ഗജകേസരി യോഗം (Kambikuttan Gajakesari Yogam)

This story is part of the ഗജകേസരി യോഗം series

    എല്ലാ kambikuttan വായനക്കാർക്കും വേണ്ടി ഒരു അടിപൊളി കഥ

    ഞാൻ വിനോദ് ഭാസ്കർ വീട്ടിലും നാട്ടിലും എല്ലാവരും വിനു എന്നു വിളിക്കും. കഴിഞ്ഞ വർഷം – അതായത് 2014 ഡിസംബറിലെ തണുപ്പുള്ള ഒരു ഞായറാഴ്ച പകലായിരുന്നു എന്റേയും ശ്രീദേവിയുടേയും വിവാഹം. ഒരു ജോലി കിട്ടി സ്ഥിരം ആയിട്ട് മതി കല്യാണം എന്നു കരുതിയാണ് ഇരുപത്തെട്ട് വയസ്സുവരെ ഞാൻ കാത്തിരുന്നത്, വെള്ളം വെച്ച കാലം മുതൽ അതായത് ഏതാണ്ട് 13 – 14 വയസ്സു മുതൽ ഈ ഇരുപത്തെട്ട് വയസ്സുവരെ എല്ലാ ദിവസവും മുടങ്ങാതെ രണ്ട് നേരവും – രാവിലേയും രാത്രിയിലും വാണം വിടുക യായിരുന്നു ഏക ഹോബി,
    ഇതിനകം ഏതാണ്ട് പത്തോളം ബാങ്ക് ടെസ്റ്റുകൾ എഴുതി. ചില ടെസ്റ്റുകളിൽ ആദ്യമേ തന്നെ തോറ്റു. പക്ഷെ ചില ടെസ്റ്റുകളിൽ പാസ്സായി, പക്ഷെ ഇൻറർവ്യൂവിൽ തോറ്റു.

    അങ്ങിനെ ഉടുവിൽ എഴുതിയ മൂന്ന് ടെസ്റ്റിലുകളിലും പാസ്സായി പക്ഷെ ഇൻറർവ്യൂവിനു അവർ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഉത്തരവും കൊടുത്തു. അവർ അറിയിക്കാം എന്ന് പറഞ്ഞാണ് എന്നെ തിരിച്ചയച്ചത്. ഇതിൽ ഏതെങ്കിലും ഒന്നിലാണ് ആകെ പ്രതീക്ഷ, മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞാനും ബാങ്കിലെ ജോലി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഒടുവിൽ മോഹൻലാൽ വെള്ളാനകളുടെ നാട് എന്ന സിനിമയിൽ പ്രാർഥിച്ച പോലെ എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ, ഗണപതി ഭഗവാനേ, മുരുകാ, അയ്യപ്പ സ്വാമി, “നിങ്ങൾ എത്ര പേർക്ക് ജോലി കൊടുത്തു. അതുപോലെ എനിക്കും ഒരു ജോലി, അതും കേരളത്തിലെ ഏതെങ്കിലും ഒരു നാഷണലൈസ്ഡ് ബാങ്കിൽ തന്നുകൂടെ” എന്നൊക്കെ ഞാനും പ്രാർഥിച്ചിരുന്നു.

    ഒടുവിൽ ഒരു ദിവസം അതിരാവിലെ അതായത് 2013 മാർച്ച് മാസം പത്താം തിയ്യതി പുലർച്ചേ ഞാൻ ഒരു സ്വപ്നം കണ്ടു. അതിൽ ദൈവങ്ങളുടെ പ്രതിനിധിയായി (ദൂതനായി) ഒരാൾ വന്ന നമ്മുടെ ഇന്നസെൻറിന്റെ ശബ്ദത്തിൽ പറയുന്നു “എടാ. വിനോദ് ഭാസ്കർ എന്ന പന്നീടെ മോന്നെ.രാവിലേയും വൈകീട്ടും ഒരു നേർച്ചക്ക് എന്ന പോലെ ആണെങ്കിലും കുറച്ച കാലമായല്ലോ നീ നിന്റെ വീട്ടിലെ പൂജാമുറിയിലെ ആണികളിൽ തറച്ചിരിക്കുന്ന എല്ലാ ദൈവങ്ങളുടേയും ഫോട്ടോകൾ നോക്കി നിനക്ക് ബാങ്കിൽ ഒരു ജോലി തരണമെന്നന്ന് പറഞ്ഞ് കെഞ്ചാൻ തുടങ്ങിയിട്ട്, അതുകൊണ്ട് ദൈവങ്ങളുടെ അസോസിയേഷൻ ആയ “കേരളാ ഗോഡ്സ് അസോസിയേഷൻ’ നിനക്ക് ആലുവായിലെ ഒരു നാഷണലൈസ്ഡ് ബാങ്കിൽ തന്നെ ഒരു ജോലി തരാം എന്ന് തീരുമാനിച്ചു. അത് നിന്നോട് പറയാൻ പറഞ്ഞിട്ടാ എന്നെ വിട്ടിരിക്കുന്നത് എന്തേ. വിരോധമുണ്ടോ. എന്നിട്ട് എന്നോട് പറഞ്ഞു.

    ” നീ ഒരു ജോലി അതും ബാങ്കിൽ അത്രയല്ലേ ചോദിച്ചുള്ളൂ. ഇവിടെ ഒന്നും രണ്ടു കോടികൾ ഉള്ള വരും ലക്ഷപ്രഭുക്കളും മാസാമാസം 50000 രുപാ വരെ ശമ്പളവും അത്രയും തന്നെ കിമ്പളവും വാങ്ങുന്ന ചില നാറികളും തനിക്ക് കേരള ഗവർമെൻറിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ ബമ്പർ പ്രൈസ് അടിക്കണേ എന്നാ പ്രാർഥിക്കുന്നത്. സ്വന്തം നാടായ പട്ടാമ്പിയിലും നിനക്ക് ജോലി തരാൻ പോകുന്ന ബാങ്കിനു ബ്രാഞ്ച് ഉണ്ടെങ്കിലും അതുവേണ്ടാ, ഇത്രയും കാലം അച്ചനേയും അമ്മയേയും പേടിച്ചും അവർ കാണാതെ ബാത്തറൂമിൽ പോയി വാണമടിച്ചുമല്ലേ നീ നീ കഴിഞ്ഞത്. ഇനിയെങ്കിലും നിന്നെ ഒന്ന് സ്വത്രന്തനാക്കാം എന്നു കരുതി ആലുവയിലെ ബാഞ്ചിലേക്കാണു
    നിനക്ക് ആദ്യ പോസ്റ്റിങ്ങ്”

    രാവിലെ പോസ്റ്റുമാൻ വരുമ്പോൾ അപ്പോയ്മെൻറ് ഓർഡർ വാങ്ങിച്ചോ. 28 വയസ്സായിട്ടും ഇപ്പോഴും വാണമടിക്കാൻ നിനക്ക് നാണമില്ലേടാ തെണ്ടി, നിന്റെ ഈ പ്രായത്തിൽ പെണ്ണു കെട്ടാത്ത ഒരുത്തന്നെങ്കിലും ഈ പട്ടാമ്പിയിലുണ്ടൊ. ഈ പ്രായമേ, വാണമടിച്ച കളയാനുള്ളതല്ല. മറ്റേതേ, ഡിക്കോൾട്ടിഫിക്കേഷനൊക്കെ ചെയ്ത സുഖിച്ച് കഴിയേണ്ടാ കാലമാ എടാ, വല്ല രണ്ടായിരമോ, മൂവായിരമോ മുടക്കിയാൽ നിനക്ക് കിട്ടുമല്ലോ. നല്ല മണി മണി പോലത്തെ പെണ്ണുങ്ങളെ പക്ഷെ ജോർജുകുട്ടി മുടക്കണം അല്ലെങ്കിൽ വേണ്ടാ പത്ത് പൈസാ കൊടുക്കാതെ ഓസിൽ കിട്ടുന്ന ഒരുത്തിയുണ്ടല്ലോ, നിന്റെ അയൽപ്പക്കത്ത് അതാകുമ്പോൾ അച്ചന്നും മോന്നും ഒരു പ്രാത്രത്തിൽ ഉണ്ടും. ഒരു പായിൽ കിടക്കുകയും ചെയ്യാം. നീ നാണിക്കാതെ കാര്യം പറയ്, നടക്കുമെങ്കിൽ നടക്കട്ടെ, അല്ലേ പുല്ല് പോട്ടെ. മുട്ടുവിൻ തുറക്കപ്പെടും എന്നാ പ്രമാണം. പക്ഷെ നിന്റെ അച്ചൻ അറിയരുതെന്ന് മാത്രം അവളോട് പ്രത്യേകം പറയണം.

    പിന്നെ ജോലി കിട്ടി സ്ഥിരമായാൽ നിനക്ക് പട്ടാമ്പിയിലെ ബ്രാഞ്ചിൽ തന്നെ ജോലി കിട്ടും, അപ്പോൾ അതിനൊരവസരം വരും എന്ന് കൂട്ടിക്കോ, നീ അധികം ദൂരമൊന്നും പെണ്ണ് അന്വേഷിച്ച് പോകണ്ടാ ഇവിടെ അടുത്ത് – അടുത്തെന്ന് പറഞ്ഞാൽ ഈ പട്ടാമ്പിയിൽ തന്നെ ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുന്ന ഒരു കുട്ടിയുണ്ട്. നിനക്ക് അവളെ തന്നെ കിട്ടും, നീ അവളേയും കെട്ടി സുഖമായി കഴിഞ്ഞൊ, ആ കുട്ടിയുടെ പേരോ. അഡ്രസ്സോ ഒന്നും ഞാൻ തരില്ല. എന്നിട്ട് വേണം അവളെ നിനക്ക് ഇപ്പോഴെ വളച്ച കാര്യം
    സാധിക്കാൻ എന്നാൽ പിന്നെ നിനക്ക് വാണമടിക്കണ്ടല്ലോ. നിന്നെ ഇനി അധികം സുഖിപ്പിച്ചിട്ട് എനിക്കെന്ത് കിട്ടാനാ. എങ്കിലും നിനക്ക് ഞാൻ ഒരു ക്ല , നിനക്ക് കിട്ടാൻ പോകുന്ന കുട്ടിയെ നിന്റെ അനുജത്തിക്കുട്ടിക്ക് അറിയും, അവർ തമ്മിൽ ഫ്രണ്ട്സാ, പിന്നെ എന്നെ ഏൽപ്പിച്ച പണി കഴിഞ്ഞു. ഞാൻ എന്നാൽ പോക്കോട്ടെ. അല്ലാ, വരട്ടെ.

    അതോടെ ആ സ്വപ്നം മാഞ്ഞുപോയി പറഞ്ഞപോലെ തന്നെ രാവിലെ പോസ്റ്റ്മാൻ വന്ന് ഒരു കത്തു തന്നു. അതിൽ ഒരു അപ്പോയ്മെൻറ് ഓർഡർ, അതും ഒരു നാഷണലൈസ്ഡ് ബാങ്കിന്റെ, അതിൽ അവരുടെ ആലുവ ബ്രാഞ്ചിൽ 2013 ഏപ്രിൽ രണ്ടാം തിയതി ചാർജ് എടുക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നു.

    അങ്ങിനെ കഴിഞ്ഞ വർഷം ഞാനും ഒരു ബാങ്ക് ഉദ്യോഗസ്ഥനായി ബാങ്കിൽ ജോലി കിട്ടുന്നതുവരെ പട്ടാമ്പിയിൽ തന്നെയുള്ള ഒരു ഫോട്ടൊസ്റ്റാറ്റ്-കം-സ്റ്റേഷനറി കടയിൽ പകൽ നിൽക്കുമായിരുന്നു അതുപോലെ വൈകുന്നേരങ്ങളിൽ തിരുമണ്ടന്മാരായ നാലു കൂട്ടികൾക്ക് പ്രൈവറ്റായി വീട്ടിൽ കണക്കിനും ഇംഗ്ലീഷിനും ട്യൂഷനും എടുക്കുമായിരുന്നു. മാസം ചെറിയ ഒരു തുകയേ അതിൽ നിന്നും കിട്ടുമായിരുന്നുള്ള ആദ്യത്തെ മാസം ആ തുക അച്ചന്റെ കൈയ്യിൽ കൊടുത്തപ്പോൾ നീ തന്നെ വെച്ചോ. നിനക്കും എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾ കാണുമല്ലോ.

    ഇനി ഞാൻ എന്റെ വീട്ടുകാരെ ചെറുതായി പരിചയപ്പെടുത്തട്ടെ. അച്ചൻ ഭാസ്കരൻ നായർ- വയസ്സ് 53, ഒരു കൃഷിക്കാരനാണ്. അമ്മ ശാരദവയസ്സ് 47. വീട്ടുജോലി. പിന്നെയുള്ളത് ഏക അനുജത്തി- വിനീത ഭാസ്കർ

    വയസു 21 – ഡിഗ്രി ഫൈനൽ ഇയർ

    ജോലി കിട്ടി ആലുവായിൽ പോകുന്നതുവരെ എനിക്ക് ഈ വാണമടിയും മാറി മാറി വരുന്ന മലയാള സിനിമ കാണിലുമല്ലാതെ മറ്റ് ഒരു ദുശ്ശീലങ്ങളും ഉണ്ടായിരുന്നില്ല. അതുകൊണ്ടാ എഴുതുമ്പോൾ അറിയാതെയാണെങ്കിലും മലയാള സിനിമയിലെ ചില നടന്മാരുടേയും നടിമാരുടേയും പേരുകൾ ഇടക്കിടെ പറയുന്നത്.

    വീട്ടിൽ നിന്നും വിട്ട് നിൽക്കേണ്ട അവസ്ഥ വന്നപ്പോൾ ആരേയും പേടിക്കാതേയും ജോലിയുള്ളതുകൊണ്ട് ആരോടും ഇരക്കാതേയും ജീവിക്കാമല്ലോ എന്ന് വിചാരിച്ച് അവിടെ ചെന്നതുമുതൽ ആഴ്ചയിൽ ഒന്നു വീതവും, പിന്നിട് ആഴ്ചയിൽ മൂന്ന് ദിവസവും ഈയ്യിടെയായി ദിവസവും വെള്ളമടിയുണ്ട് കൂട്ടത്തിൽ സിഗരറ്റ് വലിക്കാനും പഠിച്ചു. അതിനൊക്കെ പറ്റിയ കൂട്ടുകാർ ആലുവായിലും ഉണ്ടെന്ന് മനസ്സിലായല്ലോ.

    എന്റെ ആദ്യത്തെ ശമ്പളത്തിൽ നിന്നും അനുജത്തിക്ക് 3/4 പവന്റെ ഒരു ബ്രേസ്‌ലെറ് വാങ്ങിച്ചു. അത് പണ്ട് മുതലേ അവൾ ആഗ്രഹിച്ചിരുന്നതാ

    അനുജത്തിക്ക് വേണ്ടിയ ബ്രേസ്റ്റെറ്റുമായി ശമ്പളം കിട്ടിയതിന്റെ അടുത്ത ശനിയാഴ്ച ഉച്ച കഴിഞ്ഞ് വീട്ടിൽ പോയി. ഞാൻ വീട്ടിൽ എത്തിയപ്പോൾ അനുജത്തി വീട്ടിലുണ്ടായിരുന്നില്ല. അവൾ അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഞാൻ ബ്രേസ്‌ലെറ്റ് അമ്മയെ ഏൽപ്പിച്ച്.ഇത് അമ്മ തന്നെ അവൾ ആഗ്രഹിച്ചുപോലെ ജോലികിട്ടി എന്റെ ആദ്യത്തെ ശമ്പളത്തിൽ നിന്നും വാങ്ങിയതാ എന്ന് പറഞ്ഞ് അവൾക്ക് കൊടുക്കണം. അപ്പോൾ അമ്മ പറഞ്ഞു…

    “നീ ഇത് അച്ചന്റെ കൈയ്യിൽ കൊടുക്ക്…എന്നിട്ട് അച്ചനോട് അവൾക്ക് കൊടുക്കാൻ പറ.”

    ഞാൻ അച്ചന്റെ കൈയ്യിൽ കൊടുത്തപ്പോൾ…ബ്രേസ്‌ലെറ്റ് തിരിച്ചും മറിച്ചും നോക്കിയിട്ട അച്ചൻ പറഞ്ഞു.

    “സംഗതി ഒക്കെ കൊള്ളാം ചേട്ടന്നും അനുജത്തിയുമായുള്ള ഈ സ്നേഹബന്ധം എന്നും നിലനിൽക്കണം. ഞാനോ നിന്റെ അമ്മയോ എത്ര വർഷം കൂടി ജീവിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പില്ലാ. എങ്കിലും നിങ്ങൾ രണ്ടു പേരും എന്നും സ്നേഹിച്ച് കഴിയണമെന്നാ ഞങ്ങളുടെ ആഗ്രഹം. കോളേജിൽ പഠിക്കാൻ പോകുന്ന കുട്ടികൾ അതും പ്രത്യേകിച്ച പെൺകുട്ടികൾ ഇത്തരം പ്രേകാപ്രായങ്ങൾ ഇട്ട് നടക്കരുതെന്നാണ് എന്റെ അഭിപ്രായം. എന്നിട്ട് അമ്മയേ വിളിച്ച് ശാരദേ നീ ഇത് അവളെ കാണിച്ചോ.എന്നിട്ട് ഏട്ടൻ വാങ്ങി “തന്നതാണെന്ന് പറഞ്ഞ് അലമാരയിൽ വെച്ച് പൂട്ടിക്കോ ഇത് അവളുടെ കല്യാണത്തിനോ, അല്ലെങ്കിൽ അവളെ കെട്ടാൻ വരുന്ന ചെക്കനോ വിനു തന്നെ കെട്ടികൊടുക്കട്ടെ.”

    കല്യാണ ചെക്കനു രണ്ടു പവന്റെ മാല്യാ നിങ്ങൾ അമ്മായിയച്ചൻ ഇട്ട കൊടുക്കേണ്ടത്. അല്ലാതെ 3/4 പവന്റെ ബ്രേസ്‌ലെറ്റ് അല്ല

    “എടി.കോതെ…ഈ ഭാസ്കരൻ ഒരുപാട് സ്വർണം കണ്ടിട്ടുണ്ട്. എടി. എടി. പോത്തെ. നമ്മുടെ കല്യാണത്തിനു നിന്റെ തന്ത് എനിക്ക് എത്ര പവന്റെ മാലിയാ ഇട്ട് തന്നത്.”

    “നിങ്ങൾ ഒന്ന് പോ…മനുഷ്യാ..മരിച്ച് മണ്ണടിഞ്ഞുപോയവരെ കുറിച്ച് ഇപ്പോൾ നിങ്ങൾക്ക് എന്തും പറയാമെന്നോ…നമ്മുടെ കല്യാണത്തിനു അച്ചൻ നിങ്ങൾക്ക് സ്വർണ്ണമാല ഒന്നും തന്നില്ല – സമ്മതിച്ചു. പക്ഷെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം – എനിക്ക് 28 കൊല്ലം മുൻപ് 15 പവൻ തന്നിട്ടാ എന്നെ നിങ്ങളെ കൊണ്ട് എട്ടും പൊട്ടും തിരിയാത്ത എന്റെ പതിനെട്ടാമത്തെ വയസ്സിൽ കെട്ടിച്ചത്. അന്നത്തെ പതിനഞ്ച് പവൻ എന്നു പറഞ്ഞാൽ ഇപ്പോഴത്തെ 50 പവൻ കടക്കും.”

    “ശരി, ഞാൻ സമ്മതിച്ചു. എടി എട്ടും പൊട്ടും തിരിയാത്ത നിനക്കെങ്ങിനെയാടി നിന്റെ 19-മത്തെ വയസ്സിൽ വിനു ഉണ്ടായത്. നമ്മുക്ക് ഈ സംസാരം ഇവിടെ നിർത്താം ശാരദേ”

    “അപ്പോൾ നിങ്ങളും കോണോത്തിലെ വർത്തമാനം എന്നോട് പറയരുത്. ”

    “നോക്കടാ, വിനു നിന്റെ അച്ചന്റെ മിടുക്ക് എതെങ്കിലും കാര്യത്തിനു അച്ചന്നു ഉത്തരം മുട്ടിയാൽ പിന്നെ അപ്പോൾ നിർത്തിക്കോണം എല്ലാവരും.”

    “എടി ശാരദേ, ഞാൻ പറഞ്ഞു വരുന്നത് കുട്ടികൾ കോളേജിൽ പോകുന്നത് പഠിക്കാനാ..അതല്ലാതെ ഫാഷൻ പരേഡിനല്ല.നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലാ എന്നുണ്ടോ ശാരദേ.. എന്നാൽ ഞാൻ പറഞ്ഞപോലെ നീ ഇത് അവളെ കാണിച്ച് അലമാരിയിൽ വെച്ച പുട്ട്,

    “മനസ്സിലായി എന്റെ മനുഷ്യാ..”.എന്ന് പറഞ്ഞ് അമ്മ അവിടെ നിന്നും പോയി.

    “അമ്മെ , എനിക്ക് ചില സമയങ്ങളിൽ അച്ചന്റെ ഇത്തരം സംസാരങ്ങൾ തീരെ പിടിക്കുന്നില്ലാ കേട്ടോ.”

    ” അച്ചൻ എന്താ തിലകൻ പഠിക്കുകയാ. അവൾ എത്ര ആശിച്ചിട്ടാ അമ്മെ ഞാൻ ഇത് വാങ്ങിയത്. അവൾക്കും കോളേജിൽ ചെത്തി നടക്കാൻ താൽപ്പര്യമുണ്ടാവില്ലെ.”

    “വിനു…നീ നിർത്ത്, അച്ചൻ പറയുന്നതാ ഈ വീട്ടീലെ അവസാനത്തെ വാക്ക് ഇനി ഇതിനെ കുറിച്ച് ഒരു അക്ഷരം നീ മിണ്ടി പോകരുത്. ഞാൻ എന്റെ മകളെ ഇത് കാണിച്ച് പറഞ്ഞ് മനസ്സിലാക്കിക്കോളാം. അവൾ ഇതൊക്കെ മനസ്സിലാക്കാതിരിക്കാൻ കൊച്ച് കൂട്ടിയൊന്നുമല്ലല്ലോ. “അവിടെ അമ്മ കവിയൂർ പൊന്നമ്മയായി

    അന്ന് രാത്രി തന്നെ എല്ലാവരും ഉറങ്ങി എന്ന് കണ്ടപ്പോൾ ഞാൻ എന്റെ ലാപ്പടോപ്പ് ഓണാക്കി. ഒരു രസത്തിനു വേണ്ടി, കോണോത്ത് എന്ന വാക്കിന്റെ അർഥം സെർച്ച ചെയ്ത് നോക്കി. ഒരു രക്ഷയുമില്ല. അങ്ങിനെ ഒരു മലയാള വാക്കില്ലക്രൈത. പക്ഷെ കോണകം എന്ന വാക്കിന്റെ അർഥം കിട്ടി. അത്, എന്നെ പഠിപ്പിച്ച പിഷാരടി മാഷ് വെള്ളമടിക്കുമ്പോൾ സ്ഥിരം ആയി പാടാറുള്ള ഒരു പാട്ട് പോലെ, കോണകം എന്നാൽ, കാലിൻറിടയിൽ, തുങ്ങുന്ന ഒരു മുഴം തുണിയല്ലോ, ജനകോടികൾ നമ്മളെ നാണം കെടുത്തിയ ജപ്പാൻ തുണിയല്ലോ. അതേ ഇന്നത്തെ ജട്ടിയുടെ ഓൾഡ് ജനറേഷൻ ആണത്രെ

    ജോലി കിട്ടി സ്ഥിരം ആയതും അച്ചനും അമ്മയും എനിക്ക് പെണ്ണ് അന്വേഷിക്കാൻ തുടങ്ങി. ചില കുട്ടികളെ എനിക്ക് പിടിച്ചാൽ ഒന്നുകിൽ അച്ചനു അല്ലെങ്കിൽ അമ്മക്ക്, അതുമല്ലെങ്കിൽ പെങ്ങൾക്ക് പിടിക്കില്ല.

    അവർക്ക് പിടിച്ചാൽ എനിക്ക് പിടിക്കില്ല. ഒടുവിൽ ഏവർക്കും നേരിട്ട് ഇഷ്ടപ്പെട്ട മൂന്നാലു പെൺകുട്ടികളുടെ ജാതകം കൊണ്ട്. അച്ചനും അമ്മയും കൂടി അമ്മക്ക് വിശ്വാസമുള്ള ഒരു ജോത്സ്യന്റെ അടുത്തു പോയി.

    ദൈവദൂതൻ അനുഗ്രഹിച്ചപോലെ, ഞങ്ങളുടെ വീട്ടിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിലെ പെൺകുട്ടിയുടെ ജാതകവും ആയി പത്തിൽ ഒൻപത് പൊരുത്തം, അതായിരുന്നു എന്റെ അനുജത്തിയുടെ കൂട്ടുകാരി ശ്രീദേവി

    ഞങ്ങൾ ജോത്സ്യന്റെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരത്ത് എന്നെ മാത്രം വിളിച്ചിട്ട് ജോത്സ്യൻ പറഞ്ഞു നിന്റെ ജാതകം ശരിക്കും ഒന്ന് ഗണിച്ച നോക്കിയപ്പോൾ, ഇനി അങ്ങോട്ട് ഗജകേസരി യോഗം, അതിന്റെ കൂട്ടത്തിൽ ഒരു വശീകരണ യന്ത്രം കൂടി ധരിച്ചാലോ, ബഹു കേമം. ഞാൻ ഒരു വശീകരണ യന്ത്രം തയ്യാർ ചെയ്ത് തരാം. പിന്നെ നീ എവിടെയും പോകണ്ടാ, നിന്നെ കണ്ടാൽ വിവാഹിത ആയ സ്ത്രീകൾക്കും ഒരു കമ്പം തോന്നും അവർ നിന്നെ തേടി വരും, വിടണ്ടാ, മുറുകെ പിടിച്ചോളൂ. അച്ചന്നും അമ്മയും കൊടുത്ത ദക്ഷിണക്ക് പുറമെ വശീകരണയന്ത്രം തയ്യാറായാൽ വിളിക്കാൻ എന്റെ മൊബൈൽ നമ്പറും അഡ്വാൻസായി പിടക്കണ ഒരു അഞ്ഞുറിന്റെ നോട്ട് കൊടുത്തു.
    സന്തോഷത്തോടെ, ശരിക്കും എന്നെ അനുഗ്രഹിച്ച് അയച്ചു അയാൾ

    ജാതകം പൊരുത്തപ്പെട്ട കുട്ടിയുടെ വീട്ടിൽ വീണ്ടും പോയപ്പോൾ ആ കുട്ടിയുടെ അമ്മ പറഞ്ഞു.

    “അന്ന് നിങ്ങൾ വന്നപ്പോൾ പറയാൻ പറ്റിയില്ല. കുട്ടിക്ക് ഇനിയും പഠിക്കണമെന്നുണ്ട്. അവൾ ഇപ്പോൾ ഡിഗ്രി കഴിഞ്ഞതേയുള്ളൂ. അതും അവൾക്ക് വയസ്സ് 21 ആയിട്ടേയുള്ളൂ. നിങ്ങളുടെ അനുജത്തി വിനീതയുടെ വയസ്സേ അവൾക്കുള്ളൂ. അവരാണെങ്കിലോ ഒന്നിച്ച പഠിച്ചവരും, പിനെ ബ്രോക്കറുടെ കൈയ്യിൽ ഫോട്ടൊ കൊടുത്തതും, ജാതക കുറിപ്പും കൊടുത്തത്. ഇപ്പോൾ തന്നെ നടത്താനല്ല. നോക്കി വെക്കാമല്ലോ എന്നേ കരുതിയുള്ളൂ. അതു മാത്രവുമല്ല, എന്റെ ഭർത്താവ് ഗൾഫിലാ. അതും പോയിട്ട് ഒരു വർഷം കഴിഞ്ഞിട്ടേയുള്ളൂ. അറിയാത്ത പല ബിസിനസ്സ് നടത്തി പൊട്ടി പൊളിഞ്ഞ് പിന്നെ നാട്ടിൽ തന്നെ നിൽക്ക കള്ളിയില്ലാത്ത ഒരു അവസ്ഥ വന്നപ്പോഴാ കൂട്ടികളുടെ അച്ചൻ ഗൾഫിൽ പോയത്. പിന്നെ രണ്ടു പേരും അയച്ചുതരുന്ന കാശ് കൊണ്ട്. കുറെ കടങ്ങൾ വീട്ടി പിന്നെ പൊട്ടി പൊളിഞ്ഞ് നിലം പൊത്താറായ ഈ വീട് ഒരു വിധം പുതുക്കി. എങ്കിലും മുഴുവനും കഴിഞ്ഞിട്ടില്ല. പിന്നെ ഈ വീട് എന്റേയും അനുജത്തിയുടേയും പേരിലാ. അപ്പോൾ അവിടെ നിന്നിരുന്ന ഒരു സ്ത്രീയെ ചൂണ്ടി കാട്ടി അവർ പറഞ്ഞു. ഇതാ എന്റെ അനുജത്തി. കുട്ടികളുടെ അച്ചന്നും ഇവളുടെ ഭർത്താവും കൂടിയാ ഈ അറിയാത്ത ബിസിനസ്സ് ഒക്കെ നടത്തിയത്. ഒടുവിൽ കുട്ടികളുടെ അച്ചനാ ഇവളുടെ ഭർത്താവിനേയും ഗൾഫിൽ കൊണ്ട് പോയത്. ഇതിനിടയിൽ ശ്രീക്ക് ഒരു കല്യാണം എന്നു വെച്ചാൽ, ”

    അതുകേട്ടതും, ആ സ്ത്രീ ചെറുതായി കണ്ണുകൾ തുടച്ചു.

    അച്ചനും അമ്മയും അനുജത്തിയും കൂടെ ഉണ്ടെന്നത് ഓർക്കാതെ, ഞാൻ പറഞ്ഞു.

    “അമ്മെ ഞങ്ങൾക്ക് സ്ത്രീധനം ഒന്നും വേണ്ടാ. പിന്നെ ശ്രീയുടെ പഠിത്തം, അത് ഞാൻ നോക്കിക്കോളാം, അമ്മ കുട്ടിയെ എനിക്ക് വിവാഹം കഴിച്ച് തന്നാൽ മതി.”

    അതുകേട്ടതും, ആ സ്ത്രീ ചെറുതായി കണ്ണുകൾ തുടച്ചു

    തിരിച്ചു വീട്ടിൽ എത്തുന്നതുവരെ അച്ചനോ അമ്മയോ, അനുജത്തിയോ ഒന്നും പറഞ്ഞില്ല. പക്ഷെ വീട്ടീൽ എത്തിയതും അച്ചൻ,

    “വീനു. നീ എന്തു ധൈര്യത്തിലാ, അവളെ തുടർന്നും പഠിപ്പിക്കാം എന്ന് പറഞ്ഞത്. ഒരു പക്ഷെ അവൾക്ക് വല്ല ഡോക്ടറോ, എഞ്ചിനിയറോ ആകണമെന്ന് പറഞ്ഞാൽ, നിന്നെ കൊണ്ട് പറ്റുമോ. ഇവിടെ നിന്നും ആ വീട്ടിലേക്ക് പോകുമ്പോൾ നീ എന്താ എന്നോട് പറഞ്ഞത്. അച്ചൻ ഒന്നും സംസാരിക്കണ്ട, ഒക്കെ നീ തന്നെ സംസാരിച്ചോളാം. പിന്നെ സ്ത്രീധനം വേണ്ടാ എന്ന് വിളിച്ചുകൂവാൻ നിന്നോട് ആരാ പറഞ്ഞത്, എടാ, അവരൊക്കെ ഗൾഫ്കാരാ, അവിടൊക്കെ ഇവിടുത്തേ ശമ്പളമേ കിട്ടു എന്നുണ്ടെങ്കിൽ ആരെങ്കിലും അങ്ങോട്ട് പോകുമോ. അതൊക്കെ ആ തളേളടെ അഭിനയമാ.”

    “എടാ, സ്ത്രീധനം ആയിട്ട് നിനക്ക് ഒരു കാറെങ്കിലും ചോദിച്ചുടായിരുന്നോ. ഇനി കല്യാണം കഴിഞ്ഞു എന്നു തന്നെ ഇരിക്കട്ടെ. വിരുന്നിനു പോക്കും, വരവും, നീ എങ്ങിനെ നടത്താം എന്നാ. ടാക്സി വിളിച്ച് പോകുമോ. പൊക്കോ, ഇപ്പോൾ നിന്റെ കൈയ്യിൽ കാശു കാണും, അത് തീരാൻ അത്ര ദിവസം ഒന്നും വേണ്ടാ. പിന്നെ നിന്റെ വക നാട്ടുകാർക്ക് കൊടുക്കുന്ന പാർട്ടിയോ, അതിന്റെ ചിലവും നീ തന്നെ വഹിക്കണം. “പിന്നെ അച്ചാ, കുച്ചാ എന്ന് പറഞ്ഞ് എന്റെ പുറകെ വരരുത് എന്ന് ഇപ്പോഴെ പറഞ്ഞെക്കാം. അല്ലാ ശാരദേ, അവൻ എന്തോക്കെ വിവരക്കേടാ അവിടെ വെച്ച് വിളമ്പിയത്. ശരിയാ, അച്ചനു വിദ്യാഭ്യാസം കുറവാ , വെറും പത്താം ക്ലാസ്സും ഗുസ്തിയും എന്ന് വെച്ച ഈ വിവരക്കേടൊക്കെ വിളിച്ച് പറഞ്ഞത് കേട്ടിട്ട് ഞാൻ മിണ്ടാതിരിക്കണോ. ഒരു ബാങ്കിലെ ക്ലാർക്ക് – അതെല്ലേടി ഇവൻ. അതല്ലാതെ റിസർവ് ബാങ്കിന്റെ ഗവർണർ ഒന്നും അല്ലല്ലോ.”

    “അച്ചാ, അച്ചൻ അച്ചന്റെ വിദ്യാഭ്യാസതെ കുറിച്ച ഇടക്കിടെ പറയാറുണ്ടല്ലോ. ഞങ്ങൾക്കും അറിയാം, അച്ചൻ പത്ത് വരെയേ പഠിച്ചിട്ടുള്ളൂ എന്ന്. പക്ഷെ അച്ചന്റെ ഗുസ്തി അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അച്ചൻ ഏതെങ്കിലും ഗുസ്തി മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടൊ”

    “അത് നീ നിന്റെ അമ്മയോട് ചോദിക്ക് ഞാനും നിന്റെ അമ്മയും കൂടി ദിവസവും ചെയ്യുന്നതും ഒരു തരം ഗുസ്തി തന്നെയാ.”
    അത് കേട്ടതും ഞാൻ ചമ്മി, അമ്മയെ നോക്കി

    “മതി, നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടൊ മനുഷ്യാ ഈ കോണോത്തിലെ വർത്തമാനം.” അമ്മയുടെ ശാസന കേട്ടപ്പോൾ അച്ചൻ പിന്നീട് ഒരക്ഷരം മിണ്ടിയില്ല.

    ഈ അച്ചൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവം, അദ്ദേഹത്തിന്റെ ഞാൻ നിങ്ങൾക്ക് ഒന്ന് വിശദമായി പറഞ്ഞു തരാം. കൂട്ടത്തിൽ അമ്മയുടെ സ്വഭാവവും സംസാര രീതിയും വിശദീകരിക്കാം. അച്ചന്റെ പേർ നേരത്തെ സൂചിപ്പിച്ചപോലെ ഭാസ്കരൻ നായർ, രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് നേരെ പാടത്ത് പോകും മാമുക്കോയയുടെ ഡയലോഗിൽ പറഞ്ഞാൽ ആകെ മൊത്തം കോട്ടൽ 40 പറ നെൽകൃഷി, ഇന്നത്തെ കാലത്ത് ഈ നെൽ കൃഷി നഷ്ടമാ മോന്നെ, അതുകൊണ്ട് അൽപ്പസ്വൽപ്പം നേന്ത്ര വാഴ പിന്നെ കൂർക്ക്, സീസൺ അകുമ്പോൾ അവറ്റയുടെ വില എത്രയാ എന്ന് വല്ല വിചാരമുണ്ടോ.. കിലോക്ക് നാൽപ്പത് ഉറുപ്പിക പിന്നെ പാടത്തിന്റെ വഴിയിൽ ഒരു ഇരുപത് തെങ്ങ് എന്താ പോരെ, തെങ്ങിൽ നിന്നും കിട്ടുന്നതേ മച്ചിങ്ങയല്ലാ, നല്ല നാളികേരം, അത് ആട്ടി വെളിച്ചെണ്ണയാക്കി, നാട്ടുകാർക്ക്, അതും ലിറ്ററിനു 50 രൂപാ നിരക്കിൽ കൊടുത്താലും ലാഭമല്ലേന്ന് പിന്നെ ഇവരൊക്കെ എപ്പോഴും നഷ്ടമാ. നഷ്ടമാ…എന്നു പറയുന്നതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലാകുന്നില്ല.

    അച്ചൻ എല്ലാ ദിവസങ്ങളിലും ഉച്ചക്ക് രണ്ടു മണിയാകുമ്പോൾ പാടത്ത് നിന്ന് വിയർത്ത് ഒലിച്ച് കയറി വരും. വന്നപാടെ കളപ്പുരയുടെ താക്കോൽ മുൻവശത്തെ ആണിയിൽ തൂക്കിയിടും. പിന്നെ കൈയ്യും കാലും കഴുകി ഉണ്ണാൻ ഇരിക്കും, ഊണു കഴിഞ്ഞാൽ പിന്നെ നാലര വരെ കുഭകർണ്ണ സേവ, അതു കഴിഞ്ഞ് എഴുന്നേറ്റ് ഒരു ചായ കുടിച്ച്, വീട്ടിലെ പറമ്പിലേക്ക് ഇറങ്ങും. ഇരിക്കുന്ന വീടും പറമ്പും കൂടി ഒരു ഇരുപത്തഞ്ച് സെൻറ് സ്ഥലം ഉണ്ടെന്ന് കൂട്ടിക്കോ, വീട്ടിലെ വാഴയുടേയും, പച്ചക്കറികളുടെയും പുചെടികളുടെയും പുറകിൽ ആയിരിക്കും. നേരം ഇരുട്ടിയാൽ, പിന്നെ കിണറ്റിൽ കരയിൽ നിന്ന് ഒരു കുളി അപ്പോൾ വേഷം ഒരു നീളമുള്ള തോർത്ത് മാത്രം. പക്ഷെ അപ്പോൾ അമ്മ അടുത്തുണ്ടാവണം. അച്ചന്റെ മുതുകത്ത് സോപ്പ തേച്ച് കൊടുക്കാൻ. അത് കഴിഞ്ഞാൻ വിളക്ക് കൊളുത്തി ഭഗവാനെ ഒന്ന് തൊഴും, അതു കഴിഞ്ഞാൽ 8 മണിവരെ ടീവി കാണും. പക്ഷെ ന്യൂസ് മാത്രമേ കേൾക്കു. വാച്ചിൽ എപ്പോൾ എട്ടു മണി അടിച്ചുവോ, അപ്പോൾ എഴുന്നേറ്റ് ബെഡ്റൂമിലെ അലമാരയിൽ നിന്നും ഒരു കുപ്പി റം എടുക്കും. എല്ലാ ദിവസങ്ങളിലും മൂന്ന്-നാലു പെഗ്ഗികളിൽ ഒതുക്കുമെങ്കിൽ ശനിയാഴ്ച ദിവസങ്ങളിൽ അത് ചിലപ്പോൾ അഞ്ച്-ആറു പെഗ്ഗ് വരെ പോകും

    ജോലി കിട്ടുന്നതിനു രണ്ട് വർഷം മുൻപ് അന്ന് എനിക്ക് ഇരുപത്താറു വയസ്സ് അതും ഒരു ഞായറാഴ്ച രാവിലെ സമയം ആറുമണി, അമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടിട്ടാ ഞാൻ ഉണർന്നത്. അമ്മ പറഞ്ഞ വാചകം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.

    “എന്റെ മനുഷ്യാ, നിങ്ങൾ എത്ര വേണമെങ്കിലും വെള്ളമടിച്ചോ, പക്ഷെ, എനിക്ക് ഇതിന്റെ ഒരു കൂതറ മണം മാത്രം പിടിക്കുന്നില്ല.
    ഒന്നുകിൽ നിങ്ങൾ ഈ ബ്രാൻഡ് മാറ്റ് അല്ലെങ്കിൽ വെള്ളമടി നിർത്ത്, എന്നാലെ ഞാൻ ഇനി മുതൽ നിങ്ങൾക്ക് വേണ്ടി കാലകത്തു. അല്ലെങ്കിൽ നിങ്ങളുടെ ആഗ്രഹം പോലെ ആ വിശാലത്തെ പോയി പണ്ണ്”

    “എടി, ഞാൻ അടിക്കുന്നത് റമ്മാ, അതിനു പിറ്റെ ദിവസം ഹാങ്ങോവർ ഒന്നുമില്ല. മറ്റേതു വല്ലതുമടിച്ചാൽ പിറ്റെ ദിവസം വസന്ത പിടിച്ച കോഴിയെ പോലെയിരിക്കും. പിന്നെ കുണ്ണ ഒന്ന് പൊന്തണമെങ്കിൽ ഇവൻ തന്നെ – ഈ റം തന്നെ അടിക്കണം. റം അകത്തുചെന്നാൽ ഞാൻ ഈറ്റപ്പുലിയാ. അത് നിനക്കും അറിയാമല്ലോ. പിന്നെ എന്തേ ഇന്നലെ രാത്രിയിൽ നീ മണത്തിന്റെ കാര്യം ഒന്നും പറയാതിരുന്നത്. പിന്നെ നീ ഏത് വിശാലത്തിന്റെ കാര്യമാടി പറയുന്നത്.”

    “ഹേ മനുഷ്യാ, പിന്നെ നിങ്ങളുടെ വായിൽ നിന്നും വരുന്ന കൂതറ മണത്തിന്റെ കാര്യം പറയാതിരുന്നതേ അത് കൊച്ചുങ്ങൾ ഉള്ളതുകൊണ്ടാ. പിന്നെ വിശാലത്തെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരണം അല്ലെ നിങ്ങൾ അപ്പുറത്തെ വീട്ടിലെ പാടത്ത് ജോലിക്ക് വരുന്ന വിശാലത്തിനെ നമ്മുടെ കളത്തിലിട്ട് എന്നും പണ്ണുന്നതും പോരാ, പിന്നെ രാത്രിയിൽ ഇവിടെ വന്ന് എന്നേയും പണ്ണണോ. അവളാകുമ്പോൾ അരേയും പേടിക്കണ്ടല്ലോ. അവളുടെ ഭർത്താവ പത്തുകൊല്ലം മുൻപ് ചത്ത് പോയില്ലെ. അതുമാത്രമോ, പ്രസവവും നിർത്തയവൾ

    ഈ kambikuttan കഥകൾ എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.