൈല: അയാം സൊ സോറി..ഒരു നിമിഷത്തേക്കാണെങ്കിലും നിങ്ങളെ ഞാൻ ഒരുപാട് തെറ്റിധരിച്ചു. റിയലി സോറി. ഇത്രയേറെ സംഭവങ്ങൾ ഉള്ളതായിരുന്നു ചേച്ചിയുടെ ജീവിതമെന്നു എനിക്ക് അറിയില്ലായിരുന്നു.

    ഞാൻ: ചില സമയത്ത് ജീവിതം അങ്ങനെയാണ്, മാഡം. സിനിമാകഥയേക്കാൾ സംഭവബഹുലമാണ്. ബൈ ദി വേ..മാഡം മാരീഡ് ആണോ? ഞാൻ മിസ് എന്ന് പറഞ്ഞപ്പോൾ എതിർത്തില്ല.

    ലൈല: അഹ്.. ആക്ച്വലി അയാം ഡിവോഴ്‌സ്ഡ്. കാരണം ഞാൻ പറയാം..എന്റെ ഹസ്ബൻഡ് നിങ്ങളെ പോലൊരു പേഴ്‌സണാലിറ്റി അല്ലായിരുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു ടിപ്പിക്കൽ മേനിയാക്ക്.

    ഞാൻ: ഹാഹഹ..ഞാൻ അതിനു എന്ത് ചെയ്‌തെന്നാണ് പറയുന്നത്. നിങ്ങൾ മനസ്സുവെച്ചാൽ നിങ്ങൾക്കും കാണാൻ കഴിയും നിങ്ങളുടെ ചുറ്റിനുമുള്ള ആയിരം ദിവ്യചേച്ചിമാരെ.

    ലൈല: നിങ്ങളൊരു വല്ലാത്ത പേഴ്‌സണാലിറ്റിയാണ്, മിസ്റ്റർ ഉണ്ണി. ചുമ്മാതാകില്ല ഇത്രയും ലേഡീസ് നിങ്ങളുമായി സമയം പങ്കിട്ടത്. നിങ്ങളോട് സംസാരിക്കുമ്പോൾ ഒരു ഇന്റിമസിയും ബഹുമാനവും ഫീൽ ചെയ്യുന്നുണ്ട്. വയസ്സിനു ഇളയതാണെങ്കിലും സംസാരത്തിൽ വല്ലാത്ത മെച്യുരിറ്റി.

    ഞാൻ: ജീവിതം കണ്ടാൽ മെച്യൂരിറ്റി താനെ വരില്ലേ മാഡം. ബൈ ദി വേ, മാഡം ദിവ്യചേച്ചിയുടെ നാല്പതാം പിറന്നാൾ വരികയാണ്. അടുത്തമാസം രണ്ടാം തീയതി.

    മാഡത്തിനെ ഞാൻ ക്ഷണിക്കുകയാണ്. എന്റെ വീട്ടിൽ വെച്ച് ചെറിയൊരു പരിപാടി ഉണ്ട്.

    ലൈല: വാവ്…അയാം ഇമ്പ്രെസ്സ്ഡ് മാൻ!! താനെന്തൊരു മനുഷ്യനാടോ..അവർക്ക് ഇതുപോലൊരു പാർട്ടിയൊന്നും കണ്ടു പരിചയം പോലും ഉണ്ടാവില്ല.

    അപ്പോൾ അവർക്ക് അത് തീർച്ചയായും എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്. താനില്ലെങ്കിൽ ആരാണ് ഇതൊക്കെ ചെയ്യുക… അവർ ആ സമയം അനുഭവിക്കുന്ന ഹാപ്പി മൊമെന്റ്‌സ്‌ വളരെ വലുതായിരിക്കും.

    ഞാൻ ഉറപ്പായും വരും..നമുക്ക് ഇപ്പോൾ നിങ്ങളുടെ സുഹൃത്തിന്റെ ഈ വിഷയം ചർച്ച ചെയ്യാം.

    ഞാൻ: അവന്റെ കാര്യം നമുക്ക് ശരിയാക്കാം, മാഡം. അതിനു ഞാൻ ഒരു പോംവഴി കണ്ടിട്ടുണ്ട്. നമുക്ക് അവനെ ഒരിടം വരെ കൊണ്ടുപോകാം. അതൊക്കെ കാണുമ്പോൾ അവൻ നേരെയാകുമെന്നു മനസ്സു പറയുന്നു.

    ലൈല: ഉം. ഓക്കേ. പിടികിട്ടി. ഐ വിൽ ജോയിൻ. പക്ഷെ ഫോണിലൂടെ ഈ ലെവലിലാണ് സംസാരം എങ്കിൽ നേരിൽ എങ്ങനെയായിരിക്കും അയാൾ.

    ഞാൻ: അവൻ ഈ വളവളാ വർത്തമാനമേ ഉള്ളൂ. വല്ലതും കലക്കി തരാനുള്ള ബുദ്ധിയെ ഉണ്ടാകൂ.

    ഞാനുള്ളപ്പോൾ അതുണ്ടാവില്ല. പിന്നെ ഫോണിലൂടെ പറഞ്ഞതിനെല്ലാം അവന്റെ ഭാഗത്തുനിന്നും സോറി ഞാൻ പറയുന്നു കേട്ടോ. അയാം സോറി.

    ലൈല: ഹേ, നോ പ്രോബ്ലം ഡിയർ..അയാൾ ചീത്തയൊന്നും വിളിച്ചില്ലല്ലോ. അയാളുടെ ഒരു ഫാന്റസി, അത്രേയല്ലേ ഉള്ളു.

    ഞാൻ: ഉം..പറഞ്ഞതിനെ തെറ്റുപറയാൻ പറ്റില്ല. (ഞാൻ ചെറിയ സ്വരത്തിലാണ് പറഞ്ഞത്)

    ലൈല: എന്താ പറഞ്ഞത്?

    ഞാൻ: ഏയ് ഒന്നുമില്ല.

    ലൈല: ഹഹ.. ഞാൻ കേട്ടു. ഞങ്ങളീ കോട്ടയം നസ്രാണികൾ അല്പം ഒക്കെ അടിച്ചുപൊളിച്ചു ജീവിക്കാൻ ഇഷ്ടപെടുന്നവരാ കേട്ടോ. അതുകൊണ്ട് നല്ല തീറ്റയൊക്കെ ആണ്.

    ബീഫും പോർക്കും ഒക്കെ വറുത്തരച്ച കിടിലൻ കറിയൊക്കെ ഞാൻ തന്നെ ഉണ്ടാക്കി കഴിക്കും. അപ്പൊ കുറച്ചു വണ്ണമൊക്കെ ഉണ്ടാകും.

    ഞാൻ: ആഹാ..പോർക്ക് കഴിച്ചിട്ട് കുറേനാളായി. നാട്ടിലായിരിക്കുമ്പോ കഴിക്കാറുണ്ട്. ഇവിടുത്തെ ഇറച്ചി പേടിയാണ്.

    മാഡത്തിന്റെ കൈപ്പുണ്യം എന്നെങ്കിലും ടെസ്റ്റ് ചെയ്യാൻ ഒരു അവസരം തന്നാൽ കൊള്ളാമായിരുന്നു.

    ലൈല: ഹഹഹ..സീരിയസ്‌ലി. അടുത്ത തവണ നമ്മൾ കാണുമ്പോൾ ഉണ്ണി അത് കഴിച്ചിരിക്കും.

    ഞാൻ: വാവ്..പേരു വിളിച്ചപ്പോൾ എന്താ രസം. ഇതു മതിയായിരുന്നു. നിങ്ങൾ, താങ്കൾ..ഇതൊന്നും ഇനി വേണ്ട.

    ലൈല: ഞാൻ പറഞ്ഞല്ലോ, ഉണ്ണിയോട് ഒരു ഇന്റിമസി തോന്നുന്നുണ്ടെന്ന്. എന്റെ ഫ്രണ്ട് സർക്കിളിൽ ഇത്രയും ഇന്റിമേറ്റ് നേച്ചറുള്ള പുരുഷ സുഹൃത്തുക്കളില്ല. പക്ഷെ ഇപ്പോൾ ഉണ്ട്.

    ഞാൻ: അങ്ങനെയായതിൽ സന്തോഷം. പിന്നെ ഒരു കാര്യം. അവർ ഡിവോഴ്സ് ആയാലും ആയില്ലെങ്കിലും നിങ്ങളുടെ ഫീസൊക്കെ കറക്ടായി കിട്ടും കേട്ടോ, ഹഹഹ.

    അതിനു മറുപടിയായി അവരും ചിരിച്ചു. ഞങ്ങൾ വളരെ പെട്ടെന്ന് സുഹൃത്തുക്കളായി. നല്ലൊരു കമ്പനി മൈൻഡുള്ള സ്ത്രീ. ഒരു വശത്തുനിന്നും നോക്കിയാൽ ഏതൊരു ആണും കളിക്കാൻ കൊതിക്കുന്ന ശരീരത്തിനുടമ.

    ഇറങ്ങാൻ നേരം എന്റെ തോളിൽ തട്ടി ഷെയ്ക്ക് ഹാൻഡും തന്ന് എന്റെ ഫോൺ നമ്പറും വാങ്ങി.

    അടുത്ത മീറ്റിംഗിൽ ബിബിന്റെ മനപരിവർത്തനത്തിനായി ഒരു ഹ്രസ്വ യാത്രയാണ്. വക്കീലും അതിനു അകമ്പടിയുണ്ടാകും. അവർ ഉണ്ടാക്കുന്ന പോർക്ക് അന്ന് കഴിക്കണം.

    അവരുടെ ആ ഉരുണ്ടുകൊഴുത്ത ചന്തികൾ ഉരസിയുണ്ടാകുന്ന തീയിൽ വെന്തുരുകാൻ ഞാൻ കാത്തിരിക്കുകയാണ്!

    (തുടരും)

    നിങ്ങൾക്കെന്നോട് സംസാരിക്കാം : [email protected] ലൂടെ